Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുസ്ലീംലീഗ്‌ അന്നും ഇന്നും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2012, 10:16 pm IST
in Vicharam

ചത്ത കുതിരയെന്ന്‌ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു തന്നെ വിശേഷിപ്പിച്ച മുസ്ലീംലീഗിനെ പൊക്കിയെടുത്ത്‌ ജീവന്‍ നല്‍കി കേന്ദ്രത്തിലും കേരളത്തിലും മന്ത്രിസ്ഥാനങ്ങള്‍ നല്‍കി മുസ്ലീം പ്രീണനത്തിനുവേണ്ടി എന്ത്‌ ചെയ്യാനും തയ്യാറായിനില്‍ക്കുന്ന കോണ്‍ഗ്രസ്‌ ആസന്ന ഭാവിയില്‍ വീണ്ടും മതാടിസ്ഥാനത്തിലുള്ള ഒരു വിഭജനത്തിന്‌ മുസ്ലീംലീഗിനെ വളര്‍ത്തിക്കൊണ്ടുവരികയാണ്‌. അതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്‌ കിട്ടിയ വിജയം. തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായിനിന്ന്‌ മുസ്ലീംലീഗിന്‌ വോട്ട്‌ ചെയ്തു. കോണ്‍ഗ്രസ്‌ കഴിഞ്ഞാല്‍ യുഡിഎഫിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പ്രധാനപ്പെട്ട വകുപ്പുകള്‍ മിക്കതും അവര്‍ കൈക്കലാക്കി. ഭാരതത്തിലെ കോടിക്കണക്കിന്‌ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത്‌ പാക്കിസ്ഥാന്‍ നേടിയതിനുശേഷം ഇവിടെ അവശേഷിച്ചതാണ്‌ കേരളത്തിലെ മുസ്ലീംലീഗ്‌. കാര്യസാധ്യത്തിനുവേണ്ടി മതേതര മുഖംമൂടിയണിഞ്ഞ്‌ നടക്കുന്ന മുസ്ലീംലീഗിന്റെ ഉള്ളിലിരുപ്പ്‌ എന്തെന്ന്‌ മാറാട്‌ കലാപം വിളിച്ചുപറയുന്നുണ്ട്‌. യഥാര്‍ത്ഥ മുസ്ലീംലീഗ്‌ എപ്രകാരമായിരുന്നുവെന്ന്‌ മുഹമ്മദാലി ജിന്നയുടെ ‘ഡയറക്ട്‌ ആക്ഷന്‍’ നമുക്ക്‌ കാണിച്ചുതരുന്നു. ഇന്നത്തെ തലമുറയ്‌ക്ക്‌ ‘ഡയറക്ട്‌ ആക്ഷന്‍’ എന്ന്‌ കേട്ടിട്ടുള്ളതല്ലാതെ ആക്ഷന്‍ ഏതൊക്കെയാണെന്ന്‌ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവിടുത്തെ മാധ്യമങ്ങളും മതേതരത്വത്തിന്റെ പേരില്‍ അത്‌ വെളിപ്പെടുത്തുവാന്‍ തയ്യാറല്ല. അക്കാലത്തെ ജനസംഘം മാസികയില്‍ ഡയറക്ട്‌ ആക്ഷനെക്കുറിച്ചുള്ള ഒരു ലേഖനമുണ്ട്‌. ജനങ്ങളുടെ അറിവിലേക്കായി അത്‌ എടുത്തുചേര്‍ക്കുന്നു:

1946 ജൂലൈ 29 ന്‌ ബോംബെയില്‍ വച്ചുകൂടിയ മുസ്ലീംലീഗ്‌ കമ്മറ്റിയില്‍ മുഹമ്മദാലി ജിന്ന ഡയറക്ട്‌ ആക്ഷന്‍ പ്രമേയം അവതരിപ്പിച്ച്‌ പാസാക്കിയെടുത്തു. 23 നിര്‍ദ്ദേശങ്ങളടങ്ങിയ പ്രമേയം ഇന്ത്യ ഒട്ടുക്കുള്ള മുസ്ലീംലീഗ്‌ ശാഖകള്‍ക്ക്‌ അയച്ചുകൊടുത്തു. അതനുസരിച്ച്‌ ആദ്യത്തെ ഡയറക്ട്‌ ആക്ഷന്‍ 1946ലെ കല്‍ക്കട്ട കൂട്ടക്കൊലയായിരുന്നു. ഗാന്ധിജിയുടെ സന്ദര്‍ശനം കൊണ്ടൊന്നും നവ്ഖാലിയിലെ ഹിന്ദുക്കളുടെ കൂട്ടക്കൊല അവസാനിപ്പിക്കുവാന്‍ കഴിഞ്ഞില്ല. എവിടെയെങ്കിലും ഹിന്ദുക്കള്‍ പ്രതികാരം ചെയ്യാന്‍ തുടങ്ങിയാല്‍ ഉടന്‍ മരണംവരെ നിരാഹാരം കിടക്കാന്‍ തയ്യാറാകുന്ന ഗാന്ധിജി ഒരു നിരാഹാരത്തിനും തയ്യാറായില്ല. തന്റെ നിരാഹാരംകൊണ്ടൊന്നും മുസ്ലീങ്ങള്‍ കത്തി താഴെയിടുകയില്ലെന്ന്‌ അറിയാവുന്നതുകൊണ്ട്‌ അദ്ദേഹം അതിന്‌ തുനിഞ്ഞില്ല. ഡയറക്ട്‌ ആക്ഷന്‍ പ്രമേയത്തിലെ 23 നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്‌.

ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും പാക്കിസ്ഥാന്‍ ലഭിക്കുവാന്‍ വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കണം. പാക്കിസ്ഥാന്‍ സ്ഥാപിതമായാല്‍ ഇന്ത്യയെ ആക്രമിച്ച്‌ കീഴടക്കണം. ഇന്ത്യയിലെ സകലമാന ജനങ്ങളെയും ഇസ്ലാമിലേക്ക്‌ പരിവര്‍ത്തനം ചെയ്യണം. ഓരോ മുസല്‍മാനും അഞ്ച്‌ ഹിന്ദുക്കള്‍ക്ക്‌ തുല്യമായതിനാല്‍ അഞ്ച്‌ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഒരു മുസ്ലീമിന്‌ നല്‍കണം. പാക്കിസ്ഥാന്‍ സാമ്രാജ്യം സ്ഥാപിക്കുന്നതുവരെ താഴെ കുറിക്കുന്ന നടപടികളെടുക്കണം.

ഹിന്ദുക്കളുടെ എല്ലാ ഫാക്ടറികളും കടകളും ചുട്ടുകരിച്ച്‌ നശിപ്പിക്കുകയും കൊള്ളമുതല്‍ ലീഗ്‌ ഓഫീസില്‍ എത്തിക്കുകയും വേണം. പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ എല്ലാ മുസ്ലീങ്ങളും ആയുധം കൊണ്ടുനടക്കണം. ലീഗില്‍ ചേരാത്ത എല്ലാ ദേശീയ മുസ്ലീങ്ങളെയും രഹസ്യമായി കൊലചെയ്യണം. ഹിന്ദുക്കളെ ക്രമേണ കൊന്നുകൊണ്ട്‌ അവരുടെ എണ്ണം കുറയ്‌ക്കണം. എല്ലാ ക്ഷേത്രങ്ങളും നശിപ്പിക്കണം. എല്ലാ ഗ്രാമങ്ങളിലും ജില്ലകളിലും മുസ്ലീംലീഗ്‌ ചാരന്മാര്‍ ഉണ്ടായിരിക്കണം. മാസത്തില്‍ ഓരോ കോണ്‍ഗ്രസ്‌ നേതാക്കന്മാരെ രഹസ്യ ഗ്രൂപ്പുകള്‍ കൊല്ലണം. കോണ്‍ഗ്രസ്‌ ജില്ലാ ഓഫീസുകള്‍ രഹസ്യമായി നശിപ്പിക്കുവാന്‍ ഓരോരുത്തരെ നിയോഗിക്കണം. കറാച്ചി, മുംബൈ, കല്‍ക്കട്ട, മദ്രാസ്‌, ഗോവ, വിശാഖപട്ടണം എന്നീ നഗരങ്ങള്‍ 1946 ഡിസംബര്‍ മുതല്‍ മുസ്ലീംലീഗ്‌ വളണ്ടിയറന്മാര്‍ നിശ്ചലമാക്കണം. ഹിന്ദുക്കളുടെ കീഴില്‍, പട്ടാളത്തിലായാലും സര്‍ക്കാരിലായാലും പ്രൈവറ്റ്‌ കമ്പനികളിലായാലും മുസ്ലീങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാകരുത്‌. ഇന്ത്യ കീഴടക്കാനുള്ള അവസാന ആക്രമത്തിനുവേണ്ടി ഇന്ത്യയൊട്ടാകെ, കോണ്‍ഗ്രസ്‌ സര്‍ക്കാരുകളെ മുസ്ലീങ്ങള്‍ അട്ടിമറിക്കണം. മുസ്ലീംലീഗിന്റെ ആക്രമണത്തിനും മുസ്ലീം സാമ്രാജ്യം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള ആയുധങ്ങളുടെ നിര്‍മ്മാണത്തിന്‌ ധനസഹായം നല്‍കും. പഞ്ചാബ്‌, സിന്ധ്‌, ബംഗാള്‍ എന്നിവിടങ്ങളിലായിരിക്കും ആയുധനിര്‍മ്മാണം നടക്കുക.

മുംബൈ, കല്‍ക്കട്ട, ദല്‍ഹി, മദ്രാസ്‌, ബംഗളൂരു, ലാഹോര്‍, കറാച്ചി നഗരങ്ങളിലുള്ള മുസ്ലീംലീഗ്‌ ശാഖകളില്‍ ആയുധങ്ങള്‍ വിതരണം ചെയ്യണം. എല്ലാ മുസ്ലീംലീഗ്‌ അംഗങ്ങളും എപ്പോഴും ആയുധങ്ങള്‍ കൊണ്ടുനടക്കണം. ചുരുങ്ങിയത്‌ ഒരു പോക്കറ്റ്‌ കത്തിയെങ്കിലും. ഹിന്ദുക്കള്‍ക്കെതിരായി യുദ്ധം ചെയ്യുവാന്‍ എല്ലാ വാഹനസൗകര്യങ്ങളും ഉപയോഗപ്പെടുത്തണം. 1946 ഒക്ടോബര്‍ 18 മുതല്‍ ഹിന്ദു സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മതപരിവര്‍ത്തനം നടത്തുകയും വേണം. ഹിന്ദു സംസ്കൃതിയെ നശിപ്പിക്കണം. എല്ലാ ലീഗുകാരും ഹിന്ദുക്കളോട്‌ എല്ലാ സമയവും ക്രൂരമായി പെരുമാറണം. അവരെ സാമൂഹ്യമായും സാമ്പത്തികമായും മറ്റ്‌ എല്ലാ രംഗങ്ങളിലും “ബോയ്‌കോട്ട്‌” ചെയ്യുകയും വേണം. ഒരു മുസ്ലീമും ഹിന്ദുവ്യാപാരികളില്‍നിന്നും സാധനങ്ങള്‍ വാങ്ങരുത്‌. ഹിന്ദുക്കള്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ ബഹിഷ്ക്കരിക്കണം. എല്ലാ മുസ്ലീംലീഗ്‌ അംഗങ്ങളും ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും 1946 സപ്തംബര്‍ 15മുതല്‍ നടപ്പിലാക്കുകയും വേണം.

സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്‌ കാര്യം സാധിക്കാന്‍ വേണ്ടിയാണ്‌ കേരളത്തിലെ മുസ്ലീംലീഗ്‌ ശ്രമിക്കുന്നത്‌. പഴയ നിലപാടുകള്‍ നടപ്പാക്കാന്‍ കഴിയുകയില്ലെന്നറിഞ്ഞുകൊണ്ടാണ്‌ മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ ജനങ്ങളെ പ്രതേകിച്ച്‌ ഹിന്ദുക്കളെ വഞ്ചിക്കുന്നത്‌. അവസരം കിട്ടിയാല്‍ അവര്‍ തനിനിറം വെളിവാക്കും. അതിനുള്ള തെളിവാണ്‌ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന മാറാട്‌ കൂട്ടക്കൊലയും ഇപ്പോള്‍ കാസര്‍കോഡും മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലും നടക്കുന്ന ഹിന്ദുവിരുദ്ധ കലാപങ്ങളും.

കെ.പത്മനാഭന്‍ നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.