Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തെ മതംമാറ്റുന്ന ലൗ ജിഹാദ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2012, 09:29 pm IST
in Vicharam

കേരളത്തിലെ അമുസ്ലീം യുവതികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി ഇസ്ലാം മതത്തില്‍ ചേര്‍ത്ത്‌ തീവ്രവാദപ്രവര്‍ത്തനത്തിന്‌ പോലും ഉപയോഗിക്കുന്നു എന്ന വാര്‍ത്ത ഞങ്ങള്‍ വളരെ മുമ്പുതന്നെ പ്രസിദ്ധീകരിച്ചിരുന്നു. അത്‌ ഹിന്ദുത്വവാദികള്‍ കെട്ടിച്ചമച്ച കഥയാണെന്നായിരുന്നു ഇസ്ലാമിസ്റ്റുകളുടെ പ്രതികരണം. ഇപ്പോള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഈ വാര്‍ത്ത സ്ഥിരീകരിക്കുന്നു. കേരളത്തില്‍ ഒരു മാസം 180 യുവതികള്‍ മതംമാറുന്നു എന്നും 2009 മുതല്‍ 2012 മാര്‍ച്ച്‌ വരെ 3902 പേര്‍ മതംമാറിയെന്നും ഇവരില്‍ 3815 പേരും ഇസ്ലാം മതമാണ്‌ സ്വീകരിച്ചതെന്നുമാണ്‌ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇതില്‍ ഭൂരിഭാഗവും ലൗ ജിഹാദെന്ന പ്രണയവലയില്‍ കുടുങ്ങിത്തന്നെയാണ്‌ ഇസ്ലാം മതം സ്വീകരിച്ചത്‌.
ഏറ്റവും കൂടുതല്‍ പേര്‍ ഇസ്ലാംമതം സ്വീകരിച്ചത്‌ മലപ്പുറത്താണത്രെ. ഇന്ന്‌ മൊബെയില്‍ പ്രണയം പെണ്‍കുട്ടികളെയും യുവതികളെയും മാത്രമല്ല ഗള്‍ഫ്‌ ഭര്‍ത്താക്കന്മാരുള്ള വീട്ടമ്മമാരെപ്പോലും വഴിതെറ്റിക്കുന്നു എന്ന വാര്‍ത്തകള്‍ വ്യാപകമാണ്‌. ഈ പ്രവണത മുതലെടുത്താണ്‌ ഇസ്ലാം മതമൗലികവാദികളും തീവ്രവാദികളും പ്രണയം അഭിനയിച്ച്‌ പെണ്‍കുട്ടികളെ കുരുക്കുന്നത്‌. മൊബെയില്‍ പ്രണയത്തിന്‌ ജാതിയോ മതമോ സോഷ്യല്‍ സ്റ്റാറ്റസോ ബാധകമല്ല. ഫോണിന്റെ മറ്റേ അറ്റത്തുനിന്നുയരുന്ന പ്രണയതരംഗത്തിലലിഞ്ഞ്‌ കാമുകനെ കണ്ടിട്ടില്ലെങ്കിലും വീടുവിട്ടിറങ്ങാന്‍ പെണ്‍കുട്ടികള്‍ ഇക്കാലത്ത്‌ തയ്യാറാണ്‌. പലപ്പോഴും ഈ പ്രണയങ്ങള്‍ ആരംഭിക്കുന്നത്‌ ഒരു മിസ്ഡ്‌ കോള്‍ തിരിച്ചുവിളിയിലാണ്‌.

മൊബെയില്‍ പ്രേമഭാജനം കിഴവനായിരുന്നെന്ന്‌ തിരിച്ചറിഞ്ഞ പെണ്‍കുട്ടി റെയില്‍പാളത്തില്‍ ജീവനൊടുക്കിയ വാര്‍ത്തയും കേരളം കേട്ടിരുന്നു. ഗ്രാമ നഗര ഭേദമെന്യേ വ്യാപകമാണ്‌ ലൗജിഹാദ്‌. തിരുവനന്തപുരത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍നിന്നും 13 യുവതികളടക്കം 40 പേര്‍ ഇസ്ലാംമതം സ്വീകരിച്ചു. മലപ്പുറം ജില്ലയില്‍നിന്നുമാത്രം 1786 ഹിന്ദുക്കളും 349 ക്രിസ്ത്യാനികളും അടക്കം 2137 പേര്‍ ഇസ്ലാമില്‍ ചേര്‍ന്നു. കോഴിക്കോട്‌ 495 യുവതികളടക്കം 1269 പേര്‍ ഇസ്ലാമായി. എറണാകുളം ജില്ലയിലെ ലൗ ജിഹാദ്‌ ഇരകളെല്ലാം ഇസ്ലാമിലാണ്‌ ചേര്‍ന്നത്‌. ഈവിധം പ്രണയവല വീശി ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ മദ്രസകളിലെത്തിക്കുമ്പോഴും മുസ്ലീം യുവതികള്‍ അന്യമതത്തില്‍പ്പെട്ട യുവാക്കളോട്‌ ഇടപഴകാതെ ജാഗ്രത പാലിക്കാനും മുസ്ലീം തീവ്രവാദികള്‍ ശ്രദ്ധിക്കുന്നു.
ഇതിന്റെ തെളിവാണ്‌ മലബാറില്‍ സജീവമായിരിക്കുന്ന സദാചാര പോലീസ്‌. സദാചാര പോലീസ്‌ എന്നാല്‍ മതതീവ്രവാദികളാണെന്ന ധാരണ അരക്കിട്ടുറപ്പിച്ചാണ്‌ മലബാറിലെ ഇസ്ലാം സദാചാര പോലീസ്‌ രംഗപ്രവേശം ചെയ്യുന്നത്‌. മതംമാറ്റം മദ്രസകളില്‍ വേദപഠനത്തോടെ തുടങ്ങുമ്പോള്‍ പല പെണ്‍കുട്ടികളും ചതി തിരിച്ചറിഞ്ഞ്‌ ആത്മഹത്യ ചെയ്യുന്നതായും ഈ റിപ്പോര്‍ട്ട്‌ സ്ഥിരീകരിക്കുന്നു. ലൗ ജിഹാദ്‌ കേസുകള്‍ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ പല ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്തുവന്നെങ്കിലും ന്യൂനപക്ഷപ്രീണനം മുഖമുദ്രയാക്കിയ ഇടതു-വലതു സര്‍ക്കാരിന്റെ പോലീസ്‌ തുടക്കത്തില്‍ കാണിച്ച അന്വേഷണത്വരയില്‍നിന്നും പിന്‍വാങ്ങി നിസ്സംഗത പാലിക്കുകയായിരുന്നു.

വരേണ്യ വര്‍ഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെയാണ്‌ ലൗജിഹാദികള്‍ ലക്ഷ്യമിടുന്നതെന്നും പഠിക്കാന്‍ സമര്‍ത്ഥരായ നിര്‍ധന വിദ്യാര്‍ത്ഥികളും വഞ്ചിക്കപ്പെടുന്നുവെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു. ഈ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ച ‘കലാകൗമുദി’ വാരികയുടെ പുതിയ ലക്കം മുസ്ലീം തീവ്രവാദികള്‍ കൂട്ടത്തോടെ നശിപ്പിച്ചത്‌ അവരുടെ മാധ്യമസ്വാതന്ത്ര്യത്തിനോടുള്ള അസഹിഷ്ണുതക്ക്‌ അടിവരയിടുന്നു. മൊബെയില്‍ പ്രണയ-ലൗ ജിഹാദ്‌ രഹസ്യത്തെപ്പറ്റി പെണ്‍കുട്ടികള്‍ ബോധവതികളായാല്‍ ഇസ്ലാം മതത്തിലേക്കും തീവ്രവാദപ്രസ്ഥാനങ്ങളിലേക്കുമുള്ള ഒഴുക്ക്‌ നിലക്കുമെന്ന കണക്കുകൂട്ടലായിരിക്കും ഈ മാധ്യമവേട്ടക്ക്‌ പിന്നില്‍. പെണ്‍കുട്ടികള്‍ മൊബെയില്‍ പ്രണയത്തില്‍ കുടുങ്ങി വീട്‌ വിടുന്നത്‌ വിവാഹ വാഗ്ദാന പ്രലോഭനത്തിലാണ്‌. ഇതിന്‌ നമ്മുടെ പരമ്പരാഗത സങ്കല്‍പ്പമായ, വിവാഹമാണ്‌ സ്ത്രീജിവിതത്തില്‍ അന്തിമലക്ഷ്യം എന്ന്‌ പെണ്‍കുട്ടികള്‍ വീടുകളില്‍നിന്ന്‌ സ്വാംശീകരിക്കുന്ന സങ്കല്‍പ്പത്തിനും ഒരു പ്രധാന റോളുരണ്ട്‌. ഇന്ന്‌ വിവാഹം എന്നാല്‍ ലക്ഷങ്ങള്‍ ചെലവാകുന്ന ആഡംബര ചടങ്ങാണ്‌. സ്ത്രീധനം ഒഴിവാക്കാനും പെണ്‍കുട്ടികളും യുവതികളും ഫോണില്‍ക്കൂടി വരുന്ന വിവാഹ വാഗ്ദാനങ്ങളില്‍ മോഹിതരായി വീട്‌ വിടുന്നു. പലപ്പോഴും വീട്‌ വിട്ടിറങ്ങിയശേഷമാണ്‌ വിവാഹിതനും കുട്ടികളുള്ളവനുമാണ്‌ കാമുകന്‍ എന്ന്‌ അറിയുന്നതുപോലും. കേരളത്തിലെ കഴിഞ്ഞവര്‍ഷത്തെ മുസ്ലീം ജനസംഖ്യാ വളര്‍ച്ചയും അത്‌ വര്‍ധിപ്പിക്കാന്‍ മുസ്ലീം സംഘടനകള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌ നല്‍കുന്നു.

കേരളത്തെ ഇസ്ലാമിക സംസ്ഥാനമായി മാറ്റുക എന്നത്‌ മുസ്ലീം സമുദായത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌. മുസ്ലീം ജനസംഖ്യാ വര്‍ധനയില്‍ ക്രിസ്ത്യന്‍ സമുദായം ആശങ്കാകുലരാണ്‌. ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നും ലൗ ജിഹാദ്‌ ഇരകള്‍ ഉള്ളത്‌ മാത്രമല്ല ഈ ആശങ്കക്ക്‌ പിറകില്‍. മുസ്ലീം സമുദായം ഒരു കുടുംബത്തിന്‌ രണ്ട്‌ കുട്ടികള്‍ എന്ന കുടുംബാസൂത്രണ തത്വം അംഗീകരിക്കാത്തതും മുസ്ലീം ജനസംഖ്യാ വര്‍ധനക്ക്‌ കാരണമാകുന്നുണ്ട്‌. ഇന്ന്‌ ക്രിസ്ത്യാനികളെക്കാള്‍ എത്രയോ അധികം ശതമാനമാണ്‌ കേരളത്തില്‍ മുസ്ലീം സമുദായാംഗങ്ങള്‍. കേരളത്തില്‍ ഇപ്പോള്‍ മുസ്ലീംലീഗ്‌ ഭരണമാണ്‌ നടക്കുന്നത്‌. ഇതോടൊപ്പം ഹിന്ദുമതത്തിനോടുള്ള അവരുടെ അസഹിഷ്ണുതയും വെളിപ്പെടുന്നു. വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ്‌ ‘ഗംഗ’ എന്ന തന്റെ വീടിന്റെ പേര്‌ പോലും സഹിക്കാനാവാതെ ‘ഗ്രേസ്‌’ എന്നാക്കി മാറ്റിയിരിക്കുകയാണ്‌. ക്ലിഫ്ഹൗസിന്‌ സമീപമുള്ള നാല്‌ മന്ത്രിമന്ദിരങ്ങള്‍ക്ക്‌ നാല്‌ മഹാനദികളുടെ പേരാണ്‌ നല്‍കിയത്‌. ഗംഗ, സരസ്വതി, ഭവാനി, യമുന എന്നിങ്ങനെ. നാലും മുസ്ലീം മന്ത്രിമാര്‍ക്ക്‌ അലോട്ട്‌ ചെയ്യപ്പെട്ടെങ്കില്‍ അവക്കെല്ലാം ഇസ്ലാമിക നാമധേയങ്ങള്‍ വരുമായിരുന്നു. നിലവിളക്കും തങ്ങള്‍ക്ക്‌ ഹറാമാണെന്ന്‌ ഊന്നിപ്പറയുന്ന അബ്ദുറബ്ബ്‌ ലീഗ്‌ മന്ത്രിമാരുടെ ചടങ്ങില്‍ നിലവിളക്കിന്‌ വിലക്കും കല്‍പ്പിച്ചിട്ടുണ്ട്‌. ജനസംഖ്യാ വര്‍ധനവും കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ മുസ്ലീം പ്രീണനത്തിന്‌ കാരണമാകുമ്പോള്‍ മറ്റ്‌ സമുദായാംഗങ്ങളുടെ അസ്തിത്വമാണ്‌ ചോദ്യംചെയ്യപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.