Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫാക്ടറി തകര്‍ച്ച: 55 മണിക്കൂറിന്‌ ശേഷം 17 കാരനെ രക്ഷപ്പെടുത്തി

Janmabhumi Online by Janmabhumi Online
Apr 18, 2012, 08:51 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ജലാന്തര്‍: പഞ്ചാബിലെ ജലാന്തറില്‍ തകര്‍ന്നുവീണ ഫാക്ടറി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്‌ 55 മണിക്കൂറിന്‌ ശേഷം 17 കാരനെ ജീവനോടെ പുറത്തെടുത്തു.

ശീതള്‍ ഫൈബേഴ്സ്‌ എന്ന പുതപ്പ്‌ നിര്‍മാണ കമ്പനി പ്രവര്‍ത്തിച്ച നാലുനില കെട്ടിടമാണ്‌ സ്ഫോടനത്തെത്തുടര്‍ന്ന്‌ മൂന്ന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തകര്‍ന്ന്‌ വീണത്‌. മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. കഴിഞ്ഞ ദിവസം രാവിലെയാണ്‌ 17 കാരനായ സന്ദീപിനെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്‌.
അതേസമയം 150 കിലോ മീറ്റര്‍ അകലെ ജലാന്തര്‍ ഫോക്കല്‍ പോയിന്റില്‍ ഏരിയല്‍ കെട്ടിടം തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം പത്തില്‍ എത്തിയിരിക്കുകയാണ്‌. മരണസംഖ്യ ഉയരാന്‍ സാധ്യത ഉള്ളതായി അധികൃതര്‍ അറിയിച്ചു. സാരമായ പരുക്കു കാണപ്പെടാത്ത സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഇയാളെ കണ്ടെത്താനായെങ്കിലും കഴിഞ്ഞ ദിവസം രാവിലെയാണ്‌ പുറത്തെടുക്കാനായത്‌. കോണ്‍ക്രീറ്റ്‌ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സന്ദീപിന്‌ ഭക്ഷണവും വെള്ളവും നല്‍കിയിരുന്നു.

60 ഓളം പേരെ രക്ഷപ്പെടുത്തിയതായും 100 ലധികം പേര്‍ കുടുങ്ങിക്കിടപ്പുള്ളതായും പോലീസ്‌ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ഫാക്ടറി ഉടമയായ ഷിതാല്‍ വിജ്നെ മനഃപൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. പഞ്ചാബിലെ വ്യാപാര നിലയങ്ങളുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്‌. അപകടസ്ഥലം സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദല്‍ മരണമടഞ്ഞവരുടെ മക്കള്‍ക്ക്‌ രണ്ട്‌ ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു.

കെട്ടിടം തകരാനുണ്ടായ കാരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജലാന്തര്‍ ഡിവിഷണല്‍ കമ്മീഷണറോട്‌ ബാദല്‍ ഉത്തരവിട്ടു. കെട്ടിടം തകരാന്‍ പുറത്തുനിന്നുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാന്‍ പോലീസിനോടും സാങ്കേതിക തകരാറുമൂലമാണോ കെട്ടിടം തകര്‍ന്നത്‌ എന്നറിയാന്‍ രണ്ടുതരത്തില്‍ അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. മൂന്നാഴ്ചയ്‌ക്കകം അന്തിമ റിപ്പോര്‍ട്ട്‌ നല്‍കുവാനും ബാദല്‍ നിര്‍ദ്ദേശിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എത്ര ജോലിക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്നോ അവര്‍ ഏതു സംസ്ഥാനക്കാര്‍ ആണെന്നോ എന്നതിനെക്കുറിച്ച്‌ ഫാക്ടറി ഉടമകള്‍ക്കറിയില്ലെന്ന്‌ ഡപ്യൂട്ടി കമ്മീഷണര്‍ പ്രിയങ്ക്‌ ഭാരതി പറഞ്ഞു. ഫാക്ടറിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരുവര്‍ഷം മുന്‍പ്‌ അവസാനിച്ചിരിക്കുകയാണ്‌. ഇതുവരെ പുതുക്കിയിട്ടില്ല. കെട്ടിടം നിര്‍മിച്ചിട്ട്‌ ഏകദേശം അഞ്ച്‌ വര്‍ഷമേ ആയിട്ടുള്ളൂ. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പുതപ്പു നിര്‍മാണ കമ്പനിയാണ്‌ ശീതള്‍ ഫൈബേഴ്സ്‌. പല യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പുതപ്പുകള്‍ കയറ്റുമതി ചെയ്യുന്നത്‌ ഈ ഫാക്ടറിയായിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

News

ശത്രുരാജ്യങ്ങളുടെ ചങ്കിടിപ്പ് ഇനി കൂടും…. അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം

World

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

World

ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക സഖ്യം രൂപീകരിച്ചാൽ പ്രതിരോധിക്കും ; യുഎസിനും ദക്ഷിണ കൊറിയയ്‌ക്കും മുന്നറിയിപ്പ് നൽകി റഷ്യ

World

സൗത്ത് കാലിഫോർണിയയിൽ കുടിയേറ്റക്കാർ ഒളിച്ചിരുന്നത് കഞ്ചാവ് പാടങ്ങളിൽ ; പോലീസ് റെയ്ഡിൽ ഒരാൾ കൊല്ലപ്പെട്ടു , 200 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ആക്ഷൻ എന്ന ഭീകര സംഘടനയെ പിന്തുണച്ച് ബ്രിട്ടനിലുടനീളം പ്രകടനങ്ങൾ ; ലണ്ടനിൽ 42 പേർ അറസ്റ്റിലായി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം?

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies