Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മണ്ണടി ശ്രീ ഭദ്രകാളീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2012, 11:37 pm IST
inTravel

പത്തനംതിട്ട ജില്ലയിലെ കടമ്പനാട്‌ പഞ്ചായത്തിലാണ്‌ പുരാതനമായ മണ്ണടി ഭദ്രകാളീക്ഷേത്രം. ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രം മണ്ണടി പഴയകാവ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. സ്വയംഭൂവായ ബിംബത്തില്‍ ചോരപൊടിഞ്ഞതുകണ്ടപ്പോള്‍ ആ ഭാഗത്ത്‌ മണ്ണുവാരി അടിച്ചു. അതോടെ ഈ സ്ഥലത്തിന്‌ മണ്ണടിയെന്ന്‌ പേരുണ്ടായി. ഒരുകാലത്ത്‌ തിരുവിതാംകൂറില്‍ കാമ്പിത്താന്‍ എന്ന വെളിച്ചപ്പാടിലൂടെ അറിയപ്പെട്ടിരുന്ന ക്ഷേത്രം. ഒരുനേരം മാത്രം പൂജയുള്ള അപൂര്‍വ ക്ഷേത്രവുമാണിത്‌. വേലുത്തമ്പിദളവയുടെ ജീവിതാന്ത്യത്തിലൂടെ പ്രസിദ്ധമായ മണ്ണടി.

ക്ഷേത്രവും പറമ്പും അതിനോട്‌ ചേര്‍ന്ന കാവും എല്ലാം ഗതകാല സ്മൃതിയുണര്‍ത്തുന്നവ. പുരാതനമായ കാവിനോട്‌ ചേരന്ന്‌ ഭദ്രകാളിക്ഷേത്രം. ക്ഷേത്രത്തിന്‌ മുകള്‍ഭാഗം അടയ്‌ക്കാത്ത വിധമാണ്‌. പ്രധാനദേവി ഭദ്രകാളി – സ്വയംഭൂവാണ്‌. കിഴക്കോട്ട്‌ ദര്‍ശനം. ശ്രീകോവിലിന്‌ മുമ്പില്‍ പാട്ടമ്പലമുണ്ട്‌. അറയുടെ ആകൃതിയിലുള്ള പാട്ടമ്പലത്തില്‍ വച്ചാണ്‌ കളമെഴുത്തും പാട്ടും. പാട്ടമ്പലത്തിന്‌ മുന്നില്‍ പൂപ്പടകൊട്ടില്‍. കാവിനോട്‌ ചേര്‍ന്ന മതില്‍ക്കെട്ടുകളില്‍ കൊത്തുപണികള്‍. ക്ഷേത്രമുറ്റത്തും പുറത്തുമായി നാല്‍ കല്‍വിളക്കുകള്‍. ഇവിടെ എത്തുന്ന ആരുടേയും ശ്രദ്ധ ഒറ്റനോട്ടത്തില്‍ തന്നെ പതിക്കുമാറ്‌ അത്രയ്‌ക്ക്‌ മനോഹരമായ ഒറ്റക്കല്‍ വിളക്കുകളാണവ. ഇവിടെ കമ്പിത്താനെ കൂടാതെ ഇലഞ്ഞിമൂട്ടില്‍ യക്ഷിയമ്മയും നാഗരാജാവ്‌, നാഗയക്ഷി, കുഞ്ഞുനങ്ങേലിയും ചന്ദനമൂട്ടില്‍ അറുകൊലയും കൂടാതെ കിഴക്കുഭാഗത്ത്‌ ഗമപതിക്ഷേത്രവുമുണ്ട്‌. ഇതിന്‌ വടക്കുഭാഗത്താണ്‌ മണ്ണടിവടക്കേക്കാവ്‌ ദേവീക്ഷേത്രം.

ക്ഷേത്രത്തില്‍ ഒരു നേരമേ പൂജയുള്ളൂ. പണ്ടുമുതലേ പഴവും മലരും സന്നിധാനത്തില്‍ വച്ചശേഷം കുറെ കഴിഞ്ഞ്‌ എടുത്തുകൊണ്ടുപോകും. അങ്ങനെ സ്വയം നേദിക്കുന്ന രീതിയാണ്‌. ഉത്സവകാലത്തുമാത്രം വച്ച്‌ നേദ്യം. പുത്രസൗഭാഗ്യമുണ്ടാകാന്‍ ഉച്ചബലി വഴിപാടുണ്ട്‌.

കുംഭമാസത്തിലാണ്‌ ഉത്സവം. ഗണിച്ചെടുത്താണ്‌ ഉത്സവതീയതി നിശ്ചയിക്കുന്നത്‌. തിരുമുടി എഴുന്നെള്ളത്താണ്‌ പ്രധാന ചടങ്ങ്‌. ഉത്സവബലിയുടെ പത്തുദിവസം മുന്‍പേ കൊടിയേറുമായിരുന്നു ആദ്യകാലത്തെ ഉത്സവം. പിന്നീട്‌ മുടിയെഴുന്നെള്ളിച്ചുള്ള ഊരുവലത്തും. അന്ന്‌ ഇളയപണിക്കരും മൂത്തപണിക്കരും കൂടി യുദ്ധം അഭിനയിച്ചിരുന്നു. അതിനുശേഷം മുടി പണിക്കരുടെ വീട്ടിലേക്ക്‌ എഴുന്നെള്ളിക്കുന്നതോടെ ഉച്ചബലിയുടെ ചടങ്ങ്‌ അവസാനിക്കും.

മണ്ണടി ക്ഷേത്രത്തിന്‌ കിഴക്കുമാറി ചേണ്ടമംഗലത്തുമഠത്തില്‍ വച്ചാണ്‌ വേലുത്തമ്പി ദളവ ആത്മഹത്യചെയ്തത്‌. വേലുത്തമ്പിയെ വധിക്കാന്‍ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ ഈ പ്രദേശത്ത്‌ ഒളിവില്‍ കഴിഞ്ഞിരുന്ന വേലുത്തമ്പി കാമ്പിത്താനെ കാണാനാണ്‌ മണ്ണടിയിലേക്ക്‌ വന്നതെന്ന്‌ കരുതുന്നു. മണ്ണടിയിലെത്തുന്ന ഭക്തരും തീര്‍ത്ഥാടകരും മടങ്ങുന്നതിന്‌ മുന്‍പ്‌ ആ സ്മാരകവും സന്ദര്‍ശിക്കാതിരിക്കില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Kerala

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

പുതിയ വാര്‍ത്തകള്‍

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.