Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മണ്ണടി ശ്രീ ഭദ്രകാളീക്ഷേത്രം

Janmabhumi Online by Janmabhumi Online
Mar 10, 2012, 11:37 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട ജില്ലയിലെ കടമ്പനാട്‌ പഞ്ചായത്തിലാണ്‌ പുരാതനമായ മണ്ണടി ഭദ്രകാളീക്ഷേത്രം. ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രം മണ്ണടി പഴയകാവ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. സ്വയംഭൂവായ ബിംബത്തില്‍ ചോരപൊടിഞ്ഞതുകണ്ടപ്പോള്‍ ആ ഭാഗത്ത്‌ മണ്ണുവാരി അടിച്ചു. അതോടെ ഈ സ്ഥലത്തിന്‌ മണ്ണടിയെന്ന്‌ പേരുണ്ടായി. ഒരുകാലത്ത്‌ തിരുവിതാംകൂറില്‍ കാമ്പിത്താന്‍ എന്ന വെളിച്ചപ്പാടിലൂടെ അറിയപ്പെട്ടിരുന്ന ക്ഷേത്രം. ഒരുനേരം മാത്രം പൂജയുള്ള അപൂര്‍വ ക്ഷേത്രവുമാണിത്‌. വേലുത്തമ്പിദളവയുടെ ജീവിതാന്ത്യത്തിലൂടെ പ്രസിദ്ധമായ മണ്ണടി.

ക്ഷേത്രവും പറമ്പും അതിനോട്‌ ചേര്‍ന്ന കാവും എല്ലാം ഗതകാല സ്മൃതിയുണര്‍ത്തുന്നവ. പുരാതനമായ കാവിനോട്‌ ചേരന്ന്‌ ഭദ്രകാളിക്ഷേത്രം. ക്ഷേത്രത്തിന്‌ മുകള്‍ഭാഗം അടയ്‌ക്കാത്ത വിധമാണ്‌. പ്രധാനദേവി ഭദ്രകാളി – സ്വയംഭൂവാണ്‌. കിഴക്കോട്ട്‌ ദര്‍ശനം. ശ്രീകോവിലിന്‌ മുമ്പില്‍ പാട്ടമ്പലമുണ്ട്‌. അറയുടെ ആകൃതിയിലുള്ള പാട്ടമ്പലത്തില്‍ വച്ചാണ്‌ കളമെഴുത്തും പാട്ടും. പാട്ടമ്പലത്തിന്‌ മുന്നില്‍ പൂപ്പടകൊട്ടില്‍. കാവിനോട്‌ ചേര്‍ന്ന മതില്‍ക്കെട്ടുകളില്‍ കൊത്തുപണികള്‍. ക്ഷേത്രമുറ്റത്തും പുറത്തുമായി നാല്‍ കല്‍വിളക്കുകള്‍. ഇവിടെ എത്തുന്ന ആരുടേയും ശ്രദ്ധ ഒറ്റനോട്ടത്തില്‍ തന്നെ പതിക്കുമാറ്‌ അത്രയ്‌ക്ക്‌ മനോഹരമായ ഒറ്റക്കല്‍ വിളക്കുകളാണവ. ഇവിടെ കമ്പിത്താനെ കൂടാതെ ഇലഞ്ഞിമൂട്ടില്‍ യക്ഷിയമ്മയും നാഗരാജാവ്‌, നാഗയക്ഷി, കുഞ്ഞുനങ്ങേലിയും ചന്ദനമൂട്ടില്‍ അറുകൊലയും കൂടാതെ കിഴക്കുഭാഗത്ത്‌ ഗമപതിക്ഷേത്രവുമുണ്ട്‌. ഇതിന്‌ വടക്കുഭാഗത്താണ്‌ മണ്ണടിവടക്കേക്കാവ്‌ ദേവീക്ഷേത്രം.

ക്ഷേത്രത്തില്‍ ഒരു നേരമേ പൂജയുള്ളൂ. പണ്ടുമുതലേ പഴവും മലരും സന്നിധാനത്തില്‍ വച്ചശേഷം കുറെ കഴിഞ്ഞ്‌ എടുത്തുകൊണ്ടുപോകും. അങ്ങനെ സ്വയം നേദിക്കുന്ന രീതിയാണ്‌. ഉത്സവകാലത്തുമാത്രം വച്ച്‌ നേദ്യം. പുത്രസൗഭാഗ്യമുണ്ടാകാന്‍ ഉച്ചബലി വഴിപാടുണ്ട്‌.

കുംഭമാസത്തിലാണ്‌ ഉത്സവം. ഗണിച്ചെടുത്താണ്‌ ഉത്സവതീയതി നിശ്ചയിക്കുന്നത്‌. തിരുമുടി എഴുന്നെള്ളത്താണ്‌ പ്രധാന ചടങ്ങ്‌. ഉത്സവബലിയുടെ പത്തുദിവസം മുന്‍പേ കൊടിയേറുമായിരുന്നു ആദ്യകാലത്തെ ഉത്സവം. പിന്നീട്‌ മുടിയെഴുന്നെള്ളിച്ചുള്ള ഊരുവലത്തും. അന്ന്‌ ഇളയപണിക്കരും മൂത്തപണിക്കരും കൂടി യുദ്ധം അഭിനയിച്ചിരുന്നു. അതിനുശേഷം മുടി പണിക്കരുടെ വീട്ടിലേക്ക്‌ എഴുന്നെള്ളിക്കുന്നതോടെ ഉച്ചബലിയുടെ ചടങ്ങ്‌ അവസാനിക്കും.

മണ്ണടി ക്ഷേത്രത്തിന്‌ കിഴക്കുമാറി ചേണ്ടമംഗലത്തുമഠത്തില്‍ വച്ചാണ്‌ വേലുത്തമ്പി ദളവ ആത്മഹത്യചെയ്തത്‌. വേലുത്തമ്പിയെ വധിക്കാന്‍ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ ഈ പ്രദേശത്ത്‌ ഒളിവില്‍ കഴിഞ്ഞിരുന്ന വേലുത്തമ്പി കാമ്പിത്താനെ കാണാനാണ്‌ മണ്ണടിയിലേക്ക്‌ വന്നതെന്ന്‌ കരുതുന്നു. മണ്ണടിയിലെത്തുന്ന ഭക്തരും തീര്‍ത്ഥാടകരും മടങ്ങുന്നതിന്‌ മുന്‍പ്‌ ആ സ്മാരകവും സന്ദര്‍ശിക്കാതിരിക്കില്ല.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ജൂപ്പിറ്റര്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ; 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി ടിവിഎസ്

Kerala

സംസ്ഥാനത്ത് വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്; അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിൽ, മഴയ്‌ക്കൊപ്പം വിലക്കയറ്റവും രൂക്ഷം

Kerala

സ്കൂൾ തുറക്കൽ ജൂൺ രണ്ടിനു തന്നെ; കാലാവസ്ഥ നോക്കിയതിന് ശേഷം തീയതിയിൽ മാറ്റം വേണോയെന്ന് തീരുമാനിക്കും: മന്ത്രി വി ശിവന്‍കുട്ടി

Kerala

എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കി; നിലമ്പൂരിൽ മത്സരിക്കാനില്ല, സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി പി.വി അൻവർ

Kerala

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

പുതിയ വാര്‍ത്തകള്‍

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies