Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാലിത്തീറ്റ കുംഭകോണം: ലാലു ഉള്‍പ്പെടെ നാലുപേര്‍ക്ക്‌ കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2012, 10:16 pm IST
in India

പാട്ന: കാലീത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ്‌ യാദവ്‌, ജഗന്നാഥ്‌ മിശ്ര, ജനതാദള്‍ (യു) എംപി ജഗദീഷ്‌ ശര്‍മ്മ എന്നിവര്‍ക്കെതിരെ സിബിഐ കോടതി കുറ്റപത്രം നല്‍കി. മുന്‍ ആര്‍ജെഡി എംപി പി.കെ. റാണക്കെതിരെയും ഇതേ കേസില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്‌.

മൃഗസംരക്ഷണ വകുപ്പില്‍നിന്നും നാല്‍പത്തിയാറ്‌ ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ചുവെന്നാരോപിച്ച്‌ സിബിഐ ജഡ്ജ്‌ വി.കെ. ശ്രീവാസ്തവ ഇവര്‍ക്കെതിരെ മറ്റൊരു കുറ്റപത്രം കൂടി നല്‍കിയിട്ടുണ്ട്‌. 1994 – 96 വര്‍ഷത്തില്‍ ബന്‍ക, ബഗല്‍പൂര്‍ എന്നീ ട്രഷറികളിലാണ്‌ സംഭവം. കൃത്രിമമായി തയ്യാറാക്കിയ ബില്ലാണ്‌ ട്രഷറിയില്‍ സമര്‍പ്പിച്ചത്‌. ഈ കാലയളവില്‍ ലാലുപ്രസാദ്‌ യാദവ്‌ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നു. കേസ്‌ കെട്ടിച്ചമച്ചതാണെന്നാണ്‌ ലാലുവിന്റെ വാദം. 2003 മാര്‍ച്ച്‌ മാസം ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്‌ ആരോപിച്ച്‌ സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേറ്റീവ്‌ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എന്നാല്‍, കേസ്‌ അടിസ്ഥാനരഹിതവും തന്റെ രാഷ്‌ട്രീയ ഭാവിയെ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതുമാണെന്ന്‌ ഇതിന്‌ മുമ്പ്‌ കോടതിയില്‍ ഹാജരായ ലാലു അവകാശപ്പെട്ടിരുന്നു.

ജനങ്ങള്‍ എന്നെ കാലീത്തീറ്റ മോഷ്ടാവ്‌ എന്നാണ്‌ വിളിക്കുന്നത്‌. എനിക്ക്‌ കോടതിയില്‍ വിശ്വാസമുണ്ട്‌. കോടതിയില്‍ നിന്നും എനിക്ക്‌ നീതി ലഭിക്കും.

ലാലുവിന്റെ വിശദീകരണം രേഖപ്പെടുത്താന്‍ മൂന്ന്‌ മണിക്കൂര്‍ എടുത്തു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട്‌ ആറ്‌ കേസുകളാണ്‌ നിലവിലുള്ളത്‌. അഞ്ചെണ്ണം റാഞ്ചിയിലും ഒന്ന്‌ പാട്നയിലും.

ആകെ 950 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ്‌ കണക്ക്‌. അന്‍പത്തിമൂന്ന്‌ കേസില്‍ നാല്‍പത്തിയൊന്ന്‌ കേസുകള്‍ പൂര്‍ത്തിയായി.

ആരോപണങ്ങളെല്ലാം നിഷേധിച്ച ലാലു ശക്തമായ തെളിവുകളാണ്‌ അനുകൂലമായി നിരത്തിയത്‌. കേസില്‍ ഉള്‍പ്പെട്ട ചില പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നുള്‍പ്പെടെയുള്ള ആരോപണങ്ങളും ലാലു നിഷേധിച്ചു.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റായതും അടിസ്ഥാനരഹിതവുമാണ്‌. തന്റെ രാഷ്‌ട്രീയ എതിരാളികള്‍ സിബിഐ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന്‌ കേസ്‌ കെട്ടിച്ചമച്ചതാണ്‌. തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ്‌ ആരോപണമുണ്ടാക്കിയത്‌. തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും തടയുകയാണ്‌ അവരുടെ ലക്ഷ്യം. 1977 മുതല്‍ കേസ്‌ നടക്കുകയാണെന്നും രണ്ട്‌ ട്രക്കുകളിലായി കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ സിബിഐകൃത്രിമം കാട്ടിയതായും ലാലു ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

Sports

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.