Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്റ്റില്‍ മുസ്ലീം-ക്രൈസ്തവ കലാപം വ്യാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2011, 08:48 pm IST
inWorld

കീ്റോ: ക്രിസ്തുമത വിശ്വാസികളും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 24 പേര്‍ കൊല്ലപ്പെടുകയും കലാപം വ്യാപിക്കുകയും ചെയ്തതോടെ ജനങ്ങളോട്‌ ശാന്തരായിരിക്കാന്‍ ഈജിപ്റ്റ്‌ പ്രധാനമന്ത്രി എസ്സാം ഷറഫ്‌ അഭ്യര്‍ത്ഥിച്ചു. അഡ്വാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ആഴ്ച പള്ളിക്ക്‌ നേരെയുണ്ടായ ആക്രമണമാണ്‌ സംഭവത്തിന്‌ തുടക്കം കുറിച്ചത്‌. ഇരുപക്ഷത്തും മുസ്ലീങ്ങള്‍ ചേര്‍ന്നതോടെ ലഹളകള്‍ നിയന്ത്രണാതീതമാകുകയായിരുന്നു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള തര്‍ക്കം രാജ്യത്തിന്റെ സുരക്ഷക്ക്‌ ഭീഷണിയാവുമെന്ന്‌ പ്രധാനമന്ത്രി അറിയിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന്‌ പ്രദേശത്ത്‌ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചിട്ടുണ്ട്‌. കലാപബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഈജിപ്റ്റിന്റെ സന്തതികളാണെന്നും പരസ്പരം കലഹിക്കാതിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിരോധനാജ്ഞ പിന്‍വലിച്ചതോടെ തലസ്ഥാന നഗരമായ കീ്റോയില്‍ ജനജീവിതം സാധാരണ നിലയിലേക്ക്‌ തിരിച്ചുവന്നു. പത്രങ്ങളില്‍ ലഹളയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ കിടത്തിയിരുന്നതിന്റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു.
പ്രകടനക്കാര്‍ക്കുനേരെ സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍ രാജ്യത്തെ ടെലിവിഷന്‍ പ്രക്ഷേപണം ചെയ്തു. ഒരു കവചിത സൈനിക വാഹനം ജനക്കൂട്ടത്തിനിടയിലേക്ക്‌ കുതിക്കുന്നതിന്റെ ചിത്രം യുട്യൂബ്‌ പുറത്തുവിട്ടു. ലഹളകളില്‍ കൊല്ലപ്പെട്ടവരുടെ ശവസംസ്കാരം നടന്നു.

ഫെബ്രുവരിയില്‍ മുന്‍ പ്രസിഡന്റ്‌ ഹോസ്നി മുബാറക്കിനെ പുറത്താക്കിയ ശേഷമുണ്ടായ ലഹളകള്‍ ജനങ്ങളും പട്ടാളവുമായുള്ള ബന്ധങ്ങള്‍ വഷളാക്കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്ന കോപ്ടിക്‌ ആശുപത്രിക്ക്‌ പുറത്ത്‌ വാഹനങ്ങള്‍ കത്തിച്ചതായി വാര്‍ത്താലേഖകര്‍ അറിയിച്ചു. ആക്രമണപരമ്പരതന്നെ ക്രിസ്ത്യാനികള്‍ക്കുനേരെയുണ്ടായിട്ടും ഭരണത്തിലുള്ള സൈനിക കൗണ്‍സില്‍ മൃദുസമീപനമാണ്‌ സ്വീകരിച്ചതെന്ന്‌ പലരും കുറ്റപ്പെടുത്തിയതായി വാര്‍ത്താലേഖകര്‍ അറിയിച്ചു.

ആയിരക്കണക്കിനാളുകള്‍ വടക്കന്‍ കീ്റോയിലെ ഷുബ്ര ജില്ലയില്‍ നിന്നും തുടങ്ങിയ പ്രകടനത്തില്‍ കൂടുതലും ക്രിസ്ത്യാനികളാണ്‌ ഉണ്ടായിരുന്നത്‌. ഈ പ്രകടനം മാസ്ചെറോ ചത്വരത്തിലാണ്‌ അവസാനിക്കേണ്ടിയിരുന്നത്‌. അസ്വാന്‍ പ്രവിശ്യയിലെ ഗവര്‍ണ്ണറെ പുറത്താക്കണമെന്നും ക്രിസ്തീയ വിരുദ്ധവികാരങ്ങളാണ്‌ സര്‍ക്കാര്‍ ഉടമയിലുള്ള ടെലിവിഷന്‍ പ്രചരിപ്പിക്കുന്നതെന്നും പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കി. ഈ പ്രകടനക്കാര്‍ക്കുനേരെ സുരഷാ സൈന്യം വെടിവെക്കുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷി അറിയിച്ചു. എന്നാല്‍ സാധാരണ വേഷത്തിലുള്ള അക്രമികളാണ്‌ തങ്ങള്‍ക്കെതിരെ സുരക്ഷാഭടന്മാര്‍ക്ക്‌ മുമ്പ്‌ ആക്രമണം നടത്തിയതെന്ന്‌ പ്രകടനക്കാര്‍ പറഞ്ഞു. സ്റ്റേറ്റ്‌ ടെലിവിഷന്‍ കെട്ടിടത്തിന്‌ പുറത്ത്‌ തുടങ്ങിയ ലഹള പ്രകടനക്കാരുടെ കേന്ദ്രമായ താഹിര്‍ ചത്വരത്തിലേക്ക്‌ വ്യാപിക്കുകയും പ്രസിഡന്റ്‌ മുബാറക്കിന്റെ രാജിയില്‍ കലാശിക്കുകയുമായിരുന്നു. സുരക്ഷാഭടന്മാരില്‍ നിന്ന്‌ ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ പല മുസ്ലീങ്ങളും ശ്രമിച്ചതായി വാര്‍ത്താ ലേഖകര്‍ അറിയിച്ചു. മിലിട്ടറി കൗണ്‍സില്‍ വിശിഷ്യ അതിന്റെ ചെയര്‍മാന്‍ ഫീന്‍പ്‌ മാര്‍വിന്‍ മൊഹമ്മദ്‌ താത്വി രാജിവെക്കണമെന്ന്‌ പലരും ആവശ്യപ്പെട്ടു. സംഭവത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായും 212 പേര്‍ക്ക്‌ പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

India

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.