Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം ജില്ലാ പഞ്ചായത്ത്‌ ആയുര്‍വേദ ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ നട്ടം തിരിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2011, 11:36 pm IST
in Kottayam

റെജി ദിവാകരന്‍

കോട്ടയം; കോട്ടയം ജില്ലാ പഞ്ചായത്ത്‌ ആയുര്‍വേദാശുപത്രി അധികൃതരുടെ പിടിപ്പുകേടുകൊണ്ട്‌ രോഗികള്‍ നട്ടം തിരിയുന്നു. ആശുപത്രിയുടെ ഒപി വിഭാഗത്തിലേക്കു കയറുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുന്ന നോട്ടീസില്‍ നടുവേദനാക്ളീനിക്‌, സന്ധി രോഗക്ളിനിക്‌ എന്നിവ മരുന്നുതീര്‍ന്നതിനാല്‍ താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നുവെന്ന ബോര്‍ഡാണ്‌. ആയുര്‍വേദ ചികിത്സയില്‍ ചെയ്യേണ്ട ചികിത്സക്കായി എത്തുന്ന നടുവേദനകാര്‍ക്കും സന്ധിവേദനക്കാര്‍ക്കും ഈ നോട്ടീസ്‌ ബോര്‍ഡ്‌ വേദന സമ്മാനിക്കുന്നു. ഭാരതത്തിലെ പ്രത്യേകിച്ച്‌ കേരളത്തിണ്റ്റെ പാരമ്പര്യ ചികിത്സാ സമ്പദായത്തിന്‌ വിദേശീയരുടെയും സ്വദേശികളുടെയും വിശ്വാസ്യത വര്‍ദ്ധിക്കുകയും ധാരാളം രോഗികള്‍ ആയുര്‍വേദ ചികിത്സക്കു വിധേയരാകുകയും ചെയ്തതോടെ ചികിത്സാ ചിലവും വര്‍ദ്ധിച്ചു. ഇതിനൊരാശ്വാസമായി സാധാരണക്കാര്‍ക്ക്‌ അത്താണിയായിത്തീര്‍ന്ന ജില്ലാ പഞ്ചായത്ത്‌ ആയുര്‍വേദ ആശുപത്രിക്കാണ്‌ മരുന്നുകളുടെ അഭാവവും താമസസൗകര്യങ്ങളുടെ കുറവും, ഡോക്ടര്‍മാരുടെ പരിമിതിയും മൂലം ദുഃസ്ഥിതി അനുഭവിക്കേണ്ടിവന്നിരിക്കുന്നത്‌. ഒരുകാലത്ത്‌ ആയുര്‍വേദ വൈദ്യത്തില്‍ പേരെടുത്ത വയസ്കരകുടുംബം ആയുര്‍വേദ ആശുപത്രിക്കായി ദാനം നല്‍കിയ സ്ഥലത്താണ്‌ ഇന്ന്‌ ജില്ലാ പഞ്ചാ. ആയുര്‍വേദ ആശുപത്രി സ്ഥിതിചെയ്യുന്നത്‌. ൨൫ സെണ്റ്റോളം വരുന്ന ആശുപത്രി വളപ്പ്‌ രോഗികളുടെ ആധിക്യം മൂലം പരിമിതപ്പെട്ട അവസ്ഥയിലാണ്‌. ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, രണ്ട്‌ സ്പെഷ്യലിസ്റ്റ്‌ ആയുര്‍വേദ ഡോക്ടര്‍മാരാണ്‌ ആശുപത്രിയില്‍ ജീവനക്കാരായുള്ളത്‌. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളെ ചികിത്സിക്കാന്‍ ഈ ഡോക്ടര്‍മാര്‍തന്നെ പരിമിതമായിരിക്കുമ്പോള്‍ സ്ഥലം മാറി പോയ രണ്ടു ഡോക്ടര്‍മാരുടെ തസ്തിക ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്‌ നിലവിലുള്ളത്‌. ഔട്ട്‌ പേഷ്യണ്റ്റ്‌ വിഭാഗത്തില്‍ ഡോക്ടര്‍മാരെ കാണാനെത്തുന്ന നിരവധി പേരടങ്ങുന്ന ക്യൂവിലെ രോഗികള്‍ വെയിലത്ത്‌ വാടിയും മഴയത്ത്‌ നനഞ്ഞും മണിക്കുറുകള്‍ നിന്നാണ്‌ ഡോക്ടറെ കാണുന്നത്‌. രോഗികള്‍ക്ക്‌ മഴയും വെയിലും കൊള്ളാതെ ക്യൂവില്‍ നില്‍കാനുള്ള സൗകര്യം അടിയന്തിരമായി ആശുപത്രി മാനേജ്മെണ്റ്റ്‌ കമ്മിറ്റി ഒരുക്കിക്കൊടുക്കേണ്ടത്‌ മനുഷ്യത്വത്തിണ്റ്റെ ഭാഗമാണ്‌. ജില്ലാപഞ്ചായത്തിണ്റ്റെ ഫണ്ടുപയോഗിച്ച്‌ സര്‍ക്കാര്‍ വക സ്ഥാപനമായ ഔഷധിയില്‍ നിന്നുള്ള ഗുണമേന്‍മയുള്ള ആയുര്‍വേദ ഔഷധങ്ങളാണ്‌ ഇവിടേക്ക്‌ വിതരണം ചെയ്യുന്നതെങ്കിലും ഇവിടെയെത്തുന്ന രോഗികള്‍ക്ക്‌ ഇപ്പോള്‍ ഇഷ്യൂ ചെയ്യുന്ന മരുന്നുകള്‍ തികയാത്തത്‌ രോഗികള്‍ക്ക്‌ തിരിച്ചടിയാകുന്നു. പ്രോജക്ടു വഴി ഒരു മാസത്തേക്ക്‌ ആശുപത്രിയില്‍ എത്തുന്ന മരുന്ന്‌ ഇപ്പോള്‍ രോഗികകള്‍ക്ക്‌ രണ്ടു ദിവസത്തേക്കാണ്‌ നല്‍കപ്പെടുന്നത്‌. മരുന്നിനുള്ള ഫണ്ട്‌ ൧൧ലക്ഷമായി ഉയര്‍ത്തിയാല്‍ രണ്ടു ദിവസത്തിനു പകരം രണ്ടാഴ്ചത്തേക്ക്‌ ഒരുമിച്ചു നല്‍കാനാവും. ഇത്‌ ആശുപത്രിയിലെ രോഗികളായി എത്തുന്നവരുടെ തിരക്കു കുറക്കാനാകുകയും രോഗികള്‍ക്ക്‌ മരുന്നുവാങ്ങാന്‍ എത്തേണ്ടത്‌ രണ്ടു ദിവസം എന്നത്‌ രണ്ട്‌ ആഴ്ചയായി പരിമിതപ്പെടുത്താനും കഴിയും. ഇപ്പോഴത്തെ മരുന്ന്‌ ഇഷ്യുപ്രകാരം ഒരു മാസത്തേക്കു നല്‍കപ്പെടുന്ന ൧൨൦൦ ഗുളികകള്‍ ഒരു ദിവസം കൊണ്ടു തീരുന്ന അവസ്ഥയാണുള്ളത്‌. അതുകൊണ്ടുതന്നെ ക്ളിനിക്കുകള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. മരുന്നുകളുടെ അഭാവം നിര്‍ദ്ധനരായ രോഗികളെ ഏറെ ക്ളേശിപ്പിക്കുന്ന അവസ്ഥയാണ്‌ ഇവിടെയുള്ളത്‌. കഷായം ഒഴിച്ച്‌ മറ്റു പല മരുന്നുകളും പുറത്തു നിന്നുള്ള ആയുര്‍വേദ മെഡിക്കല്‍ ഷോപ്പുകളിലേക്ക്‌ ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുകയാണ്‌. ഇത്‌ പ്രൈവറ്റ്‌ ആയുര്‍വേദ മെഡിക്കല്‍ ഷോപ്പുകാര്‍ക്ക്‌ കൊയ്‌ത്തുകാലമാകുമ്പോള്‍, നിര്‍ദ്ധനരായ രോഗികള്‍ പണത്തിണ്റ്റെ അഭാവംമൂലം നട്ടം തിരിയുവാനിടയാക്കുന്നു. കിടത്തി ചികിത്സിക്കേണ്ട രോഗികള്‍ക്കും അടിസ്ഥാന സൗകര്യമൊരുക്കാന്‍ വിവിധ രാഷ്‌ട്രീയക്കാരും സംഘടനാഭാരവാഹികളും ഉള്‍ക്കൊള്ളുന്ന ൨൫ അംഗങ്ങളുള്ള ഹോസ്പിറ്റല്‍ മാനേജ്മെനൃ കമ്മറ്റിക്കു കഴിയുന്നില്ലെന്നത്‌ പരിതാപകരമാണ്‌. നാല്‌ മുറികളുള്ള പഴയ കെട്ടിടത്തിനുള്ളിലെ പേ വാര്‍ഡും ൫൦ കട്ടിലുകളുള്ള ൨ വാര്‍ഡുകലും മാത്രമാണിവിടെയുള്ളത്‌. കിടത്തി ചികിത്സിക്കേണ്ട രോഗികളുടെ ഓരോ ദിവസത്തെയും സംഖ്യ കണക്കാക്കുമ്പോള്‍ ഇത്‌ വലിയ പരിമിതയാണെന്നു കാണാം. കുറഞ്ഞത്‌. ൧൦൦ കിടക്കകളെങ്കിലും ഐപിക്കായി ഉണ്ടാകേണ്ടതും അനിവാര്യമാണ്‌. ആയുര്‍വേദ ആശുപത്രിയിലെ ചികിത്സാ ഫലപ്രദമായതോടെ രോഗികളുടെ എണ്ണം ഗണ്യമായി കൂടിയത്‌ മനസിലാക്കി കോട്ടയം ജില്ലാ പഞ്ചായത്ത്‌ ആശുപത്രിയുടെ വികസനം ജില്ലാ പഞ്ചാ. ആശുപത്രിയുടെ വികസനം ത്വരിതപ്പെടുത്തേണ്ട ഹോസ്പിറ്റല്‍ മാനേജ്മെണ്റ്റ്‌ കമ്മറ്റി ഉണര്‍ ന്നു പ്രവര്‍ത്തിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നതായാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

Kerala

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.