Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ റെയില്‍: നോര്‍ത്ത്‌ പാലം പൊളിക്കാന്‍ നഗരസഭ അനുമതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2011, 10:12 am IST
in Ernakulam

കൊച്ചി: മെട്രോ റെയില്‍ പദ്ധതിക്ക്‌ വേണ്ടി എറണാകുളം നോര്‍ത്ത്‌ മേല്‍പാലം പൊളിച്ച്‌ പുനര്‍ നിര്‍മിക്കുന്നതിന്‌ നഗരസഭ അംഗീകാരം നല്‍കി. അനുബന്ധ സൗകര്യമൊരുക്കാതെ പാലം പൊളിക്കാന്‍ അനുവദിക്കില്ലെന്ന മുന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ്‌ ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം പുനഃപരിശോധിച്ച്‌ അംഗീകാരം നല്‍കിയത്‌.

പാലം പൊളിക്കുമ്പോള്‍ നഗരസഭ ഉയര്‍ത്തിയിരുന്ന ആശങ്കകള്‍ പരിഹരിക്കുമെന്ന്‌ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി) ഉറപ്പു നല്‍കിയിട്ടുണ്ടെന്ന്‌ മേയര്‍ ടോണി ചമ്മണി കൗണ്‍സിലിനെ അറിയിച്ചു. പദ്ധതിയുടെ രൂപരേഖ, പാലം പൊളിക്കുമ്പോള്‍ ഉള്ള ബദല്‍ ഗതാഗത സംവിധാനം എന്നിവയെ പറ്റി ഡിഎംആര്‍സി, സിറ്റി ട്രാഫിക്‌ പൊലീസ്‌ എന്നിവര്‍ വിശദീകരിച്ചു. ട്രാഫിക്‌ പൊലീസ്‌ നിര്‍ദേശിച്ച പുതിയ റൂട്ട്‌ പ്ലാന്റെ ട്രയല്‍ റണ്‍ പത്തു പ്രാവശ്യം നടത്തിയതിന്‌ ശേഷമേ പാലം പൊളിക്കൂ. മേല്‍പ്പാലത്തിന്‌ താഴെയുള്ള കടക്കാരെ ആര്‍ബിഡിസിയുടെ പുല്ലേപ്പടി മേല്‍പ്പാലത്തിന്‌ കീഴിലുള്ള കടമുറികളിലേയ്‌ക്ക്‌ പുനരധിവസിപ്പിക്കും. ഈ കടമുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതു വരെ ഇവരെ ഇരുമ്പനം പാലത്തിനു താഴെയുള്ള കടമുറികളിലേയ്‌ക്ക്‌ മാറ്റാനും തീരുമാനമായി.

പൊളിക്കുമ്പോള്‍ പാലത്തിന്‌ താഴെയുളള കച്ചവടക്കാരുടെ പുനരധിവാസം, നഗരത്തിലെ ഗതാഗത സംവിധാനം എന്നീ ആശങ്കള്‍ ഉന്നയിച്ചായിരുന്നു ബദല്‍ സംവിധാനം ഒരുക്കാതെ പാലം പൊളിക്കേണ്ട എന്ന്‌ കൗണ്‍സില്‍ തീരുമാനിച്ചിരുന്നത്‌. ഇത്‌ കൗണ്‍സില്‍ സര്‍ക്കാരിനോട്‌ പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പാലം എത്രയും വേഗം പൊളിക്കണമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും മെട്രോ റെയില്‍ സ്പെഷ്യല്‍ ഓഫീസര്‍ ടോം ജോസ്‌ മേയര്‍ക്ക്‌ കത്തയച്ചതിനാലാണ്‌ പുതിയ തീരുമാനം കൗണ്‍സില്‍ കൈക്കൊണ്ടത്‌. ഇതിനിടെ പാലം പുനര്‍ നിര്‍മിക്കുന്നതിന്‌ സര്‍ക്കാര്‍ 30 കോടി രൂപ അനുവദിക്കുകയും ഡിഎംആര്‍ സി കരാര്‍ നല്‍കുകയുമായിരുന്നു.

പദ്ധതിയുടെ രൂപരേഖ ഡിഎംആര്‍സി ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍ രാധാകൃഷ്ണന്‍ കൗണ്‍സിലില്‍ വിശദീകരിച്ചു. ആലുവ മുതല്‍ പേട്ടവരെ 23 സ്റ്റേഷനുകളിലായായിരിക്കും മെട്രോ റെയില്‍ വരുക. ഇതിന്റെ ഭാഗമായി നോര്‍ത്ത്‌ മേല്‍പ്പാലത്തിലെ ചെറുവാഹനങ്ങള്‍ പോകുന്ന ഇരുവശവും ആദ്യം പൊളിച്ചു നീക്കും. പിന്നീട്‌ വലിയ വാഹനങ്ങള്‍ പോകുന്ന റോഡ്‌ പൊളിക്കുകയും ഇവ നാലുവരിപ്പാതയായി പുനര്‍നിര്‍മിക്കുകയും ചെയ്യും. പാലം പൂര്‍ത്തിയാകുമ്പോള്‍ ഇരുവശങ്ങളിലും നടപ്പാതയും ഉണ്ടാകും. വീതി കൂട്ടുമ്പോള്‍ പരിസര പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുക്കണം. 18 മാസം കൊണ്ട്‌ പാലം പണി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അവതരിപ്പിച്ച പദ്ധതിരേഖയില്‍ പറയുന്നു.

സിറ്റി ട്രാഫിക്‌ പോലീസിന്റെ നിര്‍ദേശങ്ങള്‍

രാവിലെ ഏഴ്‌ മുതല്‍ രാത്രി ഒമ്പത്‌ വരെയാണ്‌ ഗതാഗത ക്രമീകരണം കര്‍ശനമായി നടപ്പാക്കേണ്ടത്‌.

*കലൂര്‍ വഴി നഗരത്തിലേയ്‌ക്ക്‌ വരുന്ന എല്ലാ ബസ്സുകളും സൗത്ത്‌, എറണാകുളം ജെട്ടി എന്നിവിടങ്ങളിലേയ്‌ക്ക്‌ പൊകുന്ന കെഎസ്‌ആര്‍ടിസി ബസ്സുകളും നിലവിലുള്ള നോര്‍ത്ത്‌ പാലത്തിലൂടെ സര്‍വ്വീസ്‌ നടത്തണം.

*ഇടപ്പള്ളിയില്‍ നിന്നും കലൂര്‍ വഴി നഗരത്തിലേയ്‌ക്ക്‌ വരുന്ന സര്‍വ്വീസ്‌ ബസ്സുകള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങളും രാവിലെ ഏഴ്‌ മുതല്‍ രാത്രി ഒമ്പതുവരെ പാലാരിവട്ടം റൗണ്ടില്‍ നിന്ന്‌ തമ്മനം ജംഗ്ഷനെത്തി തമ്മനം-പുല്ലേപ്പടി റോഡിലൂടെ സി.പി. ഉമ്മര്‍ റോഡിലെത്തി വലത്തോട്ട്‌ തിരിഞ്ഞ്‌ ചിറ്റൂര്‍ റോഡിലൂടെ എംജിറോഡില്‍ പ്രവേശിപ്പക്കണം.

* കലൂര്‍ വഴി സ്റ്റാന്‍ഡിലെത്തുന്ന കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസ്സുകള്‍ കലൂരില്‍ നിന്നും കെ.കെ റോഡിലൂടെ കടവന്ത്രയിലെത്തി എസ്‌എ റോഡിലൂടെ സൗത്ത്‌ ഓവര്‍ബ്രിഡ്ജ്‌ വഴി എംജി റോഡിലൂടെ രാജാജി റോഡിലെത്തുകയും എംജി റോഡിലൂടെ സ്റ്റാന്‍ഡില്‍ പ്രവേശിപ്പിക്കണം.

* നഗരത്തില്‍ നിന്ന്‌ നോര്‍ത്ത്‌ ഓവര്‍ ബ്രിഡ്ജ്‌, കലൂര്‍ വഴി പുറത്തേയ്‌ക്ക്‌ പോകുന്ന സര്‍വ്വീസ്‌ ബസ്സുകളൊഴികയുള്ള വാഹനങ്ങള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും മത്തായി മാഞ്ഞൂരാന്‍ റോഡുവഴിയോ, ചിറ്റൂര്‍ റോഡിലൂടെയോ അയ്യപ്പന്‍കാവ്‌ വഴി പൊറ്റക്കുഴിയിലെത്തി എളമക്കരയ്‌ക്കൊ, കലൂര്‍ പോകണം.

*ആലുവ ഭാഗത്തുനിന്നും ഹൈക്കോടതി, മേനക, എം.ജി റോഡ്‌ എന്നിവിടങ്ങളിലേയ്‌ക്ക്‌ വരുന്ന സര്‍വ്വീസ്‌ ബസുകള്‍ ഒഴികെയുള്ളവ നോര്‍ത്ത്‌ കളമശേരി ഓവര്‍ ബ്രിഡ്ജിനടിയിലൂടെ കണ്ടെയ്നര്‍ റോഡിലൂടെ വല്ലാര്‍പാടത്തെത്തി നഗരത്തിലേയ്‌ക്ക്‌ പ്രവേശിക്കണം.

*മാര്‍ക്കറ്റ്‌ ഗോശ്രീ ഭാഗങ്ങളിലേയ്‌ക്ക്‌ പോകുന്ന ചരക്ക്‌ ലോറികള്‍ മറ്റ്‌ ഹെവി വാഹനങ്ങള്‍ എന്നിവ നോര്‍ത്ത്‌ കളമശേരിയില്‍ നിന്നും കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡുവഴി വല്ലാര്‍പാടത്തെത്തി അനുവദിച്ച സമയം മാത്രം നഗരത്തിലേയ്‌ക്ക്‌ പ്രവേശിപ്പിക്കുകയോ രാത്രിയില്‍ മാത്രം കലൂര്‍ വഴി വരുന്ന ചരക്കുലോറികള്‍ കെ.കെ റോഡുവഴി കടവന്ത്രയിലെത്തി എസ്‌.എ റോഡുവഴി നഗരത്തില്‍ പ്രവേശിപ്പിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.