Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രീപത്മനാഭന്റെ തിരുവാഭരണങ്ങള്‍ പ്രദര്‍ശനവസ്തുവല്ല: വിഎച്ച്പി

Janmabhumi Online by Janmabhumi Online
Jul 7, 2011, 12:07 am IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍ നിന്നും കിട്ടിയ വിഗ്രഹങ്ങളും ഭഗവാന്റെ പൂജാപാത്രങ്ങളും കിരീടങ്ങളും രാജാക്കന്മാര്‍ കാണിക്ക അര്‍പ്പിച്ച സ്വര്‍ണനാണയങ്ങളും ശ്രീപത്മനാഭനെ അണിയിച്ച രത്നാഭരണങ്ങളും ഭഗവാനുവേണ്ടി രാജാക്കന്മാര്‍ പണിയിച്ച വിവിധതരം അമൂല്യവസ്തുക്കളും മ്യൂസിയത്തില്‍ സൂക്ഷിയ്‌ക്കുവാനുള്ള പ്രദര്‍ശനവസ്തുക്കളല്ലെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കാലടി മണികണ്ഠന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിലവറകളില്‍ നിന്നും കിട്ടിയ ഈ അമൂല്യ വസ്തുക്കള്‍ പ്രസ്തുത മ്യൂസിയത്തില്‍ സൂക്ഷിയ്‌ക്കണമെന്നും അത്‌ പൊതുജനങ്ങള്‍ക്ക്‌ കാണാന്‍ സൗകര്യം ഒരുക്കണമെന്നുള്ള ദേശീയ പുരാവസ്തു വകുപ്പ്‌ സര്‍ക്കിള്‍ സൂപ്രണ്ട്‌ കെ.കെ.മുഹമ്മദിന്റെ അഭിപ്രായത്തിന്‌ പിന്നില്‍ ദുഷ്ടലാക്കാണുള്ളത്‌. മണികണ്ഠന്‍ അഭിപ്രായപ്പെട്ടു.

വിലപ്പെട്ട പല വസ്തുക്കളും കാണാതെ പോകുന്ന നാഷണല്‍ മ്യൂസിയത്തില്‍ ശ്രീപത്മനാഭന്റെ അമൂല്യവസ്തുക്കളും കൂടി കൊണ്ടുവച്ച്‌ മറ്റാര്‍ക്കെങ്കിലും കവര്‍ച്ചചെയ്യുവാനുള്ള അവസരം ഒരുക്കുന്ന ശ്രമം ഉപേക്ഷിക്കുകയാണ്‌ നല്ലത്‌. നാഷണല്‍ മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തി പരിരക്ഷിയ്‌ക്കുവാന്‍ മ്യൂസിയം മേധാവി പി.വി.ആനന്ദബോസ്‌ നടത്തുന്ന ശ്രമങ്ങളില്‍ നിന്നും അദ്ദേഹം പിന്‍തിരിയണം.

ക്ഷേത്രം വക സ്വത്തുക്കള്‍ ക്ഷേത്രത്തിനും ഹിന്ദുക്കള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്‌. എല്ലാമതസ്ഥര്‍ക്കും ക്ഷേത്രസ്വത്തില്‍ അവകാശം സ്ഥാപിച്ചെടുക്കുവാനുള്ള രാഷ്‌ട്രീയക്കാരുടെ ശ്രമം തികച്ചും അപലപനീയമാണ്‌.

ക്ഷേത്ര നിലവറ കളില്‍ നിന്നും കിട്ടിയത്‌ പൊതുമുതലല്ല. കുഴിച്ചെടുത്ത നിധിയുമല്ല. വിശേഷ ദിവസങ്ങളില്‍ ശ്രീപത്മനാഭന്‌ അലങ്കരിയ്‌ക്കുവാനുള്ള ആഭരണങ്ങള്‍ മാത്രമാണ്‌. ഇതൊന്നും മതേതര സര്‍ക്കാരിന്റെ പൊതുഖജനാവിലേയ്‌ക്കുള്ളതല്ല. ഇതൊക്കെ ക്ഷേത്രം വക മുതല്‍ മാത്രമാണ്‌.

ഭക്തജനങ്ങളും തിരുവിതാംകുര്‍ രാജകുടുംബവും ശ്രീപത്മനാഭ സ്വാമിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച സര്‍വ്വതും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ഹിന്ദുക്കളുടേയും സ്വത്തുവകകളായി തന്നെ പരിപാലിയ്‌ക്കപെടേണ്ടതാണ്‌. അല്ലാതെ ഏതെങ്കിലും മ്യൂസിയത്തില്‍ പ്രദര്‍ശന വസ്തുക്കളായി വയ്‌ക്കുവാന്‍ പാടില്ല, മണികണ്ഠന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

India

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

Kerala

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

Kerala

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

Kerala

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതിയില്‍ തീപിടുത്തം

ഇസ്ലാം ഭീകരരുടെ ക്രൂരതയുടെ കഥ പറയുന്ന ‘ഉദയ്പൂർ ഫയൽസിന്റെ’ പ്രദർശനം തടയണം : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി മൗലാന അർഷാദ് മദനി

കീം റാങ്ക് പട്ടിക: തടസഹര്‍ജി സമര്‍പ്പിച്ച് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍, ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന നിരുത്തരവാദപമായ പ്രസ്താവനയുമായി കെ.സി. വേണുഗോപാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies