Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫ്ലാറ്റ്‌ തട്ടിപ്പില്‍പ്പെട്ടവര്‍ പണബാധ്യത മൂലം നട്ടംതിരിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2011, 12:06 am IST
inErnakulam

കൊച്ചി: സംസ്ഥാനത്തെ ഫ്ലാറ്റ്‌ തട്ടിപ്പിലൂടെ കോടികള്‍ നഷ്ടപ്പെട്ടവര്‍ അധിക ബാധ്യതയുടെ ആശങ്കയില്‍. ഫ്ലാറ്റുകള്‍ക്കായി ഭവനവായ്‌പക്ക്‌ വന്‍തുക പലിശ നല്‍കുന്ന അധികബാധ്യത ഏറെപ്പേരെയും അലട്ടുകയാണ്‌. വര്‍ഷങ്ങളായി വായ്‌പയ്‌ക്ക്‌ പലിശ നല്‍കുന്നവര്‍ നാണയപ്പെരുപ്പത്തിന്റെ പ്രതിഫലനമായി ഉയരുന്ന പലിശത്തുകയുടെ അധികബാധ്യതയും സ്വയം ഏല്‍ക്കേണ്ട ദുരവസ്ഥയിലാണ്‌. ഭവനസമുച്ചയ തട്ടിപ്പിന്റെ വ്യാപ്തി ഏറുന്നത്‌ ബാങ്കിംഗ്‌ മേഖലയിലും സ്വകാര്യ-സഹകരണ സാമ്പത്തിക സ്ഥാപനങ്ങളിലും ഭൂമി വിലയിലും ഏറെ തിരിച്ചടിക്ക്‌ കാരണമാകും. ഇത്‌ സംസ്ഥാനത്തെ സാമ്പത്തിക മേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ‘തല ചായ്‌ക്കാനൊരിടം’ എന്ന സാധാരണക്കാരന്റെ ജീവിതാഭിലാഷത്തെ വിവിധ തലങ്ങളിലൂടെ ചൂഷണം ചെയ്യുന്ന ഭവനനിര്‍മാണ മേഖലയിലെ തട്ടിപ്പുകള്‍ വന്‍ സാമ്പത്തിക ബാധ്യതയാണ്‌ അടിച്ചേല്‍പ്പിക്കുന്നത്‌. ഒഹരി-ഐടി കള്ളപ്പണ മേഖലയിലെ ഊഹക്കച്ചവടങ്ങളും വന്‍തോതിലുള്ള ആഡംബര ഭവനങ്ങളോടുള്ള ഭ്രമവുമാണ്‌ ഫ്ലാറ്റ്‌ തട്ടിപ്പിനിടയാക്കിയത്‌. നിഷ്ക്രിയമായ സര്‍ക്കാരും നിയന്ത്രണങ്ങളില്ലാത്ത സാമ്പത്തിക ക്രയവിക്രയങ്ങളും നിയമങ്ങളെ നിഷ്ഫലമാക്കുന്ന സംവിധാനങ്ങളും അനധികൃത വരുമാനവും സാധാരണക്കാരനെ മുന്നില്‍ ഫ്ലാറ്റ്‌ തട്ടിപ്പിന്റെ ഇരകളാക്കി. ഒരുതുണ്ട്‌ ഭൂമിയില്‍നിന്ന്‌ ആകാശം വില്‍ക്കുന്ന വന്‍കിട ഭവനസമുച്ചയ നിര്‍മാതാക്കളെ തിരിച്ചറിയുവാന്‍ നിക്ഷേപകരായ സാധാരണക്കാര്‍ വൈകിയപ്പോള്‍ നഷ്ടപ്പെട്ടത്‌ കോടികളാണ്‌. ഒപ്പം ബാധ്യത വളരുകയും സ്വപ്നങ്ങള്‍ തകരുകയും ചെയ്തു.

സംസ്ഥാനത്ത്‌ ഇതിനകം പരാതിയുമായെത്തിവര്‍ക്ക്‌ ഭവനസമുച്ചയ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്‌ 300 കോടിയിലേറെയാണെന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. പൊതു, സ്വകാര്യ/മേഖലാ ബാങ്കുകളില്‍ സഹകരണ, ഭവനനിര്‍മാണ സ്ഥാപനങ്ങളില്‍നിന്നുമായി വായ്‌പയെടുത്താണ്‌ ഭൂരിഭാഗം പേരും ഫ്ലാറ്റ്‌ നിര്‍മാതാക്കള്‍ക്ക്‌ തുക നല്‍കിയത്‌. നാണയശോഷണത്തിന്റെ കാലഘട്ടത്തെ കുറഞ്ഞ പലിശനിരക്ക്‌ നാണയപ്പെരുപ്പത്തിന്റെ കാലഘട്ടത്തില്‍ കുതിച്ചുയര്‍ന്നപ്പോള്‍ പലര്‍ക്കും പലിശനിരക്ക്‌ ബാധ്യത വന്‍ തുകയായി വര്‍ധിക്കുകയും ചെയ്തു. ശരാശരി പത്തുലക്ഷം രൂപ ഭവനവായ്‌പയായി വാങ്ങിയ ഒരാള്‍ക്ക്‌ കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം പലിശനിരക്കിലുണ്ടായ വര്‍ധനവിലൂടെ പ്രതിവര്‍ഷ നഷ്ടം 40,000 രൂപ മുതല്‍ 1,60,000 രൂപവരെയാണെന്നാണ്‌ പറയുന്നത്‌. ഭവനവായ്‌പയുടെ ഗുണഫലം അനുഭവിക്കുന്നതിന്‌ മുമ്പ്‌ സ്വപ്നങ്ങള്‍ തകരുകയും അധികബാധ്യത ഏറ്റെടുക്കുകയും ചെയ്യേണ്ട അവസ്ഥയിലാണ്‌ ഫ്ലാറ്റ്‌ തട്ടിപ്പിനിരയായവര്‍ എത്തിപ്പെട്ടിരിക്കുന്നത്‌.

ഭവന സമുച്ചയ നിര്‍മാണ മേഖലയുടെ കുതിപ്പ്‌ നഗരങ്ങളിലെന്നപോലെ ഗ്രാമങ്ങളിലും ഭൂ മാഫിയകളെ വളര്‍ത്തിയപ്പോള്‍ ഭൂമി വിലയില്‍ 800 ഇരട്ടി വരെയാണ്‌ പലയിടങ്ങളിലും വിലവര്‍ധനയുണ്ടായത്‌. ഇത്‌ നാടിന്റെ നിര്‍മാണ-സാമ്പത്തിക മേഖലയില്‍ കോടികളുടെ ക്രയവിക്രയങ്ങള്‍ക്കാണ്‌ കളമൊരുക്കിയത്‌. രംഗത്ത്‌ മുന്‍പരിചയമില്ലാത്തവര്‍വരെ ഫ്ലാറ്റ്‌ നിര്‍മാതാക്കളായി തഴച്ചുവളര്‍ന്നു. കോടികള്‍ ഭൂമി വില്‍പ്പനയിലൂടെ ഒഴുകിയെത്തിയപ്പോള്‍ സര്‍ക്കാരും സംവിധാനങ്ങളും നിഷ്ക്രിയമായി ഒത്താശ ചെയ്തതോടെ ഭവനസമുച്ചയ തട്ടിപ്പ്‌ കേന്ദ്രങ്ങള്‍ക്ക്‌ അതൊരു അനുഗ്രഹമായി മാറുകയും ചെയ്തു. നിയന്ത്രണങ്ങളില്ലാതെ ഭവനവായ്‌പകള്‍ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ ഫ്ലാറ്റ്‌ തട്ടിപ്പിന്റെ വ്യാപ്തിയറിഞ്ഞ്‌ വായ്‌പ തിരിച്ചടവിന്റെ സാധ്യതകള്‍ പഠിക്കുകയാണിപ്പോള്‍.

സാധാരണക്കാരന്‍ അനുഭവയോഗ്യമല്ലാത്ത വായ്‌പയുടെയും പലിശ നിരക്കിന്റെയും ബാധ്യതകളില്‍ മുങ്ങിത്താഴുമ്പോള്‍, തട്ടിപ്പ്‌ നടത്തിയവര്‍ കയ്യൊഴിയുമ്പോള്‍ യഥാര്‍ത്ഥ നിര്‍മാതാക്കളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ തകരുന്നത്‌ നാടിന്റെ സാമൂഹ്യ സുരക്ഷയും സാമ്പത്തിക മേഖലയുമാണ്‌.

എസ്‌.കൃഷ്ണകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.