Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ മാറ്റം: പിന്നില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 11:10 pm IST
in Kottayam

എരുമേലി: എരുമേലിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ കൂവപ്പള്ളിയിലേക്ക്‌ മാറ്റുന്നതിനായി കഴിഞ്ഞ ആറുവര്‍ഷമായി വകുപ്പുതല ഉദ്യോഗസ്ഥര്‍ തന്നെ ഗൂഢാലോചനകള്‍ നടത്തിയിരുന്നതായി നിയമസഭാ ചീഫ്‌ വിപ്പും പൂഞ്ഞാര്‍ എംഎല്‍എയുമായ പി.സി ജോര്‍ജ്ജ്‌ പറഞ്ഞു. സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ രാത്രിയില്‍ തന്നെ മാറ്റാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞതിനെത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ വന്ന എംഎല്‍എ സബ്‌രജിസ്ട്രാര്‍ ഓഫീസിലെത്തി സംസാരിക്കുകയായിരുന്നു. കാല്‍ നൂറ്റാണ്ടുകാലത്തോളം എരുമേലി പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡ്‌ കോപ്ളക്സ്‌ കെട്ടിടത്തിണ്റ്റെ മുകളിലെ മുറിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓഫീസിന്‌ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന്‌ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ തന്നെ ആദ്യം രംഗത്തെത്തുകയായിരുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നതിനായി പഞ്ചായത്തിനോടും ഭൂമി ലഭിക്കുന്നതിനായി പൊതുവിജ്ഞപനവും ഇറക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്‌ ഓഫീസിന്‌ സൗജന്യമായി ഭൂമി നല്‍കാന്‍ തയ്യാറാണെന്ന്‌ രേഖാമൂലം കാട്ടി എരുമേലിയിലെ സ്വകാര്യ വ്യക്തി കത്തു നല്‍കുകയും ചെയ്തു. എന്നാല്‍ സ്വകാര്യവ്യക്തി നല്‍കിയ കത്ത്‌ ബോധപൂര്‍വ്വം പൂഴ്‌ത്തിവച്ച്‌ പകരം കൂവപ്പള്ളിയിലെ പള്ളി അധികൃതര്‍ നല്‍കിയെന്നു പറയുന്ന സ്ഥലത്ത്‌ പുതിയ കെട്ടിടം സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ച്‌ സബ്‌രജിസ്ട്രാര്‍ ഓഫീസ്‌ എരുമേലിയില്‍ നിന്നും മാറ്റിക്കൊണ്ടുപോകുവാനുള്ള രഹസ്യവും ഗൂഢനീക്കവും ഉദ്യോഗസ്ഥര്‍ നടത്തുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ ഓഫീസ്‌ മാറ്റവുമായി ബന്ധപ്പെട്ട്‌ തന്നോട്‌ പോലും ഒരുവാക്ക്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിനായി കൂവപ്പള്ളിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിലേക്ക്‌ ഓഫീസ്‌ മാറ്റുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി വകുപ്പ്‌ ഉദ്യോഗസ്ഥരെ പ്രതികളാക്കി പള്ളിക്കാര്‍ നല്‍കിയ കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ്‌ ഫയലുകള്‍ കൊണ്ടുപോകാന്‍ ഇന്നലെ ശ്രമം നടന്നത്‌. എരുമേലിയില്‍ നിന്നും ഓഫീസ്‌ മാറ്റുന്നതിനായി നടന്ന ഗൂഢാലോചനയുടെ ഫലമായാണ്‌ കേസിലെ വാദിയും പ്രതിയും ഒന്നിച്ചു നിന്ന്‌ രഹസ്യമായി രേഖകള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്‌. കഴിഞ്ഞദിവസം രാത്രി നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ വീണ്ടും ഫയലുകള്‍ കൊണ്ടുപോകാനുള്ള ജില്ലാ രജിസ്ട്രാറുടെ നീക്കവും കൂടുതല്‍ പ്രകോപനങ്ങള്‍ക്ക്‌ വഴിയൊരുക്കി. സംഭവത്തെ തുടര്‍ന്ന്‌ സംഘടിച്ചെത്തിയ നാട്ടുകാര്‍ ജില്ലാ രജിസ്ട്രാറെ ഓഫീസ്‌ കവാടത്തിനുള്ളില്‍ തടഞ്ഞുവയ്‌ക്കുകയുംച ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.എ.സലീം, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ മോളിമാത്യു എന്നിവരുമായി നടത്തി. ചര്‍ച്ചയെ തുടര്‍ന്ന്‌ ഓഫീസ്‌ മാറ്റം തത്ക്കാലം നിര്‍ത്തി വയ്‌ക്കുകയാണെന്ന്‌ ജില്ലാ രജിസ്ട്രാര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെ തലേദിവസം രാത്രിയില്‍ കടത്തിക്കൊണ്ടുപോയ ഫയലുകള്‍ രജിസ്ട്രാര്‍ വന്ന ജിപ്പില്‍ കണ്ടതിനെത്തുടര്‍ന്ന്‌ വീണ്ടും നാട്ടുകാര്‍ ബഹളം വച്ചു. തുടര്‍ന്ന്‌ ഫയലുകള്‍ മുഴുവനും ഓഫീസില്‍ തിരിച്ചെടുപ്പിച്ചു വയ്‌ക്കുകയും ചെയ്തു. തുടര്‍ന്ന്‌ ഉച്ചയോടെ വ്യാപാരഭവനില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടിനേതാക്കളും ജനപ്രതിനിധികളും കച്ചവടക്കാരും നാട്ടുകാരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. എരുമേലിയിലിലെ സബ്‌ രജിസട്രാര്‍ ഓഫീസ്‌ കൂവപ്പള്ളിയിലേക്ക്‌ മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള കേസില്‍ വാദിയും പ്രതിയും ചേര്‍ന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ്‌ ഇത്തരത്തിലുള്ള ഒരു വിധി സമ്പാദിച്ചതെന്നു ചൂണ്ടിക്കാട്ടി കേസില്‍ അടിയന്തിരമായി കക്ഷിചേരാനും യോഗത്തില്‍ പങ്കെടുത്ത പി. ജോര്‍ജ്ജ്‌ പറഞ്ഞു. എരുമേലി സബ്‌രജിസ്ട്രാര്‍ ഓഫീസ്‌ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ മോളിമാത്യു(ചെയര്‍പേഴ്സണ്‍), ജില്ലാ പഞ്ചായത്തംഗം മുജ ീബ്‌ റഹ്മാന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന ജനകീയ കമ്മിറ്റിയും രൂപീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

Astrology

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

പുതിയ വാര്‍ത്തകള്‍

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.