Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മദ്രസ അധ്യാപകനെ നഗ്നനാക്കി പണം തട്ടിയ കേസ്‌; 2 പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2011, 11:57 pm IST
inKasargod

കാസര്‍കോട്‌: മദ്രസ അധ്യാപകനെ നഗ്നനാക്കിയഷശേഷം യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത്‌ ഭീഷണിപ്പെടുത്തി 11 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേരെ പൊലീസ്‌ അറസ്റ്റ്ചെയ്തു. ചട്ടഞ്ചാല്‍, എം.ഐ.സി റോഡില്‍ കെട്ടിനുള്ളില്‍ ഹൗസിലെ ഹാരിഫ്‌ (32), പാടി എതിര്‍ത്തോട്ടെ ഷെരീഫ്‌ (30) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരുടെ കൂട്ടുപ്രതികളായ ദില്‍ഷാദ്‌, അബ്ദുല്‍ഖാദര്‍, ഖലീല്‍, ഒരു യുവതി എന്നിവരെ തിരയുന്നതായി പൊലീസ്‌ അറിയിച്ചു. എരിയാല്‍ ഫാത്തിമ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനും പട്ളയിലെ മദ്രസ അധ്യാപകനുമായ മുഹമ്മദ്‌ (43) ആണ്‌ പരാതിക്കാരന്‍. മെയ്‌ മാസം ൨൪നാണ്‌ കേസിന്നാസ്പദമായ സംഭവങ്ങള്‍ക്കു തുടക്കം. പരാതിക്കാരനും എരിയാല്‍ കുങ്കരയിലെ അമീറും ചേര്‍ന്ന്‌ സിപിസിആര്‍ഐ യ്‌ക്കു സമീപത്തു കൂട്ടുകച്ചവടമെന്ന നിലയില്‍ വത്തക്ക കച്ചവടം നടത്തി വരികയായിരുന്നു. അമീര്‍ മുഖേന തളങ്കരയിലെ ദില്‍ഷാദ്‌ എന്നയാളെ പരിചയപ്പെട്ടു. അയാള്‍ സ്വത്ത്‌ ബ്രോക്കര്‍ ആണ്‌. പിന്നീട്‌ ദില്‍ഷാദ്‌ പരാതിക്കാരനില്‍ നിന്നു ഒന്നര ലക്ഷം രൂപ വായ്‌പ ചോദിച്ചു. ഒരു മാസത്തിനകം പണം തിരികെ തന്നില്ലെങ്കില്‍ കാഞ്ഞങ്ങാട്‌ പഴയ കടപ്പുറത്തുള്ള നാലു സെണ്റ്റ്‌ സ്ഥലം രജിസ്റ്റര്‍ ചെയ്തുതരാമെന്നും ഉറപ്പു നല്‍കി. ആധാരം പരാതിക്കാരനെ ഏല്‍പ്പിച്ച ശേഷം പണവും കൈപ്പറ്റി. ഏതാനും ദിവസങ്ങള്‍ക്കുശേഷം ദില്‍ഷാദ്‌ പരാതിക്കാരെനെ സമീപിച്ച്‌ ബദിയഡുക്കയില്‍ 23 സെണ്റ്റ്‌ സ്ഥലം വില്‍ക്കാനുണ്ടെന്നു പറഞ്ഞു. ഇപ്പോള്‍ ഒന്നര ലക്ഷം രൂപ അഡ്വാന്‍സ്‌ നല്‍കിയാല്‍ മതിയെന്നു വ്യക്തമാക്കി പണം കൈപ്പറ്റി. ഒരു മാസം കഴിഞ്ഞ്‌ പരാതിക്കാരണ്റ്റെ പേരില്‍ എരിയാലിലുള്ള സ്ഥലം ദില്‍ഷാദ്‌ മുഖേന എട്ടു ലക്ഷം രൂപയ്‌ക്കു വിറ്റു. ഈ പണവും നേരത്തെ കടമായി വാങ്ങിയ പണവും ബദിയഡുക്കയിലെ സ്ഥലത്തിനു നല്‍കിയതായും അറിയിച്ചു. അവശേഷിക്കുന്ന പണം പിന്നീട്‌ നല്‍കിയാല്‍ മതിയെന്നും അറിയിച്ചു. അതിനുശേഷം ബദിയഡുക്കയിലെ സ്ഥലം 18 ലക്ഷം രൂപയ്‌ക്കു വിറ്റതായും ദില്‍ഷാദ്‌ അറിയിച്ചു. ബാക്കി പണത്തിനു രജിസ്ട്രഷനുമായി കാസര്‍കോട്‌ പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്തു എത്തണമെന്നു പരാതിക്കാരനോട്‌ പറഞ്ഞു. അവിടെയെത്തിയപ്പോള്‍ മൂത്രമൊഴിക്കാന്‍ പോകുന്നുവെന്നു പറഞ്ഞ്‌ കൂടെ ഉണ്ടായിരുന്ന ആള്‍ അകത്തേക്കുപോയി. അതിനിടയില്‍ ഒരു യുവതി എത്തി പരാതിക്കാരനെ അകത്തേക്കു ക്ഷണിച്ചു. പരാതിക്കാരന്‍ അകത്തേക്കു പോയപ്പോള്‍ കാറിലെത്തിയ ഒരു സംഘം വീട്ടിലേക്കു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപിച്ചു. തുടര്‍ന്ന്‌ യുവതിയെയും പരാതിക്കാരനെയും നഗ്നരാക്കി ഒന്നിച്ചു നിര്‍ത്തി ഫോട്ടോ എടുത്തു. തുടര്‍ന്ന്‌ എട്ടുലക്ഷം രൂപ തരണമെന്ന്‌ ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരന്‍ ദില്‍ഷാദിനെ അറിയിച്ചു. അയാള്‍ എത്തിയശേഷം ഒത്തു തീര്‍പ്പെന്ന നിലയില്‍ പണം നല്‍കാന്‍ തീരുമാനിച്ചു. ഈ പണം ദില്‍ഷാദ്‌ തന്നെ നല്‍കുകയും ചെയ്തു. തട്ടിപ്പാണെന്ന്‌ മനസ്സിലാക്കിയ ശേഷമാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌ എന്നാണ്‌ മുഹമ്മദ്‌ പറയുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

Kerala

ഓപ്പറേഷൻ തൂഫാൻ ഒന്നിനൊന്ന് ഫലപ്രദം ; 12 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)
India

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

Kerala

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

India

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.