Saturday, September 30, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Defence
  • Automobile
  • Health
  • Lifestyle
Home News Kerala

പിള്ള വീണ്ടും പെരുന്തച്ചനാകുന്നു

Janmabhumi Online by Janmabhumi Online
Jun 24, 2011, 11:52 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പിള്ള കേരള കോണ്‍ഗ്രസ്‌ നേതാവിന്‌ വീണ്ടും ‘പെരുന്തച്ചന്‍ കോംപ്ലക്സ്‌’. താന്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ തടവില്‍ കഴിയുമ്പോള്‍ മകന്‍ മന്ത്രിയായതില്‍ ആര്‍.ബാലകൃഷ്ണപിള്ള അസ്വസ്ഥനാണെന്ന്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ട്‌. കഴിഞ്ഞ തവണ കെ.ബി.ഗണേശ്‌ കുമാര്‍ അച്ഛന്റെ അഭാവത്തില്‍ മന്ത്രിയായപ്പോഴും മകനെ മന്ത്രിക്കസേരയില്‍നിന്ന്‌ താഴെയിറക്കിയത്‌ പിള്ളയുടെ ‘പെരുന്തച്ചന്‍ കോംപ്ലക്സ്‌’ തന്നെ. ശിക്ഷ പൂര്‍ത്തിയാകുന്നതുവരെ തടവില്‍ കഴിയാതെ പ്രത്യേക ഇളവ്‌ നേടി പുറത്തിറങ്ങാന്‍ ബാലകൃഷ്ണപിള്ള യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരിത്തിലേറിയ നാള്‍ മുതല്‍ നടത്തിവരുന്ന ശ്രമങ്ങള്‍ വിജയം കാണാത്തതില്‍ അദ്ദേഹത്തിന്‌ അതിയായ അമര്‍ഷമുണ്ട്‌. അക്കാരണത്താലാണ്‌ മന്ത്രിസഭയില്‍നിന്ന്‌ മകനെ രാജിവയ്‌പ്പിക്കുകയെന്ന സമ്മര്‍ദതന്ത്രത്തിന്‌ പിള്ള തുനിയുന്നത്‌. താന്‍ തടവില്‍ കഴിയുമ്പോള്‍, പാര്‍ട്ടി പ്രതിനിധിയായി മകന്‍, തടവ്‌ ഇളവ്‌ ചെയ്യാന്‍ കൂട്ടാക്കാത്ത മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്നാണ്‌ പിള്ളയുടെ നിലപാട്‌. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതാക്കളെ അറിയിച്ചു. കഴിഞ്ഞ യുഡിഎഫ്‌ യോഗത്തില്‍ കേരളകോണ്‍ഗ്രസ്‌ (ബി) നേതാക്കള്‍ പിള്ളയ്‌ക്ക്‌ ഇളവ്‌ നല്‍കി പുറത്തിറക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. അര്‍ഹതപ്പെട്ട പരോള്‍ പിള്ളയ്‌ക്ക്‌ അനുവദിച്ചതായി ജയില്‍ അധികൃതര്‍ പറയുന്നു. ഒരുവര്‍ഷം ആകെ 45 ദിവസത്തെ പരോളിന്‌ മാത്രമേ പിള്ളയ്‌ക്ക്‌ അര്‍ഹതയുള്ളൂ. അത്‌ ആദ്യ ത്തെ രണ്ട്‌ മാസങ്ങളില്‍ത്തന്നെ അനുവദിച്ചു. ശിക്ഷാകാലാവധിയില്‍ ഇളവാവശ്യപ്പെടുന്നതോടൊപ്പം കൂടുതല്‍ ദിനത്തെ പരോള്‍ അനുവദിക്കണമെന്ന ആവശ്യവും പിള്ള ഉന്നയിച്ചിട്ടുണ്ട്‌. കൂടുതല്‍ പരോള്‍ അനുവദിച്ചാല്‍ അതിന്‌ പകരമായി അത്രയും ദിവസങ്ങള്‍ കൂടി ശിക്ഷ നീട്ടേണ്ടിവരുമെന്നതാണ്‌ വ്യവസ്ഥ. അതിനും പിള്ള തയ്യാറല്ല. ആവശ്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ജയിലിനുള്ളില്‍ നിരാഹാരം തുടങ്ങുമെന്നും പിള്ള ഭീഷണിപ്പെടുത്തുന്നുണ്ട്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ബംഗ്ലദേശ്, മ്യാന്‍മാര്‍ തീവ്രവാദഗ്രൂപ്പുകളും ഭാരതത്തിലെ ചില തീവ്രവാദി നേതാക്കളും പ്രവര്‍ത്തിച്ചു: എന്‍ഐഎ
India

മണിപ്പൂര്‍ കലാപത്തിനു പിന്നിലെ ഭീകരവാദ ബന്ധം തെളിയുന്നു:  ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ബംഗ്ലദേശ്, മ്യാന്‍മാര്‍ തീവ്രവാദഗ്രൂപ്പുകളും ഭാരതത്തിലെ ചില തീവ്രവാദി നേതാക്കളും പ്രവര്‍ത്തിച്ചു: എന്‍ഐഎ
India

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ബംഗ്ലദേശ്, മ്യാന്‍മാര്‍ തീവ്രവാദഗ്രൂപ്പുകളും ഭാരതത്തിലെ ചില തീവ്രവാദി നേതാക്കളും പ്രവര്‍ത്തിച്ചു: എന്‍ഐഎ

മന്ത്രി എം.എം. മണിയുടെ തലയോട്ടിക്കുള്ളിലെ ശസ്ത്രക്രിയ പൂര്‍ത്തിയായി; തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി
Kerala

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ‘വാവിട്ട വാക്ക്’: സത്രീവിരുദ്ധ പരാമര്‍ശം; എംഎം മണിക്കെതിരെ ഡിജിപിക്ക് പരാതി

കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു
Kerala

കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു

മുംബൈ ഭീകരാക്രമണത്തിന്റെ  ആസൂത്രകന്‍  ലഷ്‌കര്‍ ഇതൊയ്ബ  തലവന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊന്നു: ശവം കണ്ടെത്തി;  ഞെട്ടി ഭീകരരുടെ ലോകം
World

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ലഷ്‌കര്‍ ഇതൊയ്ബ തലവന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊന്നു: ശവം കണ്ടെത്തി; ഞെട്ടി ഭീകരരുടെ ലോകം

പുതിയ വാര്‍ത്തകള്‍

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ബംഗ്ലദേശ്, മ്യാന്‍മാര്‍ തീവ്രവാദഗ്രൂപ്പുകളും ഭാരതത്തിലെ ചില തീവ്രവാദി നേതാക്കളും പ്രവര്‍ത്തിച്ചു: എന്‍ഐഎ

മണിപ്പൂര്‍ കലാപത്തിനു പിന്നിലെ ഭീകരവാദ ബന്ധം തെളിയുന്നു:  ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ബംഗ്ലദേശ്, മ്യാന്‍മാര്‍ തീവ്രവാദഗ്രൂപ്പുകളും ഭാരതത്തിലെ ചില തീവ്രവാദി നേതാക്കളും പ്രവര്‍ത്തിച്ചു: എന്‍ഐഎ

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ബംഗ്ലദേശ്, മ്യാന്‍മാര്‍ തീവ്രവാദഗ്രൂപ്പുകളും ഭാരതത്തിലെ ചില തീവ്രവാദി നേതാക്കളും പ്രവര്‍ത്തിച്ചു: എന്‍ഐഎ

മന്ത്രി എം.എം. മണിയുടെ തലയോട്ടിക്കുള്ളിലെ ശസ്ത്രക്രിയ പൂര്‍ത്തിയായി; തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ‘വാവിട്ട വാക്ക്’: സത്രീവിരുദ്ധ പരാമര്‍ശം; എംഎം മണിക്കെതിരെ ഡിജിപിക്ക് പരാതി

കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു

മുംബൈ ഭീകരാക്രമണത്തിന്റെ  ആസൂത്രകന്‍  ലഷ്‌കര്‍ ഇതൊയ്ബ  തലവന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊന്നു: ശവം കണ്ടെത്തി;  ഞെട്ടി ഭീകരരുടെ ലോകം

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ലഷ്‌കര്‍ ഇതൊയ്ബ തലവന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊന്നു: ശവം കണ്ടെത്തി; ഞെട്ടി ഭീകരരുടെ ലോകം

കുടുംബശ്രീ ഉദ്ഘാടനവേദിയില്‍ നിന്ന് മന്ത്രി എം ബി രാജേഷ് ഇറങ്ങിപ്പോയി

കുടുംബശ്രീ ഉദ്ഘാടനവേദിയില്‍ നിന്ന് മന്ത്രി എം ബി രാജേഷ് ഇറങ്ങിപ്പോയി

റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; ഭൂമി ഏറ്റെടുക്കുന്നത് ഇഴയുന്നു

റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; ഭൂമി ഏറ്റെടുക്കുന്നത് ഇഴയുന്നു

മന്ത്രി എം.എം. മണിയുടെ തലയോട്ടിക്കുള്ളിലെ ശസ്ത്രക്രിയ പൂര്‍ത്തിയായി; തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

എംഎം മണിയുടെ പേപിടിച്ച ജ്വൽപ്പനങ്ങൾ.;കേരളം കണ്ട ഏറ്റവും വലിയ അശ്ലീലവും അപമാനവും

അരുവിപ്പുറം ക്ഷേത്ര വളപ്പിലെ മണ്ണ സ്വാമി സാന്ദ്രാനന്ദയില്‍ നിന്നും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത് ഏറ്റുവാങ്ങി

അരുവിപ്പുറം ക്ഷേത്ര വളപ്പിലെ മണ്ണ സ്വാമി സാന്ദ്രാനന്ദയില്‍ നിന്നും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത് ഏറ്റുവാങ്ങി

ഐസിആര്‍ടി ഇന്ത്യയുടെ ഗോള്‍ഡ് പുരസ്കാരം ഉത്തരവാദിത്ത ടൂറിസം മിഷന്

ഐസിആര്‍ടി ഇന്ത്യയുടെ ഗോള്‍ഡ് പുരസ്കാരം ഉത്തരവാദിത്ത ടൂറിസം മിഷന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Parivar
  • More
    • Defence
    • Automobile
    • Education
    • Career
    • Technology
    • Travel
    • Agriculture
    • Literature
    • Astrology
    • Environment
    • Feature
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist