ഡോ. കൂമുള്ളി ശിവരാമന്‍

ഡോ. കൂമുള്ളി ശിവരാമന്‍

കൃഷ്ണമയം ജീവനം

അസമിലെ വൈഷ്ണവമത മഹാഗുരുവായ ശങ്കരദേവയുടെ സിദ്ധാന്തവും ദര്‍ശനവും ബംഗാളിലും കടന്നെത്തി. അന്ന് നാദിയാ ജില്ലയിലെ നഞ്ചദ്വീപം മഹാഗുരുക്കന്മാരുടെ കര്‍മയോഗത്താല്‍ അറിയപ്പെട്ടത് 'അതീതങ്ങളുടെ ജ്ഞാനപീഠ' മെന്നാണ്.

രാമമന്ത്ര ലഹരി

പന്ത്രണ്ടു വയസ്സില്‍ വിവാഹ മണ്ഡപവേദിയില്‍ നിന്ന് വിരക്തനായി രാംദാസ് ആത്മീയ സഞ്ചാരം തുടങ്ങിയെന്നാണ് വിശ്വാസം.

സാന്ദ്രാനന്ദ ഗീതികള്‍

ദുര്‍വൃത്തനായി കുറേക്കാലം കഴിഞ്ഞെന്നും പിന്നീട് പശ്ചാത്താപ വിവശനായി പണ്ഡര്‍പൂര്‍ വിഠോബ സന്നിധിയിലെത്തി ആത്മീയ മാര്‍ഗം സ്വീകരിച്ചതാണെന്നും കേട്ടുകേള്‍വിയുണ്ട്.

വിഷ്ണു വിഭൂതി

വൈഷ്ണവഭക്തിയുടെ ശ്യാമതീരങ്ങളില്‍ മഹാപ്രഭു വല്ലഭാചാര്യയുടെ 'പുഷ്ടിമാര്‍ഗം' തെളിച്ച പാത ഇന്നും പ്രകാശമാനമാണ്.

വചന വിചാരം

ലിംഗായത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകാചാര്യര്‍ ബസവയാണ്. ബസവേശ്വരന്‍, ബസവണ്ണ, ബസവരാജന്‍ എന്നീ നാമധേയങ്ങളില്‍ വിഖ്യാതനായ അദ്ദേഹത്തിന്റെ വീരശൈവ സിദ്ധാന്തങ്ങളാണ് പ്രശസ്തമായ 'വചനങ്ങള്‍'.മാറ്റങ്ങളുടെ മഹാശയങ്ങള്‍ ലളിതസുന്ദരമായാണ് ആചാര്യ ബസവണ്ണ അവതരിപ്പിക്കുന്നത്....

തുളസീദള സൗരഭം

ഗോപുരനടയില്‍ സന്ധ്യാവിളക്കുകള്‍ തെളിഞ്ഞു. അന്ന് സദ്‌സംഗ വേദിയില്‍ ഭക്തിയുടെ സാന്ദ്രസംഗീതമുയരുകയായിരുന്നു. ഒടുക്കം ഏവരും കാത്തിരുന്ന ഗായകകവി പുഞ്ചിരി പെയ്തുകൊണ്ട് പ്രവേശിച്ചു. രാമനാമമന്ത്രത്തില്‍ അന്തരീക്ഷം മുഖരിതമായി. കണ്ണും കാതും...

അരങ്ങുവാണ അക്കിത്തം

  മഹാകവി അക്കിത്തത്തിന്റെ നാടക പ്രവര്‍ത്തന രംഗത്തിന് തിരശ്ശീല ഉയരുകയാണ്. ''കുമരനല്ലൂരിലെ വയലുകളില്‍ സ്റ്റേജ് കെട്ടി കളിച്ച തമിഴ്‌നാടകങ്ങളായിരുന്നു ഞാനാദ്യമായി കണ്ടത്. എനിക്കന്ന് ഏഴോ എട്ടോ വയസ്സേയുള്ളൂ....

ആര്‍ക്കുമീ തണലില്‍ വന്നിരിക്കാം

പൂര്‍ണതയുടെ മഹാസങ്കല്‍പ്പം ബ്രഹ്മമാണെന്ന് വേദാന്തം സിദ്ധാന്തിക്കുന്നു. 'പൂര്‍ണമദ' മന്ത്രം ജപിക്കുന്ന ഓങ്കാര പൂര്‍ണിമ ഈ ദര്‍ശനവേദിയുടെ മൂര്‍ത്ത പ്രതീകമാണ്. കവിതയെ യോഗാത്മക വിദ്യയായി ഉണര്‍ത്തി നിര്‍ത്തിയ ഭാരതീയ...

പുതിയ വാര്‍ത്തകള്‍