Saturday, April 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സി ദിവാകരന്റെ ‘ജാതിചിന്ത’ : വിവേചനം വീട്ടിലോ; ഭാര്യ നമ്പൂതിരി, മകളെ കെട്ടിയതും സവര്‍ണ്ണന്‍

Janmabhumi Online by Janmabhumi Online
Jan 5, 2024, 09:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേരളത്തില്‍ ജാതിവിവേചനം ശക്തമാണെന്ന് മുന്‍ മന്ത്രി സി ദിവാകരനും കുമ്പസരിക്കുമ്പോള്‍ പൊളിയുന്നത് ഇടത് അവകാശവാദം. ജാതിയെ തൂത്തെറിഞ്ഞ കേരളം എന്നും അതിനു കാരണം കമ്മ്യൂണിസ്റ്റുകളാണെന്നും നാഴികയക്ക് നാലുവട്ടം പറയുന്ന ഇടതുമുന്നണിയിലെ നേതാക്കള്‍ തന്നെയാണ് എതിരഭിപ്രായവുമായി വരുന്നത്.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ക്ഷേത്രചടങ്ങില്‍ തനിക്ക് ജാതിവിവേചനം ഉണ്ടായതായി വെളിപ്പെടുത്തിയത് അടുത്തകാലത്താണ്. കണ്ണൂരില്‍ സിപിഎം ഭരിക്കുന്ന ക്ഷേത്രത്തിലായിരുന്നു രാധാകൃഷ്ണന്‍ പറഞ്ഞ വിവേചനം നടന്നത്. സിപിഐ നേതാവായ സി ദിവാകരന്‍ പറയുന്നത് മന്ത്രി ആയിരുന്നപ്പോള്‍ താന്‍ ജാതി വിവേചനത്തിന് ഇരയായി എന്നാണ്.

സവര്‍ണമേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യ കേന്ദ്രമാണ് സെക്രട്ടേറിയറ്റെന്നും ചിലര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ ഭീഷണിപ്പെടുത്തി പൊതുജീവിതത്തെ തന്നെ തകര്‍ക്കുമെന്നും  സി.ദിവാകരന്‍ പറയുന്നു. തിരുവനന്തപുരം ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്ക് കാരണം ജാതി ആയതിനാലാണെന്നും ഈഴവനായ ദിവാകരന്‍ പറയുന്നു. ‘താന്‍ നാല് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. മൂന്നെണ്ണത്തിലും വിജയിച്ചു. എന്നാല്‍ ,നാലാമത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണം കൊടുംജാതിയാണ്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ജാതിയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു. ഇയാള്‍ നമ്മുടെ ആളാണോ എന്നാണ് വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നതെന്നും കണ്ടിരുന്നു’ സി ദിവാകരന്‍ പറയുന്നു.
പ്രായ പരിധിയുടെ പേരില്‍ പാര്‍ട്ടിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ആളിന്റെ ജല്പനങ്ങള്‍ ആയിമാത്രം ഇതിനെ കണ്ടുകൂടാ. കയ്യടി കിട്ടാനുള്ള തറവേലയുമല്ല. ജാതി വിദ്വേഷം ഉണ്ടാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം എന്ന നിലയില്‍ കാണണം.

ദിവാകരന് ഇത് പറയാന്‍ എന്ത് യോഗ്യത എന്നതാണ് പ്രധാന പ്രശ്‌നം. മന്ത്രി ആയിരുന്നപ്പോള്‍ സെക്രട്ടറിയേറ്റില്‍ ജാതി വിവേചനം നേരിട്ടെങ്കില്‍ പ്രതികരിക്കാന്‍ കഴിയാതിരുന്നത് കഴിവു കേടല്ലേ? ദിവാകരനൊപ്പം അന്ന് സിപിഐ മന്ത്രിമാരായിരുന്ന നാലുപേരും ഈഴവ സമുദായത്തില്‍ നിന്നുള്ള വരായിരുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്റെ ജാതി ചിന്തയാണ് അതിനു കാരണം എന്നു പറയാനാകുമോ..

കാനം രാജേന്ദ്രന്‍ നായരായതുകൊണ്ടാണോ ദിവാകരനെ പാര്‍ട്ടിയില്‍ ഒതുക്കിയത്.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാര്യം പറഞ്ഞത് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ കാര്യമാണ്. ഇതേ മണ്ഡലത്തില്‍ കണ്ണൂരുകാരനും ഈഴവനുമായ
പന്ന്യന്‍ രവീന്ദ്രന്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു എന്നത് മറക്കാനാകുമോ.

മൂ്ന്നു പ്രാവശ്യം ജയിച്ചതില്‍ രണ്ടു തവണ കരുനാഗപ്പള്ളിയിലും ഒരു തവണ നെടുമങ്ങാടുമായിരുന്നു. നായര്‍ സമുദായത്തിന്് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രണ്ടും. ജയിച്ചപ്പോള്‍ ഇല്ലാതിരുന്ന ജാതി എങ്ങനെ തോറ്റപ്പോള്‍ വ്ന്നു.

ദിവാകരന്റെ ഭാര്യ നമ്പൂതിരിയുടെ മകളാണ്. മകളെ കല്ല്യാണം കഴിച്ചിരിക്കുന്നത് സവര്‍ണ്ണന്‍. വീട്ടില്‍ ജാതിവിവേചനം നേരിടുന്നുണ്ടെന്ന് സഖാവ് നാളെ പറയുമോ എന്നു ചോദിക്കുന്ന സിപിഐ നേതാക്കളും ഉണ്ട്..

 

Tags: c divakaran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡൊണാൾഡ് ട്രംപ് നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം, സിപിഐ നേതാവ് ഉദ്ഘാടനം ചെയ്തു

Kerala

സിനിമാ ലോകത്തെ സംഭവങ്ങള്‍ സര്‍ക്കാര്‍ കൈയുംകെട്ടി ആസ്വദിക്കുന്നു: സി. ദിവാകരന്‍

Kerala

കേരളത്തില്‍ വയോജനങ്ങളുടെ നിലവിളി: സി. ദിവാകരന്‍

Kerala

ഇടതുമുന്നണിയിൽ വലിയ അഴിച്ചുപണി വേണം; യുവാക്കൾ നേതൃനിരയിലേക്ക് വരണം, തിരിച്ചടി പരിശോധിക്കണം – സി.ദിവാകരൻ

Kerala

പി പി മുകുന്ദന്‍ രാവിലെ വീട്ടിലെത്തി: ഞെട്ടിപ്പോയി, ഇതാണ് ആര്‍എസ്എസ് എങ്കില്‍ ഇഷ്ടമാണ്: സി ദിവാകരന്‍

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ അനന്തപുരി ക്ഷേത്രദര്‍ശന യാത്രയ്‌ക്ക് തുടക്കമായി

തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധി: ദേവസ്വം ഭാരവാഹികളുമായി ദല്‍ഹിയി്‌ലെത്തി ചര്‍ച്ച നടത്തുമെന്ന് സുരേഷ് ഗോപി

അഖില്‍ മാരാര്‍ (ഇടത്ത്) മുരളീഗോപി (വലത്ത്)

എമ്പുരാനില്‍ രാഹുല്‍ ഗാന്ധിയെ മോശം കഥാപാത്രമായി ചിത്രീകരിച്ചിട്ടും കോണ്‍ഗ്രസുകാര്‍ക്ക് പ്രശ്നമില്ല; വിവരക്കേടാണ് സിനിമ മുഴുവനെന്ന് അഖില്‍ മാരാര്‍

മാവേലിക്കരയില്‍ തെരുവുനായ 50 ലേറെ ആളുകളെ കടിച്ചു

വടക്കഞ്ചേരിയില്‍ വീട്ടില്‍ നിന്നും 45 പവന്‍ സ്വര്‍ണം കവര്‍ന്നു

ചന്ദ്രശേഖർ ബവൻകുലെ, മഹാരാഷ്ട്ര റവന്യൂ മന്ത്രി

വഖഫ് ബോർഡ് ബലമായി പിടിച്ചെടുത്ത ഭൂമി കർഷകർക്കും ക്ഷേത്രങ്ങൾക്കും തിരികെ നൽകും : നടപടി ഉടനെന്ന് മഹാരാഷ്‌ട്ര സർക്കാർ 

അനധികൃത സ്വത്ത് സമ്പാദനം സസ്‌പെന്‍ഷനിലായിരുന്ന ബെവ്‌കോ ഉദ്യോഗസ്ഥ റാഷയെ തിരിച്ചെടുത്തു

വിവാ​ഹ നിശ്ചയം കഴിഞ്ഞിട്ട് 11 ദിവസം ; സിദ്ധാർത്ഥിന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞ് സോണിയ ; നൊമ്പരമായി ഈ പ്രണയിനി

മമത ആദ്യം ഹിന്ദുക്കളെ ആക്രമിക്കുന്ന സ്വന്തം സമാധാന സേനയെ നിലക്കുനിർത്തണം : സനാതന വിശ്വാസികൾ ഒരിക്കലും കലാപത്തിന് കാരണമാകില്ലെന്നും സുവേന്ദു അധികാരി

യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി: തൃശൂരില്‍ മധ്യവയസ്‌കന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies