Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ടല: നിയമന തട്ടിപ്പിലൂടെ ഭാസുരാംഗന്‍ നേടിയത് 10 കോടിയിലേറെ രൂപ

Janmabhumi Online by Janmabhumi Online
Nov 17, 2023, 08:45 am IST
in News
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലും അനുബന്ധ സ്ഥാപനങ്ങളിലുമായി നിയമന തട്ടിപ്പിലൂടെ ഭാസുരാംഗന്‍ നേടിയെടുത്തത് പത്ത് കോടിയില്‍ അധികം രൂപ.

പ്യൂണ്‍, അറ്റന്‍ഡര്‍, സെയില്‍സ്മാന്‍ തസ്തികയില്‍ കളക്ഷന്‍ ഏജന്റുമാരെ നിയമിച്ചതിന് പുറമെ വകുപ്പിന്റെ അനുമതിയില്ലാതെ ഗ്രേഡും ശമ്പള പരിഷ്‌കരണവും നടപ്പാക്കി. ഇവര്‍ക്ക് നിയമനം നല്കുമ്പോള്‍ പത്ത് ലക്ഷം രൂപയും സ്ഥാനക്കയറ്റം നല്കുമ്പോള്‍ ഗ്രേഡ് അനുസരിച്ച് ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെയും ഭാസുരാംഗന് നല്കണം. ബാങ്കിന്റെ സഹകരണ ആശുപത്രിയില്‍ വിവിധ തസ്തികകളിലായി 77 നിയമനങ്ങള്‍ നടത്തി. ഇതില്‍ ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കള്‍, സിപിഎം, സിപിഐ നേതാക്കളുടെ ബന്ധുക്കള്‍ ഇവരെ ഒഴിവാക്കിയാല്‍ അമ്പതോളം പേരെ ഭാസുരാംഗന്‍ നേരിട്ട് നിയമിച്ചു.

അഞ്ചു മുതല്‍ പത്ത് ലക്ഷം രൂപ വരെ കോഴപ്പണം വാങ്ങിയാണ് നിയമനം. നിയമനങ്ങള്‍ എല്ലാം സഹകരണ നിയമവും ചട്ടവും രജിസ്ട്രാറുടെ സര്‍ക്കുലറിലെ വ്യവസ്ഥയും ലംഘിച്ചായിരുന്നു. അനുമതി ഇല്ലാതെ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ 6 പേരെ നിയമിച്ചു. ഇവരെ ഫുള്‍ടൈം സ്വീപ്പറാക്കി സ്ഥിരനിയമനം നല്കാമെന്ന വ്യവസ്ഥയില്‍ പത്ത് ലക്ഷം രൂപ വരെ ഓരോരുത്തരില്‍ നിന്നും ഈടാക്കി. പ്രധാന ഓഫീസ് ഉള്‍പ്പെടെ വെറും നാലു ശാഖകള്‍ മാത്രം ഉള്ളപ്പോഴാണ് ആറ് പേരെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരായി നിയമിച്ചത്.

ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സഹ. സംഘം അസി. രജിസ്ട്രാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. സഹ. വകുപ്പ് 65 പ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ അനധികൃത നിയമനങ്ങള്‍, നിക്ഷേപത്തുക വകമാറ്റി ചെലവഴിക്കല്‍, ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍ യോഗ്യത സംബന്ധിച്ച തിരിമറി, മുന്‍കൂര്‍ അനുമതിയില്ലാതെ അനധികൃത നിര്‍മാണം, വായ്പ അനുവദിക്കുന്നതിലെ ക്രമക്കേട്, നിയമാവലിയില്‍ ഇല്ലാത്ത നിക്ഷേപം സ്വീകരിച്ചും അതിന് അമിത പലിശ നല്കിയും ബാങ്കിന് ഭീമമായ നഷ്ടം ഉണ്ടാക്കല്‍ എന്നിങ്ങനെ അഴിമതികള്‍ അക്കമിട്ടു നിരത്തി 92 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്കിയത്.

എന്നാല്‍ ഭരണസമിതിക്കെതിരെ നടപടിയെടുത്തത് ആറ് മാസം പിന്നിട്ട ശേഷം. അതും നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാതായതോടെ പോലീസിനെ സമീപിച്ചപ്പോള്‍. ഈ ആറു മാസത്തിനിടയില്‍ പല തരത്തിലുള്ള കൂടുതല്‍ തട്ടിപ്പ് നടത്തി ഭാസുരാംഗനും ബിനാമികളും ലക്ഷങ്ങളുടെ വായ്പകള്‍ തരപ്പെടുത്തി. ധൂര്‍ത്തടിയിലൂടെ മാത്രം 22.22 കോടി രൂപ ബാങ്കിന് നഷ്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമെയാണ് വായ്പാ തട്ടിപ്പ്. ഈ തട്ടിപ്പിന്റെയെല്ലാം റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് സിപിഐയിലെ ഭാസുരാംഗനെ മില്‍മയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആക്കിയത്.

Tags: recruitment fraudKandala Bank Scambhasurangan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ടലയിലെ നിക്ഷേപകരെ മുഖ്യമന്ത്രിയും കൈവിട്ടു; ബാങ്കില്‍ നിന്ന് വിരമിച്ചയാളോട് ചോദിക്കണമെന്ന് മറുപടി

കണ്ട്ല സഹകരണബാങ്ക് പ്രസിഡന്‍റായിരുന്ന കോടികളുടെ അഴിമതി നടത്തിയ സിപിഐ നേതാവ് ഭാസുരാംഗന്‍ (ഇടത്ത്) സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് മാറിയ എരവത്തൂര്‍ ചന്ദ്രന്‍ (വലത്ത്)
Kerala

സിപിഐ നേതാവായ ഭാരസുരാംഗന്റെ മകന്റെ കല്യാണത്തിന് നിര്‍ത്തിപ്പൊരിച്ച ആടും കുതിരകളുടെ അകമ്പടിയോടെ ആഡംബരക്കാറും: എരവത്തൂര്‍ ചന്ദ്രന്‍

Kerala

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; ഭാസുരാംഗന്റെ ജാമ്യാപേക്ഷ തള്ളി

Kerala

കണ്ടല സഹകരണ ബാങ്ക്: എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് ആദ്യഘട്ട കുറ്റപത്രം നല്‍കി

Kerala

കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ്; 12 പേര്‍ ഇന്ന് ഹാജരാകും

പുതിയ വാര്‍ത്തകള്‍

മുംബൈ വിമാനത്താവളത്തിന്റെ വികസനത്തിനായി 8607 കോടി രൂപ വിദേശനിക്ഷേപകരില്‍ നിന്നും സ്വരൂപിച്ച് അദാനി

ഇസ്രായേൽ വ്യോമാക്രമണം : മുതിർന്ന ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഞാന്‍ ഫുഡിയാണെങ്കിലും ഗ്ളട്ടന്‍ അല്ലെന്ന് സുരേഷ് ഗോപി; ഗ്ളട്ടന്‍ എന്നാല്‍ എന്തെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒരു ഗ്ളട്ടന്‍ ആണെന്ന് പേളി മാണി

ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

പിന്തുടർന്ന് പേടിപ്പെടുത്തുന്ന പാവകളുടെ ദ്വീപ്

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാഗരാജാവ് : കാവലായി ഏഴ് അമ്മമാർ ഉള്ള ആമേട

12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി ; പ്രണയപ്പക തീർക്കാൻ യുവാവിനെ കുടുക്കാൻ ശ്രമിച്ചു : വനിതാ എഞ്ചിനീയർ അറസ്റ്റിൽ

നരേന്ദ്ര മോദിയുടേത് “അപകടകരമായ ഏറ്റുമുട്ടൽ നയം” ; ഭീഷണിയാകുന്നുവെന്ന പരാതിയുമായി പാകിസ്ഥാൻ

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies