Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎം നേതാക്കളുടെ അഴിമതി മറയ്‌ക്കാൻ ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ്മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് മാതാപിതാക്കൾ

അടൂരിലെ സിപിഎം നേതാക്കളുടെ രഹസ്യഇടപാടുകൾ അറിയാമായിരുന്ന ജോയലിനെ നേതാക്കളുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ക്രൂരമായി മർദ്ദിക്കയായിരുന്നത്രെ. മുഖ്യമന്ത്രി, ഡിജിപി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശകമ്മീഷൻ എന്നിവർക്ക് പരാതി നൽകിയതായും മാതാപിതാക്കൾ പറഞ്ഞു.

Janmabhumi Online by Janmabhumi Online
Jun 13, 2020, 01:32 pm IST
in Pathanamthitta
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: അടൂരിലെ സിപിഎം നേതാക്കളുടെ പ്രളയതട്ടിപ്പ് അടക്കമുള്ള അഴിമതികൾ അറിയുമായിരുന്ന ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മാതാപിതാക്കൾ. അടൂരിൽ  മെയ് 22ന് മരിച്ച ഡിവൈഎഫ്‌ഐ നേതാവ് നെല്ലിമുകൾ കൊച്ചുമുകളിൽ വീട്ടിൽ ജോയലിന്റെ (29) മരണം സംബന്ധിച്ചാണ് മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്.

 അടൂരിലെ സിപിഎം നേതാക്കളുടെ രഹസ്യഇടപാടുകൾ അറിയാമായിരുന്ന ജോയലിനെ നേതാക്കളുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ക്രൂരമായി മർദ്ദിക്കയായിരുന്നത്രെ.  മുഖ്യമന്ത്രി, ഡിജിപി, പ്രതിപക്ഷ നേതാവ്,  മനുഷ്യാവകാശകമ്മീഷൻ എന്നിവർക്ക് പരാതി നൽകിയതായും മാതാപിതാക്കൾ പറഞ്ഞു.  ജനുവരി ഒന്നിന് വൈകുന്നേരം അടൂർ ഹൈസ്‌കൂൾ ജങ്ഷനിൽ ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു. ഇത് പോലീസ് ഒത്തുതീർപ്പിലെത്തിച്ച് ഇരുവരെയും പോകാൻ അനുവദിച്ചതാണ്. 

എന്നാൽ ഈ സമയം ആരുടേയോ ഫോണിലൂടെയുള്ള നിർദ്ദേശത്തെ തുടർന്ന് ജോയൽ സ്റ്റേഷനിൽ നിൽക്കാൻ സിഐ ആവശ്യപ്പെട്ടു. പിന്നീട് സിഐയും പോലീസുകാരും ചേർന്ന് ജോയലിനെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിച്ചു.  വിവരം അറിഞ്ഞ് എത്തിയ ബന്ധുക്കൾക്ക് കാണാൻ കഴിഞ്ഞത് ഹാളിലിട്ട് ജോയലിനെ മർദ്ദിക്കുന്ന കാഴ്ചയാണ്. ഇത്കണ്ട് തടസംപിടിക്കാൻ ചെന്ന പിതാവിന്റെ സഹോദരിയേയും സിഐ വയറിൽ തൊഴിച്ചു താഴെയിട്ടു. പിന്നീടും ക്രൂരമർദ്ദനം തുടർന്നതോടെ തളർന്ന് വീണ ജോയലിനെ ലോക്കപ്പിലിട്ട് പൂട്ടി. 

സ്റ്റേഷനിലെ നിരീക്ഷണ ക്യാമറയിൽ ഇതെല്ലാം വ്യക്തമാണ്. പിന്നീട് രാത്രി ജോയൽ പുറത്ത് വന്നശേഷം പല ആശുപത്രികളിലായി ചികിൽസ നടത്തിയെങ്കിലും മെയ് 22ന് ജോയൽ മരിച്ചു. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയായിരുന്ന ജോയൽ പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അടൂരിലെ സിപിഎം നേതാക്കളുടെ പ്രളയതട്ടിപ്പ് അടക്കം പല അഴിമതികളും ജോയലിന് അറിയാമായിരുന്നു. ഇതെല്ലാം പുറത്ത് വിടുമെന്ന ഭയം നേതാക്കൾക്കുണ്ടായിരുന്നു. ഇത് ഭയന്ന നേതാക്കൾ ജോയലിനെ പലേപ്പാഴും ഭീഷണിപ്പടുത്തുമായിരുന്നെന്നും മാതാപിതാക്കൾ പറഞ്ഞു. 

ഇക്കാര്യങ്ങൾ ജോയൽ സുഹ്യത്തുക്കളോടും പറഞ്ഞിട്ടുള്ളതാണ്. നേതാക്കളുടെ പല കാര്യങ്ങൾക്കും ജോയലിനെ ഉപയോഗിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. വാഹനങ്ങൾ കൂട്ടിയിടിച്ച ദിവസം രാവിലെ മന്ത്രി എ.സി. മൊയ്തീന്റെ  പേഴ്‌സണൽ സ്റ്റാഫിൽപ്പെട്ട ഒരാൾ വീട്ടിൽ എത്തി ജോയലിനെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിന് ശേഷമാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലും ഇതുവരെയും തരാൻ പോലീസ് തയ്യാറായിട്ടില്ല. 

അടൂരിലെ ഉന്നത നേതാക്കളെ വിളിച്ചാൽ അവർ ഫോൺ എടുക്കാറില്ല. പോലീസ് മർദ്ദനത്തിൽ മരിച്ചതാണെന്ന് പരാതി ഉയർന്നപ്പോൾ സംഭവത്തിൽ തന്നെ കരുവാക്കിയതാണെന്നും തന്റെ ജോലി നഷ്ടപ്പെടുമെന്നും പരാതിപ്പെടരുതെന്നും സിഐ പറഞ്ഞതായി ജോയലിന്റെ പിതാവ് ജോയിക്കുട്ടി പറഞ്ഞു.

Tags: പോലീസ്cpmകൊലപാതകം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

News

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

Kerala

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

Kerala

പടക്കം വാങ്ങിത്തന്നതും പൊട്ടിക്കാന്‍ വെല്ലുവിളിച്ചതും സിപിഎം നേതാക്കള്‍ : സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്റഫ് കല്ലടി

Kerala

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

പാല്‍വില ഉടന്‍ കൂട്ടേണ്ടെന്ന തീരുമാനത്തില്‍ മില്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies