Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 12:00 pm IST
in Kerala, Thiruvananthapuram
അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

നെടുമങ്ങാട് : കര്‍ക്കടക വാവിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ, ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ തകര്‍ച്ചയില്‍.

പടര്‍ന്നു പന്തലിച്ച കാടു വകഞ്ഞു മാറ്റിയാലെ നിലവില്‍ ബലിക്കടവുകളില്‍ എത്താനാവു. മണ്ഡപത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ന്നു. പടവുകളിലെ കമ്പികള്‍ ഇളകിയും അറുത്ത് മാറ്റപ്പെട്ട നിലയിലുമാണ്. വസ്ത്രം മാറുന്ന കെട്ടിടത്തിന്റെ ഗ്രില്ലുകളും ജനാലകളുമുള്‍പ്പടെ കവര്‍ച്ച ചെയ്യപ്പെട്ടു. അനാശാസ്യ സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ് ചെക്കുഡാമും ബലിക്കടവുകളും.

ഡാമില്‍ നിന്ന് ബലി മണ്ഡപത്തിലെത്താനുള്ള വാനക്കുഴി റോഡ് മാലിന്യമടിഞ്ഞ് ചീഞ്ഞുനാറുന്നു. പോലീസ് സ്‌റ്റേഷനും പഞ്ചായത്ത് ഓഫീസും വിളിപ്പാടകലെയാണെങ്കിലും വിജന പ്രദേശമായതിനാല്‍ ആരും ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. ജി. സ്റ്റീഫന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗത്തില്‍ ഇതുസംബന്ധിച്ച് വലിയ പ്രതിഷേധമാണുയര്‍ന്നത്. എംഎല്‍എയുടെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ ചെവിക്കൊള്ളുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

ഏഴുകോടി രൂപ ചെലവില്‍ പണിത ബലിമണ്ഡപം

മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുന്‍കൈ എടുത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഏഴുകോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച ബലി മണ്ഡപങ്ങളാണ് നവീകരണമില്ലാതെ അന്യാധീനപ്പെടുന്നത്. ഡാമിനു മുന്നിലും പഴയ പോലീസ് സ്‌റ്റേഷനു സമീപം കരമനയാറിലുമാണ് അരുവിക്കരയിലെ ബലിക്കടവുകള്‍. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അമ്പതിനായിരത്തോളമാളുകള്‍ വര്‍ഷാ വര്‍ഷം ഇവിടെ ബലിതര്‍പ്പണത്തിനെത്തും. ആഗസ്റ്റ് 12നാണ് ഇത്തവണ വാവുബലി. സ്‌നാനത്തിനുള്ള ഷട്ടറുകള്‍ ഒരുക്കാന്‍ ഇതേവരെ നടപടിയായിട്ടില്ല. ശുചീകരണവും നവീകരണവും ഇനിയും വൈകിയാല്‍ ബലിതര്‍പ്പണം താറുമാറാകുമെന്നാണ് ആശങ്ക.

നിത്യതര്‍പ്പണം; 47 ലക്ഷം രൂപയുടെ പദ്ധതി പാഴായി

മരണാനന്തര ബലിയിടല്‍ ചടങ്ങുകള്‍ക്കും ശ്രാദ്ധപൂജകള്‍ക്കും പ്രതി മാസമുള്ള പിതൃതര്‍പ്പണത്തിനും ബലിമണ്ഡപങ്ങള്‍ തുറന്നു കൊടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വാവ് കഴിഞ്ഞാല്‍ കടവുകള്‍ അടച്ചിടുകയാണ് പതിവ്. അതിനാല്‍ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രമാണ് ഭക്തരുടെ ആശ്രയം. മലയോര മേഖലയില്‍ നിന്ന് പുലര്‍ച്ചെ ഇവിടെത്തുന്നതിനുള്ള ബുദ്ധിമുട്ടും തിരക്കും മറ്റു അസൗകര്യങ്ങളും വിശ്വാസികളെ വലയ്‌ക്കുന്നുണ്ട്. വിവിധ ഹൈന്ദവ സംഘടനകളുടെ ആവശ്യപ്രകാരം നിത്യവും ബലിതര്‍പ്പണവും ശ്രാദ്ധപൂജകളും നടത്താന്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കാര്‍മ്മികരെ നിയമിക്കുന്നതിനും സര്‍ക്കാര്‍ 47 ലക്ഷം രൂപയുടെ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. വാച്ച്മാന്‍, കാര്‍മ്മികര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിങ്ങനെ നിയമനത്തിനും നടപടിയായിരുന്നു. വാട്ടര്‍ അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥര്‍ നടപടികള്‍ അട്ടിമറിച്ചുവെന്ന് ആരോപണമുണ്ട്.

 

 

Tags: Karkidakavavബലിമണ്ഡപങ്ങള്‍കര്‍ക്കടക വാവ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ക്കടകവാവ് ആചരിക്കേണ്ടത് ആഗസ്ത് 3ന്

പുതിയ വാര്‍ത്തകള്‍

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.