Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jul 15, 2026, 10:55 am IST
inKerala

മട്ടാഞ്ചേരി: സപ്ലൈകോ സാമ്പത്തിക പ്രതിസന്ധി ഓണമേളകളെയും വിപണിയെയും ബാധിക്കുമെന്ന ആശങ്കയുയരുന്നു. മാര്‍ച്ച് 31 വരെ 4169 കോടി രൂപയുടെ കടബാധ്യതയാണ് സപ്ലൈകോയ്‌ക്കുള്ളത്. ബാങ്ക് വായ്‌പ തുക മുതല്‍ ചരക്ക് വാങ്ങിയവര്‍ക്ക് വരെ നല്‍കാനുള്ള ആകെ തുകയാണിത്. സാമ്പത്തിക പ്രതിസന്ധി മാവേലി സ്റ്റോറുകളടക്കമുള്ളവയെ ബാധിച്ചു തുടങ്ങി.

ഓണംമേള പ്രതിസന്ധിയിലായ സപ്ലൈകോയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 90 കോടി രൂപ സമാശ്വാസമായി. സംസ്ഥാനത്തെ 14 ജില്ലകളിലായി 25 ഓളം ഓണം ഫെയറുകളാണ് സപ്ലൈകോ നടത്തുക. പലവ്യഞ്ജനങ്ങള്‍ക്കൊപ്പം പച്ചക്കറി, പാലുത്പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവ വിപണിയിലെത്താറുണ്ട്. 400 – 600 കോടി രൂപയാണ് സപ്ലൈകോയുടെ ഓണ വിപണി തോത്. പൊതു വിപണിയില്‍ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിനൊപ്പം അവശ്യസാധന ലഭ്യത ഉറപ്പാക്കുകയുമാണ് സപ്ലൈകോയുടെ ദൗത്യം. 280 ഓളം ഇനങ്ങളില്‍ 13 ഇനങ്ങള്‍ മാത്രമാണ് നിശ്ചിത തോതില്‍ സപ്ലൈകോ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. ഇതിനായി സര്‍ക്കാരില്‍ നിന്ന് 1000 കോടിയിലേറെ രൂപയാണ് കിട്ടാനുള്ളത്. എല്‍ഡിഎഫ് ഭരണത്തില്‍ കഴിഞ്ഞ പത്ത് കൊല്ലം സര്‍ക്കാരില്‍ നിന്ന് 1813 കോടി രൂപ മാത്രമാണ് സപ്ലെകോയ്‌ക്ക് ലഭിച്ചത്.

കൊറോണ മഹാമാരിയിലും റേഷന്‍ വിതരണം, സൗജന്യ കിറ്റ് വിതരണം തുടങ്ങി ഒട്ടേറെ സൗജന്യങ്ങള്‍ സപ്ലൈകോയെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായാണ് ചൂണ്ടിക്കാട്ടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഒരു ഘട്ടത്തില്‍ ചരക്ക് വിതരണക്കാര്‍ ഉത്പന്നങ്ങള്‍ നല്‍കാത്ത സ്ഥിതിയുമുണ്ടായി. മെഡിക്കല്‍ സ്റ്റോറുകളെ വരെ പ്രതിസന്ധി ബാധിച്ചു. വിതരണക്കാര്‍ക്ക് നിലവിലുള്ള കുടിശിക മാത്രം 432 കോടിയാണ്.

നെല്ല് സംഭരണ ബാധ്യത 400 കോടിയോളം വരും. മുന്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കൃത്യമായ കണക്കുകള്‍ ഹാജരാക്കാത്തത് മൂലം കേന്ദ്രഫണ്ട് ലഭ്യത കുറഞ്ഞു.

പ്രതിസന്ധി ഒഴിവാക്കാന്‍ ഭക്ഷ്യവകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സ്വകാര്യ മില്ലുടമകള്‍, ചെറുകിട വ്യാപാരികള്‍, കച്ചവടക്കാര്‍ തുടങ്ങിയവരുടെ കടബാധ്യത സപ്ലൈകോയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയാണ്. മാവേലി സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ വില്പനയിനങ്ങളും കുറവാണ്. സമസ്ത മേഖലയിലും പൊതു വിപണി വിലവര്‍ധനവില്‍പ്പെട്ട് നട്ടം തിരിയുമ്പോള്‍ ഓണവിപണിക്ക് ആഴ്ചകള്‍ മാത്രമിരിക്കെ സപ്ലൈകോ പ്രതിസന്ധി ഭക്ഷ്യവകുപ്പിലും ആശങ്കയുയര്‍ത്തുകയാണ്.

അതേസമയം ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്‌ക്കു സര്‍ക്കാര്‍ 200 കോടിയും എഎവൈ വിഭാഗത്തിന് ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ അടിയന്തരമായി അനുവദിച്ചു. പുതുക്കിയ ബജറ്റില്‍ 315 കോടി രൂപ അനുവദിച്ചതില്‍ 20 കോടി ആദ്യം ലഭിച്ചിരുന്നെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബ് അറിയിച്ചു.

 

Tags: Ration distributionSupplyco Financial CrisisOnam festivalskerala civil supplies corporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭക്ഷ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജെ. ബിജുവിന്റെ പേരിലും ഭക്ഷ്യവകുപ്പ് കമ്മിഷണര്‍ കെ. ഹിമയുടെ പേരിലും ഇറങ്ങിയ സര്‍ക്കുലറുകള്‍
Kerala

റേഷന്‍ വിതരണം; വ്യാപാരികളേയും കാര്‍ഡ് ഉടമകളേയും ആശയക്കുഴപ്പത്തിലാക്കി രണ്ടുതരം സര്‍ക്കുലര്‍

Kerala

ഗതാഗത കരാറുകാര്‍ക്ക് കുടിശ്ശിക അനുവദിച്ചുവെന്നും റേഷന്‍ വിതരണത്തില്‍ പ്രതിസന്ധിയില്ലെന്നും മന്ത്രി

Kerala

കരാറുകാര്‍ക്ക് പണം നല്‍കുന്നില്ല; റേഷന്‍ വിതരണം മുടങ്ങും

Kerala

വാതില്‍പ്പടി വിതരണം പ്രതിസന്ധിയില്‍; വിതരണക്കാര്‍ക്ക് കിട്ടാനുള്ളത് കോടികള്‍

Kerala

റേഷന്‍ മസ്റ്ററിങ്: കേന്ദ്രം നിര്‍ദേശിച്ചത് ഒരുവര്‍ഷം മുമ്പ്, കേരളത്തില്‍ തുടങ്ങിയത് ഫെബ്രുവരിയില്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.