Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 06:10 am IST
inKerala, Wayanad

കല്‍പ്പറ്റ: മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വന്നത് ഗുരുതര വീഴ്‌ച്ചയെന്നും സര്‍ക്കാര്‍ ഈ വീഴ്‌ച്ച നിര്‍മാണ കമ്പനിയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമാണെന്നും ആരോപണം.

നിലവില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് ഒരാഴ്‌ച്ചയ്‌ക്ക് മുന്നേ തന്നെ ചെറിയ രീതിയിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇത് നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കാര്യമായ ഇടപെടല്‍ നടത്തിയില്ല. മണ്ണിടിച്ചിലിന് മുന്നേയുള്ള രണ്ട് ദിവസം കള്ളാടി മേഖലയില്‍ അതിശക്തമായ മഴയാണുണ്ടായത്. എന്നാല്‍ ദുരന്തം മുന്‍കൂട്ടി കാണാനാകാതെ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഖശ്രീ നേതൃത്വം നല്‍കുന്ന ദുരന്ത നിവാരണ അതോറിറ്റി ഇതും അവഗണിച്ചു. അപകട ദിവസം രാവിലെ എട്ട് മണി മുതല്‍ ചെറിയ രീതിയില്‍ മണ്ണിടിച്ചില്‍ നടന്നിരുന്നു ഇത് തിരിച്ചറിഞ്ഞ് ഇതിലേ ഒഴുകിയെത്തിയ വെള്ളം തിരിച്ചുവിടാന്‍ വന്ന തൊഴിലാളികള്‍ തന്നെയാണ് അപടകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടനെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും ആദ്യമണ്ണിടിച്ചില്‍ ആരംഭിച്ചതിന് ശേഷമുള്ള ഗോള്‍ഡന്‍ അവേഴ്സിലെ അവഗണന അപകടത്തിന് പ്രധാന കാരണമായി എന്നാണ് വിലയിരുത്തുന്നത്. തുരങ്ക നിര്‍മാണത്തിനായി എടുത്തിട്ട മണ്ണാണ് അപകടത്തിന്റെ ആക്കം കൂട്ടാന്‍ കാരണം. ഈ മണ്ണ് മാറ്റിയിടാന്‍ സ്ഥലം കണ്ടെത്തി നല്‍കിയില്ല എന്ന് കമ്പനി അധികൃതര്‍ വാദിക്കുന്നു.

ജില്ലയില്‍ പ്രവര്‍ത്തന രഹിതമായ കരിങ്കല്‍ ക്വാറി കുഴികളില്‍ ഇവ നിക്ഷേപിക്കാം എന്ന നിര്‍ദേശം മുമ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് മുന്നില്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനം എടുക്കാനും വിദഗ്ധാഭിപ്രായം തേടാനും വരുത്തിയ കാലതാമസവും വീഴ്‌ച്ചയാണ്. ഇതിന് പുറമേ തുരങ്കപാത പദ്ധതി പ്രദേശം പരിസ്ഥിതിലോല മേഖലയില്‍പ്പെടുന്നില്ല എന്ന് കാണിച്ച് പിഡബ്ലുഡി നല്‍കിയ റിപ്പോര്‍ട്ടിന് സംസ്ഥാനതല എക്സ്പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി നല്‍കിയ അനുമതിയും വിവാദത്തിന് കാരണമാകുന്നുണ്ട്. കസ്തൂരി രംഗന്‍, ഉമ്മന്‍ വി. ഉമ്മന്‍ സമിതികളുടെ റിപ്പോര്‍ട്ടുകളിലും തുരങ്കപാത പദ്ധതി ഉള്‍പ്പെടുന്ന വെള്ളരിമല മുതല്‍ ചെമ്പ്ര കൊടുമുടി വരെ അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി കണക്കാക്കിയതാണ്. ഈ ഭാഗം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചുവപ്പ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പദ്ധതി പ്രദേശമോ അതിന്റെ ഭാഗങ്ങളോ ഇഎസ്എയില്‍ പെടുന്നില്ല എന്നാണ് പിഡബ്ലുഡി കോഴിക്കോട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ അപേക്ഷയിലുള്ളത്.

Tags: District administrationWayanad landslide DisasterAnakampoyil-Kallady-Meppadi tunnel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ
Kerala

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

Kerala

തുരങ്കപാത നിർമാണോദ്ഘാടനം 31ന്; മുഖ്യമന്ത്രി കല്ലിടും

Kerala

ചൂരല്‍മല വെള്ളരിമലയില്‍ ഉണ്ടായത് മണ്ണിടിച്ചിലാണെന്ന് ജില്ലാ ഭരണകൂടം, മുണ്ടെക്കൈ- ചൂരല്‍മല ജനവാസമേഖലകളെ ബാധിക്കില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.