Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

'അമ്മ' എന്ന സംഘടനയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രൂപീകരിച്ചുവെന്ന് പറഞ്ഞ അഡ് ഹോക് കമ്മിറ്റിയുടെ അധ്യക്ഷനായ രമേഷ് പിഷാരടി നിഷ്പക്ഷനല്ലെന്നും വ്യക്തമായ പക്ഷമുണ്ടെന്നും ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 06:20 pm IST
inKerala, Mollywood, Entertainment

തിരുവനന്തപുരം: ‘അമ്മ’ എന്ന സംഘടനയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രൂപീകരിച്ചുവെന്ന് പറഞ്ഞ അഡ് ഹോക് കമ്മിറ്റിയുടെ അധ്യക്ഷനായ രമേഷ് പിഷാരടി നിഷ്പക്ഷനല്ലെന്നും വ്യക്തമായ പക്ഷമുണ്ടെന്നും ആരോപണം. ചില ലോബികളുടെ ബിനാമി തന്നെയാണ് രമേഷ് പിഷാരടി എന്നാണ് വിമര്‍ശനം ഉയരുന്നത്.

അമ്മ പ്രസിഡന്‍റായിരുന്ന ശ്വേതാമേനോനും രമേഷ് പിഷാരടിയും തമ്മില്‍ നടന്ന 40 മിനിറ്റോളം നീണ്ട ഫോണ്‍ സംഭാഷണം ന്യൂസ് മലയാളം 24-7 എന്ന ടിവി ചാനല്‍ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതില്‍ രമേഷ് പിഷാരടി ശ്വേതാമേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ താന്‍ രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍ ഈ ഫോണ്‍ സംഭാഷണത്തില്‍ തിരിച്ചടിക്കുന്നുമുണ്ട്. തനിക്ക് താന്‍ നിരപരാധിയാണെന്ന് തെളിയിക്കണമെന്നാണ് ശ്വേത പറഞ്ഞത് എന്നാല്‍ രാജിവെച്ച് പുറത്തുപോകണമെന്നും ഉള്ളില്‍ നിന്ന് അത് ചെയ്യാന്‍ പ്രയാസമാണെന്നും തെറ്റൊന്നും ചെയ്തില്ലെങ്കില്‍ പേടിക്കേണ്ടെന്നുമാണ് രമേഷ് പിഷാരടി പറയുന്നത്. സാധാരണ തമാശകള്‍ പറയുന്ന രമേഷ് പിഷാരടിയില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു രമേഷ് പിഷാരടിയെയാണ് ഈ ഫോണ്‍ സംഭാഷണത്തില്‍ കാണാന്‍ കഴിയുക.

മാത്രമല്ല, അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട അഡ് ഹോക് കമ്മിറ്റി നിയമവിരുദ്ധമാണെന്നും ശ്വേതാമേനോന്‍ നിര്‍ഭയം തുറന്നുപറയുന്നുണ്ട്. ഇതിന് മുന്‍പുള്ള കീഴ്വഴക്കം പുതിയ സമിതി വരുന്നതുവരെ നിലവിലുള്ള സമിതി ഭരണം നടത്തുക എന്നതാണ്. അതിന് പകരം ശ്ലേതാമേനോന്റെ നേതൃത്വത്തിലുള്ള സമിതി രാജിവെയ്‌ക്കുമെന്ന് പ്രഖ്യാപിച്ച ഉടന്‍ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അഡ് ഹോക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഇക്കാര്യം ശ്വേതമേനോന്‍ തന്റെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. “അമ്മയുടെ ബൈലോയില്‍ എവിടെയാണ് അഡ്‌ഹോക്ക് കമ്മിറ്റി എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ഒരു കമ്മിറ്റി പൂര്‍ണമായും രാജി വച്ചാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണെന്നാണ് ബൈലോയില്‍ പറയുന്നതെന്നും ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോള്‍ സ്വീകരിച്ചത് ഈ നിലപാടാണ്” ശ്വേത കുറിപ്പില്‍ പറയുന്നു. ഇത് ഒരു ലോബിയുടെ താല്‍പര്യപ്രകാരമാണെന്നും ഇതില്‍ നേതൃസ്ഥാനത്ത് രമേഷ് പിഷാരടിയെ കൊണ്ടുവന്നത് ആ ലോബിയുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനാണെന്നുമാണ് ആരോപണം ഉയരുന്നത്.

നിയമത്തിന്റെ വശങ്ങള്‍ പറഞ്ഞുകൊണ്ടു ശ്വേതാമേനോന്റെ നിലപാടുകള്‍ അവര്‍ കോടതിയിലേക്ക് പോകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ബാബുരാജിന്റെ കാലത്ത് കണക്കില്‍ കൃത്രിമം നടന്നുവെന്ന് ശ്വേതാമേനോന്‍ പറഞ്ഞപ്പോള്‍ അത് തെളിിയിക്കാന്‍ പറ്റില്ലല്ലോ എന്ന ഒഴുക്കന്‍ മറുപടി പറഞ്ഞ് ബാബുരാജിനെ രക്ഷിക്കാനാണ് രമേഷ് പിഷാരടി ശ്രമിക്കുന്നതെനനും ചിലര്‍ ആരോപിക്കുന്നു. മാത്രമല്ല, പണ്ടത്തെപ്പോലെ എല്ലാവിഭാഗത്തിന്റെയും പ്രതിനിധിയില്ല ഇന്ന് രമേഷ് പിഷാരടി എന്നതാണ് മറ്റൊരു വാദം. അയാള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ കൂടി ആണ്. മാത്രമല്ല, അമ്മയിലെ മമ്മൂട്ടി, സിദ്ദീഖ് എന്നിവരുള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആള്‍കൂടിയാണ് രമേഷ് പിഷാരടി എന്നതിനാല്‍ ഒരു നിഷ്പക്ഷ നിലപാട് രമേഷ് പിഷാരടിയില്‍ നിന്നും ഉണ്ടാകുമോ എന്ന സംശയവും എതിര്‍ഗ്രൂപ്പ് സംശയിക്കുന്നു.

 

 

 

Tags: Shweta MenonAMMA General BodyRamesh Pishardoymalayalam cinemaAmmaShwetha MenonLatest newsSweta Menon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

Kerala

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.