Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

കര്‍ണ്ണാടകയിലെ ചിക്കബെല്ലാപുര നന്ദിഹിൽസിന് സമീപമുള്ള ഹോംസ്റ്റേയിൽ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ ലവ് ജിഹാദാണെന്ന് കുടുംബം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 06:40 pm IST
in India

ബെംഗളൂരു: കര്‍ണ്ണാടകയിലെ ചിക്കബെല്ലാപുര നന്ദിഹിൽസിന് സമീപമുള്ള ഹോംസ്റ്റേയിൽ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ ലവ് ജിഹാദാണെന്ന് കുടുംബം. ബെംഗളൂരു ബെനശങ്കരി സ്വദേശിനി സായി സുരഭിയുടെ (25) മരണത്തിന് പിന്നില്‍ ലവ് ജിഹാദാണെന്ന് കര്‍ണ്ണാടകയിലെ കുടുംബം ആരോപിച്ചു.
സഞ്ജിത് അലി സുരഭിയ്‌ക്ക് ലഹരിമരുന്ന് നല്‍കുകയായിരുന്നെന്നും മരണകാരണം ലവ് ജിഹാദാണെന്നും സുരഭിയുടെ അമ്മയും സഹോദരനും ആരോപിച്ചു.

സുരഭിയെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ അബോധാവസ്ഥയിലായ നിലയില്‍ കോഴിക്കോട്ടുകാരനായ പി.പി. സഞ്ജിത് അലിയെയും കണ്ടെത്തിയിരുന്നു. പി.പി. സഞ്ജീത് അലി ഇപ്പോള്‍ ചികിത്സയിലാണ്.

നന്ദിഹിൽസിലെ മുദ്ദേനഹള്ളിയിലുള്ള ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു മരണപ്പെട്ട സുരഭി. കഴുത്തിൽ കുരുക്കോടെയാണ് സുരഭിയുടെ മൃതദേഹം മുറിയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനയും ലഭിച്ചാൽ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂവെന്ന് ചിക്കബെല്ലാപുര പൊലീസ് സൂപ്രണ്ട് കുശാൽ ചൗക്സി അറിയിച്ചു. കാമുകിയെ കൊന്ന് സന്‍ജിത് ജീവനൊടുക്കാന്‍ ശ്രമിച്ചതാണോ അതോ ഇരുവരും ഒന്നിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാണോ എന്നും വ്യക്തമായിട്ടില്ല.

എന്നാല്‍ സുരഭി ലവ് ജിഹാദിന്റെ ഇരയാണെന്ന് അമ്മ ഗീതയും സഹോദരന്‍ ശങ്കര്‍ നാരായണനും ആരോപിച്ചു. 10 ദിവസം മുന്‍പാണ് സുരഭി വീണ്ടും സത്യസായി ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്നത്. പോയിവരാനുള്ള സൗകര്യത്തിന് ചിക് ബെല്ലാപൂരില്‍ മുറിയും എടുത്തിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ബെനശങ്കരിയിലുള്ള വീട്ടില്‍ എത്തുമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയില്‍ പരിപാടിയുണ്ടെന്നായിരുന്നു സുരഭി അറിയിച്ച് അവിടെ തങ്ങുകയായിരുന്നു.

അലി സ്ഥിരമായി സുരഭിയ്‌ക്ക് മദ്യവും മയക്കമരുന്നും നല്കി പീഡിപ്പിക്കുമായിരുന്നു. മദ്യവും ലഹരിയും ഉപയോഗിക്കാന്‍ സുരഭിയെ ശീലിപ്പിച്ചു. അലിയില്‍ നിന്നും പിരിഞ്ഞ ശേഷം പുരനധിവാസകേന്ദ്രത്തില്‍ ലഹരിയില്‍ നിന്നും മോചിപ്പിക്കാന്‍ പ്രത്യേക ചികിത്സ സുരഭിയ്‌ക്ക് നല്‍കേണ്ടിവന്നു. പക്ഷെ പിന്നീടും അലി സുരഭിയുമായി ബന്ധം പുനസ്ഥാപിച്ചു. കോളെജില്‍ പഠിയ്‌ക്കുന്ന കാലത്താണ് സുരഭി അലിയുമായി പരിചയത്തിലായത്. പിന്നീട് അലി ബെനശങ്കരിയിലെ വീട്ടില്‍ എത്താന്‍ തുടങ്ങി. അലിയുമായി അടുക്കുന്നതിനെ അമ്മയും സഹോദരനും എതിര്‍ത്തിരുന്നു. അലി തന്നെ ഉപദ്രവിക്കുന്നതായി ഇടയ്‌ക്ക് സുരഭി വീട്ടുകാരെ അറിയിച്ചിരുന്നു.

മുറിയിൽ നിന്ന് കയർ, ഗുളികകൾ, ഛർദ്ദിയുടെ ലക്ഷണങ്ങൾ എന്നിവ കണ്ടതായി പോലീസ് പറഞ്ഞു. എങ്കിലും, യുവതിയുടെ ശരീരത്തിൽ ബാഹ്യമായ മുറിവുകളോ രക്തക്കറയോ ഇല്ല. അതേ സമയം ഇത് കൊലപാതകമാണെന്നാണ് കരുതുന്നതെന്ന് പൊലീസ് സൂപ്രണ്ട് പറയുന്നു. ,സ്ഥിരീകരണത്തിന് മെഡിക്കല്‍ പരിശോധന കൂടി ബാക്കിയുണ്ട്. .

സായ് സുരഭിയും സഞ്ജീത് അലിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് ഇരുവരും കണ്ണൂരിലേക്ക് നാടുവിട്ട് ഓടിപ്പോയിരുന്നു. പിന്നീട് പോലീസ് ഇടപെടലിലൂടെ സുരഭി ബെനശങ്കരിയിലെ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

ശനിയാഴ്ച അലിയാണ് ഹോം സ്റ്റേയിൽ മുറിയെടുത്തത്. സുരഭി എപ്പോഴാണ് വന്നതെന്ന് അറിയില്ലെന്ന് ഹോം സ്റ്റേ ജീവനക്കാർ പറഞ്ഞു. തിങ്കളാഴ്ച മുറി ഒഴിയാതെ വന്നതോടെ ജീവനക്കാർ പരിശോധിച്ചപ്പോ ഴാണ് സംഭവം പുറത്തറിഞ്ഞത്.

മകളെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സഞ്ജീത് അലിയുടെ പേരിൽ സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ നല്‍കിയ പരാതി പ്രകാരം കൊലപാതകത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Tags: Love JihadLatest newsSaiSurabhiSanjit Aliliquordrugmurder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Kerala

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.