Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 05:29 am IST
in Football
ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

കാന്‍സാസ് സിറ്റി: ഗ്രൂപ്പ് എഫിലെ അവസാന പോരാട്ടത്തില്‍ ടുണീഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നെതര്‍ലന്‍ഡ്സ് 7 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടില്‍. റൗണ്ട് ഓഫ് 32-ല്‍ കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോയാണ് ഡച്ചിന്റെ എതിരാളികള്‍. സ്വീഡനെ സമനിലയില്‍ തളച്ച ജപ്പാന്‍ അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായും നാല് പോയിന്റുമായി സ്വീഡന്‍ മികച്ച മൂന്നാം സ്ഥാനക്കാരായും നോക്കൗട്ട് റൗണ്ടിലെത്തി. കളിച്ച മൂന്ന് കളികളും തോറ്റ ടുണീഷ്യ അക്കൗണ്ട് തുറക്കാതെ പുറത്തായി. മൂന്ന് കളികളില്‍ നിന്ന് 12 ഗോളുകള്‍ വഴങ്ങിയപ്പോള്‍ അവര്‍ അടിച്ചത് ആകെ രണ്ടെണ്ണം മാത്രമാണ്.

കളിയുടെ എല്ലാ മേഖലയിലും ഡച്ചിന്റെ സമ്പൂര്‍ണാധിപത്യമായിരുന്നു. പന്ത് നിയന്ത്രിക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലുമെല്ലാം അവര്‍ ഏറെ മുന്നിട്ടുനിന്നു. തുര്‍ക്കി ഗോളിയുടെ മികച്ച പ്രകടനമാണ് വന്‍ തോല്‍വിയില്‍ നിന്ന് അവരെ രക്ഷിച്ചത്.

ആക്രമണപ്രത്യാക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനിറ്റില്‍ ടുണീഷ്യ ഗോളിനടുത്തെത്തിയെങ്കിലും വലകുലുക്കാനായില്ല. തൊട്ടുപിന്നാലെ നെതര്‍ലര്‍ഡ്സ് മുന്നിലെത്തി. സെല്‍ഫ് ഗോളിന്റെ കരുത്തിലായിരുന്നു ലീഡ്. ഡെന്‍സല്‍ ഡംഫ്രീസ് ബോക്സിന്റെ വലതുഭാഗത്തുനിന്ന് ബോ്ക്സിലേക്ക് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടുണീഷ്യന്‍ നായകന്‍ ഏലിയാസ് സ്ഖീരിയുടെ കാലില്‍ തട്ടി പന്ത് സ്വന്തം വലയില്‍ കയറി. ലീഡ് നേടി നാല് മിനിറ്റാകുന്നതിന് മുന്നേ നെതര്‍ലന്‍ഡ്സ് ലീഡ് ഉയര്‍ത്തി. അവര്‍ക്ക് ലഭിച്ച ഫ്രീകിക്കിനൊടുവിലായിരുന്നു ഗോള്‍. ഫ്രീ കിക്കിനൊടുവില്‍ ബോക്സിലേക്ക് വന്ന പന്ത് വിര്‍ജില്‍ വാന്‍ഡൈക്ക് തലകൊണ്ട് ബ്രയാന്‍ ബ്രോബിക്ക് മറിച്ചുനല്‍കി. പന്ത് കിട്ടിയ താരം അനായാസം തുര്‍ക്കി വലയില്‍ പന്തെത്തിച്ചു. രണ്ട് ഗോളിന് പിന്നിലായതോടെ ടുണീഷ്യയും ചില മുന്നേറ്റങ്ങള്‍ നടത്തി. 12-ാം മിനിറ്റില്‍ അനിസ് സ്ലിമാനെയുടെ ഷോട്ട് ഡച്ച് ഗോളി തട്ടിയകറ്റി. ഡച്ച് മുന്നേറ്റം ശക്തമായതോടെ ടുണീഷ്യ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതേടെ ആദ്യപകുതി 2-0ന് നെതര്‍ലന്‍ഡ്‌സ് മുന്നിട്ടുനിന്നു
രണ്ടാം പകുതി ആരംഭിച്ച് ഒന്‍പതാം മിനിറ്റില്‍ ടുണീഷ്യ ഒരുഗോള്‍ മടക്കി. ഹാനിബാള്‍ മെജ്ബ്രി എടുത്ത കോര്‍ണര്‍ കിക്ക് മികച്ചൊരു ഹെഡ്ഡറിലൂടെ ഹസീം മസ്തൂരി വലയ്‌ക്കുള്ളിലാക്കുകയായിരുന്നു. അധികം കഴിയും മുന്നേ ഡച്ച് മൂന്നാം ഗോളും നേടി. 62-ാം മിനിറ്റില്‍ ടിജാനി റെയ്ന്‍ഡേഴ്സിന്റെ ക്രോസില്‍നിന്നു ജാന്‍ പോള്‍ വാന്‍ ഹെക്കെയാണ് ഹെഡ്ഡറിലൂടെ ലക്ഷ്യം കണ്ടത്. കളിയുടെ അവസാന മിനിറ്റുകളില്‍ ഡച്ച് ടീമിന് വീണ്ടും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും കൂടുതല്‍ ഗോള്‍ പിറന്നില്ല. ഇതോടെ 3-1ന്റെ വിജയവുമായി ഡച്ച് നോക്കൗട്ടിലേക്ക് മുന്നേറി.

Tags: FIFA World Cup 2026Netherlands vs tunisia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.