Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2026, 11:46 am IST
in Kerala, News

തിരുവനന്തപുരം: വിവാദമായ കിഫ്ബിയും കിഫ്ബി പദ്ധതികളും കണക്കുകൾ ചേരാതെ ആശയക്കുഴപ്പമുണ്ടാക്കുന്നു. പണിപൂർത്തിയാക്കാതെ അരലക്ഷം കോടിരൂപയോളം മുൻകൂർ നൽകിയതായി നിയമസഭയിൽ ഇന്ന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ പിന്നിൽ കമ്മീഷൻ കൈക്കലാക്കുന്ന ‘ബിനാമി’ സംഘമുണ്ടെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ ഇത് ഏറെ ഗൗരവമുള്ള വെളിപ്പെടുത്തലാണ്. ഈ വിഷയത്തിൽ ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന് എന്തുചെയ്യാനാവുമെന്ന് കണ്ടറിയണം.
മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കിലും അവ്യക്തതകൾ ഏറെയാണ്. കിഫ്ബി പ്രകാരം ഈ സർക്കാർ ഇതുവരെ ഒരു പദ്ധതിയും അനുവദിച്ചിട്ടില്ല. അപ്പോൾ പിണറായി സർക്കാരിന്റെ കാലത്തെ കാര്യമാണ്. എംഎൽഎ: മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ നൽകിയ മറുപടി പ്രകാരം: ഇതുവരെ 1,00,341 കോടിരൂപയുടെ 1240 പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 24,912 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു. 43,936.37 കോടി രൂപയുടെ പദ്ധതികൾ പുരോഗമിച്ചുവരികയാണ്. ഇവയ്‌ക്കായി 42,158.31 കോടി രൂപ നൽകിയിട്ടുള്ളതുമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സമർപ്പിച്ച 198.03 കോടി രൂപയുടെ കിഫ്ബി ബില്ലുകൾ പരിശോധനയിലാണ്. കിഫ്ബിക്കുവേണ്ടി കരാർപണി ചെയ്യുന്നവർക്കു കുടിശിക വരുത്തിയിട്ടുണ്ടോ, ഉണ്ടെങ്കിൽ അത് പദ്ധതി പുരോഗതിയെ ബാധിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം.
മുഖ്യമന്ത്രിയുടെ മറുപടി പ്രകാരം ഒരുലക്ഷം കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതിൽ കാൽ ലക്ഷം കോടിരൂപയോളം വരുന്ന പദ്ധതികളേ പൂർത്തിയാക്കിയിട്ടുള്ളു. അരലക്ഷം കോടിയോളം രൂപ നൽകിയിട്ടുണ്ട്. പിന്നെ എവിടെയാണ് കുടിശിക വരുന്നത് എന്നാണ് ചോദ്യം. പക്ഷേ മുഖ്യമന്ത്രിയുടെ മറുപടിയിൽ, 198 കോടിരൂപയുടെ ബില്ലുകൾ കിട്ടിയിട്ടുണ്ട്, അത് ഉടൻ കൊടുക്കും എന്നാണ് വിവരിക്കുന്നത്.
കിഫ്ബി കരാറുകാർക്ക് ഇപ്പോൾത്തന്നെ കൊടുത്തിരിക്കുന്നത അധിക പണമാണ്. ഒരുലക്ഷം കോടിരൂപയുടെ പദ്ധതികൾക്ക് അരലക്ഷം കൊടുത്തിട്ടും കാൽ ലക്ഷത്തിന്റെ പണിയേ പൂർത്തിയാക്കിയിട്ടുള്ളു. ഇതിൽ ഏതൊക്കെ പദ്ധതികൾ, എത്രകാലം പഴക്കമുള്ളവയാണ് പൂർത്തിയാക്കാത്തതെന്നും മറ്റുമുള്ള കണക്കുകൾ ലഭ്യമല്ല.
ഭരണത്തിൽനിന്നിറങ്ങുമ്പോൾ 4000 കോടി രൂപ ഖജനാവിൽ ബാക്കിയുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന മുൻ സർക്കാർ പദ്ധതി പൂർത്തിയാക്കും മുമ്പ് കരാറുകാർക്ക് അധിക പണം നൽകിയതിന്റെ കണക്കാണ് പുറത്തുവരുന്നത്. സാമ്പത്തിക ധവള പത്രം ഇറക്കി ദനീയ സ്ഥിതി വിവരിച്ച് വി.ഡി. സതീശൻ സർക്കാർ കിഫ്ബിയെ എന്തുചെയ്യുമെന്നത് നിർണ്ണായക വിഷയമാണ്.

Tags: assemblyprojectsKIFBI#HighCourt #NavakeralSurvey #SetBacktoPinarayiGovt. #LEAD#overPaid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖ,നിയമസഭയില്‍ ബിജെപിയുടെ 3 അംഗങ്ങളുടെ സാന്നിധ്യം പുതിയ രാഷ്‌ട്രീയ സാഹചര്യം സൃഷ്ടിച്ചു : ബിജെപി

പുതിയ വാര്‍ത്തകള്‍

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.