Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൊയമ്പെടുത്തപ്പോൾ പ്രോത്സാഹിപ്പിച്ചു , ഇസ്ലാമായി കൂടെയെന്ന് ചോദിച്ചു ; വിവാഹം കഴിക്കാൻ വേണ്ടിയാണ് സത്യസരണിയിൽ പോയി ആയിഷയായത് ; പക്ഷെ അവൻ കാലുമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 09:43 pm IST
in Kerala

കൊച്ചി : കേരള സ്റ്റോറി നുണയാണ്, സംഘി പ്രോപഗണ്ട ആണെന്ന വാദം ഉന്നയിച്ചവർക്ക് മുന്നിൽ താൻ ലൗജിഹാദിൽ കുടുങ്ങി മതം മാറിയതാണെന്ന് തുറന്ന് പറഞ്ഞ് ആയിഷ. ആരിഫ് ഹുസൈൻ തെരുവത്തിന്റെ യൂട്യൂബ് ചാനലിലെ പരിപാടിയ്‌ക്കിടെയാണ് ആയിഷ തന്റെ അവസ്ഥയെ പറ്റി തുറന്ന് പറഞ്ഞത്. ഹിന്ദുവായ പെൺകുട്ടി പ്രണയിച്ച യുവാവും, ജോലി ചെയ്തിരുന്ന കമ്പനി ഉടമസ്ഥരുമാണ് മഞ്ചേരി സത്യസരണിയിൽ യുവതി എത്തിച്ച് മതം മാറ്റിച്ചത്.

മൂന്ന് വർഷം മുൻപാണ് താൻ ഇസ്ലാമിലേയ്‌ക്ക് വന്നതെന്നും , എന്നാൽ തനിക്ക് ആവശ്യമില്ലാത്ത കാര്യമായിരുന്നു ഇതെന്നുമാണ് ആയിഷ പറയുന്നത്. ആരിഫ് ഹുസൈന്റെ വീഡിയോ നേരത്തെ കണ്ടിരുന്നെങ്കിൽ താൻ ഇതിലേയ്‌ക്ക് വരില്ലായിരുന്നു. കൂടെ ഉണ്ടായിരുന്നവർ പറഞ്ഞത് ഇങ്ങനെ ഒന്നും ആയിരുന്നില്ല. ആദ്യം പുറത്തേക്ക് വരുന്നത് ഇവരുടെ ഒക്കെ നല്ല രീതിയിലുള്ള പെരുമാറ്റമാണെന്നും ആയിഷ പറയുന്നു.

‘ ആലുവ മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. മുസ്ലീമിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു അത്. ഒപ്പം ജോലി ചെയ്തവരും മുസ്ലീങ്ങളാണ് . വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം അമ്പലത്തിലൊക്കെ പോകുമായിരുന്നു. പക്ഷെ പിന്നെ ആലോചിച്ചപ്പോ എന്നും പോകാൻ പറ്റുന്നില്ല. അതിനിടെയാണ് ജോലി സ്ഥലത്ത് ഒപ്പമുണ്ടായിരുന്നവർ അഞ്ച് നേരം നിസ്ക്കരിച്ചാൽ സമാധാനം കിട്ടും എന്നൊക്കെ പറഞ്ഞത് .

അവിടെ വച്ച് നൊയമ്പ് പിടിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നവർ പ്രോത്സാഹിപ്പിച്ചു. മുസ്ലീം യുവാവിനെയാണ് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. നിനക്ക് മുസ്ലീമിലേയ്‌ക്ക് വന്ന് കൂടെയെന്ന് അവർ ചോദിച്ചു. അങ്ങനെ അവരാണ് മഞ്ചേരി സത്യസരണിയെ പറ്റി പറയുന്നത്. അങ്ങനെ അവിടെ പോയി. അവിടെ നമുക്ക് പരിചയമില്ലാത്ത കാര്യങ്ങളായിരുന്നു. അവിടെ ഇഷ്ടം പോലെ ആളുകൾ മതം മാറാൻ വരുന്നു. പലരോടും സംസാരിച്ചപ്പോൾ ഒരു കാര്യം മനസിലായി ആരും ഇഷ്ടപ്പെട്ട് വന്നതല്ല, പലരും പ്രേമിച്ചവരെ വിവാഹം കഴിക്കാൻ വന്നതാണ്.

ഹിന്ദുവായ ഞാൻ ഒരു ചോദ്യം ചോദിച്ചാൽ ഉസ്താദ് നമ്മുടെ ഗ്രന്ധങ്ങളെ അടിസ്ഥാനമാക്കി ചോദ്യം ചോദിക്കും . ശിവൻ ആരാണ്, ശിവന് മക്കളുണ്ടോ ,ദൈവത്തിന് മക്കളുണ്ടോ എന്നൊക്കെ ചോദിക്കും . ഭാര്യ കൃഷിയിടം ആണെന്നാണ് അവിടെ ഉസ്താദ് പറയുന്നത്. ചിലർക്കാണെങ്കിൽ മതം മാറി വന്നാൽ വീട് വച്ച് തരാം അങ്ങനെയുള്ള ഓഫറുകളാണ് നൽകുന്നത്. ഒപ്പം ജോലി ചെയ്തിരുന്ന

രണ്ട് മാസത്തെ കോഴ്സ് കഴിഞ്ഞ് മതം മാറി ഇറങ്ങിയപ്പോഴാണ് ഞാൻ സ്നേഹിച്ച യുവാവ് എന്നെ കൈയ്യൊഴിഞ്ഞത്. വീട്ടുകാർ സമ്മതിക്കില്ലെന്നാണ് അയാൾ പറഞ്ഞത്. ഞാൻ ചോദിച്ചു നിങ്ങളുടെ ഇസ്ലാം ഇതാണോ പഠിപ്പിക്കുന്നതെന്ന് . നമ്മൾ ആദ്യം കണ്ട ആൾക്കാരേയല്ല പിന്നെ ഇവർ ‘ എന്നാണ് ആയിഷ തുറന്ന് പറയുന്നത്.

Tags: islam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ ഒരുങ്ങി ഇറാന്‍

India

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

Kerala

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

പുതിയ വാര്‍ത്തകള്‍

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

നീറ്റ് (യുജി) പരീക്ഷാസമയം നീട്ടി, സുഗമമാക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

നൊയമ്പെടുത്തപ്പോൾ പ്രോത്സാഹിപ്പിച്ചു , ഇസ്ലാമായി കൂടെയെന്ന് ചോദിച്ചു ; വിവാഹം കഴിക്കാൻ വേണ്ടിയാണ് സത്യസരണിയിൽ പോയി ആയിഷയായത് ; പക്ഷെ അവൻ കാലുമാറി

കീഴാറ്റൂര്‍ സ്വദേശിനി മരിച്ചത് ഷിഗല്ല മൂലം, പരിശോധനയില്‍ സ്ഥിരീകരണം, ഇന്നു മാത്രം 18 പേര്‍ക്ക് രോഗബാധ

കാപ്പ ചുമത്തിയതിന്റെ രേഖ കാട്ടൂ എന്ന മേയര്‍ രാജേഷിന്റെ ചോദ്യത്തിന് ഇനിയും ഉത്തരമില്ലാതെ രമേശ് ചെന്നിത്തല, മാധ്യമക്കാരും പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.