Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 02:09 pm IST
in Kerala, News

തിരുവനന്തപുരം: ഈ സർക്കാരിനു വേണ്ടി ഗവർണർ നടത്തിയ നയപ്രസംഗം യാഥാർത്ഥ്യബോധത്തോട് പുലബന്ധമില്ലാത്തതാണെന്ന് വി.മുരളീധരൻ (ബിജെപി) നിയമസഭയിൽ പറഞ്ഞു. ഗവർണറുടെ നയപ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ പ്രസംഗത്തിന്റെ തുടക്കത്തിലേ ധനസ്ഥിതി മോശമാണെന്നു പറഞ്ഞു. പിന്നാലെ പ്രഖ്യാപിച്ച പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ല.
നമ്മുടെ രാജ്യം സഹകരണ ഫെഡറലിസം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള രാജ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിക്കുന്ന കാര്യമാണ് രാജ്യത്തിന്റെ വികസനത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന്. 10 വർഷമായി നമ്മുടെ നാട്ടിൽ നടക്കുന്നത കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ അലംഭാവമോ അട്ടിമറിക്കുന്നതിനുള്ള ശ്രമേോ ആണ് കാണുന്നത്. ദേശീയ തലത്തിൽ 81 ശതമാനമാണ് കേന്ദ്രത്തിന്റെ കുടിവെള്ള പദ്ധതികൾ നടപ്പാക്കിയത്. കേരളത്തിൽ 50 ശതമാനം മാത്രമാണ്. പിഎം ശ്രീ പദ്ധതിയുടെ കാര്യം നടപ്പാക്കുന്നത് നയ പ്രസംഗത്തിനെക്കുറിച്ച് പറഞ്ഞിട്ടില്ല.
നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച തീർത്ഥാടന ടൂറിസം പദ്ധതി. അതു നടപ്പാക്കുമെന്ന് പറഞ്ഞത് നല്ലതാണ്. എന്നാൽ ശബരിമലയിലെ ശ്രീകോവിലിൽ നടന്ന സ്വർണ്ണക്കൊള്ള വിഷയത്തിൽ എന്താണ് സർക്കാർ നിലപാട് എന്നു പറഞ്ഞില്ല. ഈ വിഷയത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി പറഞ്ഞതാണ്. ഈ വിഷയത്തിൽ ഉന്നതന്മാർ ഉൾപ്പെട്ടിട്ടുണ്ട്. മുൻ ദേവസ്വം മന്ത്രിമാർ, പ്രസിഡന്റുമാർ ഉൾപ്പെട്ടിട്ടുണ്ട്. എന്താണ് നിലപാടാണോ എന്നറിയാൻ ജനങ്ങൾക്ക് ആഗ്രഹിക്കുന്നു.
ഭാരതാംബയെ പൂജിക്കുന്നതിനെ എതിർക്കുന്നു എന്ന് ഒരു അംഗം ഇവിടെ പറഞ്ഞു. കമ്മ്യൂണിസ്റ്റുകൾ എന്നും എതിർത്തിട്ടുള്ളവരാണ. 1942 ൽ ക്വിറ്റിന്ത്യാ സമരത്തെ എതിർത്തവരാണ് ഇവർ. സുഭാഷ് ചന്ദ്രബോസിനെ ജപ്പാൻകാരുടെ ചെരുപ്പുനക്കി എന്നു വിളിച്ചവരാണിവർ. അതുകൊണ്ട് ഭാരതംബയും ഭാരത് മാതവും ആർഎസ്എസ് സൃഷ്ടിച്ചതല്ല. വന്ദേമാതരം ആർഎസ്എസ് കൊണ്ടുവന്നതല്ല. ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷുകാർക്കെതിരേ നടത്തി പോരാട്ടത്തിന്റെ ഭാഗമായി അന്ന് കൊണ്ടുവന്നതാണ്. അവർ ഈ നിലപാട് മാറ്റിയില്ലെങ്കിൽ ഇപ്പോൾ രാജ്യത്തിന്റെ ഒരു മൂലയിൽ മാത്രം ആയിട്ടും ഈ നിലപാടു മാറ്റിയില്ലെങ്കിൽ നളെ ഇവരെ തൂത്തുകൂട്ടി വലിച്ചെറിയും ഈ രാജ്യത്തെ ജനങ്ങൾ എന്നുകൂടി മുന്നറിയിപ്പു നൽകുകയാണ്, മുരളീധരൻ പറഞ്ഞു.

Tags: #AssemblyKeralam#GovernorVoteofThanksbjp#VMuraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

India

ബിജെപി വിടുന്നുവെന്ന അഭ്യൂഹം തള്ളി അണ്ണാമലൈ; കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക്  അണ്ണാമലൈ ദല്‍ഹിയ്‌ക്ക് തിരിച്ചു 

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.