Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് നേരെ മുട്ടയേറും കല്ലേറും നടന്ന സംഭവം പര്‍വ്വതീകരിച്ച് രാഷ്‌ട്രീയനേട്ടം കൊയ്യാന്‍ മമത ബാനര്‍ജിയുടെ ശ്രമം. ഇതിലൂടെ ബിജെപിയ്‌ക്കെതിരെ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളെയും കണ്ണിചേര‍്ത്ത് സമരം രൂപപ്പെടുത്താനാണ് മമതയുടെ ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 11:57 pm IST
in India

കൊല്‍ക്കൊത്ത: മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് നേരെ മുട്ടയേ.റ് നടന്ന സംഭവം പര്‍വ്വതീകരിച്ച് രാഷ്‌ട്രീയനേട്ടം കൊയ്യാന്‍ മമത ബാനര്‍ജിയുടെ ശ്രമം. എന്നാല്‍ അഭിഷേക് ബാനര്‍ജിയുടെ മൂക്കിന് നിസ്സാരപരിക്ക് മാത്രമേയുള്ളൂവെന്ന് അപ്പോളോ ഹോസ്പിറ്റല്‍ പ്രസ്താവനയിറക്കിയതോടെ ഈ നാടകം പൊളിഞ്ഞു.

അഭിഷേക് ബാനര്‍ജിയുടെ പരിക്കിലൂടെ ബിജെപിയ്‌ക്കെതിരെ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളെയും കണ്ണിചേര‍്ത്ത് സമരം രൂപപ്പെടുത്തി തിരിച്ചുവരവ് നടത്താനായിരുന്നു മമതയുടെ ശ്രമം. എന്നാല്‍ മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജിക്ക് മൂക്കിന് നിസ്സാരപരിക്കേയുള്ളൂവെന്ന് അപ്പോളോ ആശുപത്രി സ്ഥിരീകരിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ബാന്‍ഡേജ് ഇട്ട് തിരിച്ചയയ്‌ക്കുകയും ചെയ്തു. ഇതോടെ അപ്പോളോ ആശുപത്രിക്ക് മുന്‍പില്‍ നിന്ന് കൊണ്ട് തന്റെ മരുമകന് എന്തോ അത്യാപത്ത് സംഭവിച്ചു എന്ന മട്ടില്‍ മമത നടത്താന്‍ ശ്രമിച്ച നാടകങ്ങളെല്ലാം അടപടലം പൊളിഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാര്‍ട്ടിയിലെ പാതി എംഎല്‍എമാരും പല നേതാക്കളും കൊഴിഞ്ഞുപോയതോടെ പരിഭ്രാന്തിയിലാണ് മമത. മാത്രമല്ല, മമത 15 വര്‍ഷം മുന്‍പ് ബംഗാളില്‍ നിന്നും ഓടിച്ച ടാറ്റാ ഗ്രൂപ്പിനെ വീണ്ടും ബംഗാളിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിജെപി സര്‍ക്കാര്‍. ഇതും മമതയെ വിറളി പിടിപ്പിച്ചിട്ടുണ്ട്.

വാസ്തവത്തില്‍ അഭിഷേക് ബാനര്‍ജി ബംഗാളിലെ സോനപൂരില്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തില്‍ പരിക്കേറ്റവരെ കാണാന്‍ വന്നപ്പോള്‍ ജനങ്ങള്‍ തന്നെയാണ് അഭിഷേക് ബാനര്‍ജിയെ തടയുകയും മുട്ടയെറിയാന്‍ നോക്കുകയും ചെയ്തത്. എന്നാല്‍ ഇത് ബിജെപിയ്‌ക്കാര്‍ ചെയ്തു എന്ന് വരുത്താനാണ് മമതയുടെ ശ്രമം. തന്റെ മരുമകനെ ബംഗാറിലെ അപ്പോളോ ആസുപത്രിയില്‍ ചികിത്സിയ്‌ക്കേണ്ടെന്നും ബംഗാളിന് പുറത്തെവിടെയെങ്കിലും ചികിത്സിച്ചാല്‍ മതിയെന്നും പറഞ്ഞ് അപ്പോളോ ആശുപത്രിയില്‍ മമത ബഹളമുണ്ടാക്കുന്ന വീഡിയോകളും പുറത്തുവന്നിരുന്നു. എന്നാല്‍ അഭിഷേക് ബാനര്‍ജിക്ക് കാര്യമായ പരിക്കില്ലെന്നും മൂക്കിന് നിസ്സാരപരിക്ക് മാത്രമാണ് ഉള്ളതെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ അഭിഷേക് ബാനര്‍ജിയുടെ പരിക്ക് പര്‍വ്വതീകരിച്ച് വലുതാക്കാനുള്ള മമതയുടെ ശ്രമം പൊളിഞ്ഞു.

ഈയവസരത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും സിപിഐയേയും മുസ്ലിം പാര്‍ട്ടികളേയും ഒന്നിച്ച് നിര്‍ത്തി അഭിഷേക് ബാനര്‍ജിക്ക് പരിക്കേറ്റ സംഭവത്തെ ബിജെപിയ്‌ക്ക് മേല്‍ അടിച്ചേല്‍പിക്കാനായിരുന്നു മമതയുടെ ശ്രമം. അഭിഷേക് ബാനര്‍ജിയുടെ പരിക്ക് ബിജെപിയുടെ ആക്രമണം മൂലമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സിപിഎമ്മും സിപിഐയും പ്രസ്താവനയിറക്കി പ്രശ്നത്തെ വലുതാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

Tags: Latest newsattack on Abhishek BanerjeebjpTMCINDIA frontAbhishek BanerjeeMamata BanerjeeMamata
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

പുതിയ വാര്‍ത്തകള്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.