Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 01:51 pm IST
in Entertainment

രേണു സുധിയുടെ രോ​ഗ വിവരമാണ് സോഷ്യൽമീഡിയയിലിപ്പോൾ ചർച്ച വിഷയം. താരത്തിന് കാൻസർ സ്ഥിരീകരിച്ചുവെന്നാണ് പ്രചരിക്കുന്നത്. റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയരായ ചില യുട്യൂബേഴ്സാണ് ഇക്കാര്യങ്ങളെല്ലാം പുറത്ത് വിട്ടത്. എന്നാൽ വിഷയത്തിൽ രേണു ഇതുവരെ പ്രതികരിച്ചിട്ടില്ല. രേണുവിന്റെ അസുഖ വിവരം ഒരാഴ്ച മുമ്പ് താൻ അറിഞ്ഞതാണെന്ന് പറയുകയാണിപ്പോൾ യുട്യൂബർ അതുൽ വ്ലോ​ഗ്സ്. ബ്രെസ്റ്റ് കാൻസറിന്റെ സെക്കന്റ് സ്റ്റേജാണ് രേണുവിൽ കണ്ടെത്തിയതെന്നും അതുൽ പറയുന്നു. രേണു സുധിക്ക് കാൻസറാണ്.

ഞാൻ ഇത് അറിഞ്ഞിട്ട് ഒരാഴ്ച‌യ്‌ക്ക് മുകളിലായി. ബ്രെസ്റ്റിലാണ് കാൻസർ. ശത്രുക്കൾക്ക് പോലും ഈ ഒരു അസുഖം വരരുത് എന്നാണ് ആ​ഗ്രഹിക്കുന്നത്. ചെക്ക് ചെയ്ത് ഈ വിവരങ്ങളെല്ലാം അറിഞ്ഞിട്ടും രേണുവിന്റെ പ്രവൃത്തികൾക്ക് ഒരു മാറ്റവുമില്ല. കാണുമ്പോൾ ആ ഒരു കാര്യത്തിൽ രേണുവിനോട് പുച്ഛം തോന്നുന്നു.

കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു… നിന്റെ അവസ്ഥ നിനക്ക് അറിയാമല്ലോ അത് അറിഞ്ഞുവെച്ച് പേക്കൂത്ത് കാണിക്കരുതെന്ന്. അങ്ങനെ ഞാൻ പറഞ്ഞത് അസുഖത്തിന്റെ കാര്യം അപ്പോഴേ എനിക്ക് അറിയാവുന്നതുകൊണ്ടാണ്. രേണുവിന്റെ അസുഖം സെക്കന്റ് സ്റ്റേജിലാണ് എന്നാണ് അറി‍ഞ്ഞത്. ഇത്തരം അസുഖം വന്ന് കഴിഞ്ഞാൽ നമ്മൾ അനുഭവിക്കേണ്ട വേദനകളും യാതനകളും കൂടുതലാണ്. ട്രീറ്റ്മെന്റും കാര്യങ്ങളുമുണ്ട്. ദുബായിൽ വെച്ചാണ് രോ​ഗം കണ്ടെത്തിയത്. എന്തോ ഒരു ട്രീറ്റ്മെന്റിന് പോയപ്പോഴാണ് പരിശോധനയിൽ ഈ വിഷയം കണ്ടത്. ഇങ്ങനൊരു അസുഖം കണ്ടെത്തിയിട്ടും എങ്ങനെ രേണുവിന് കോപ്രായ വീഡിയോകൾ നിരന്തരം ഇടാൻ കഴിയുന്നുവെന്നാണ് ഞാൻ ആലോചിക്കുന്നത്. ഈ അസുഖം ഒരു കർമയാണെന്നോ രേണു ഇത് അർഹിക്കുന്നുവെന്നോ ഞാൻ ഒരിക്കലും പറയില്ല.

കാരണം ആ അസുഖം നമുക്ക് വന്നാലെ അതിന്റെ വേദന മനസിലാകൂ. വൾ​ഗാരിറ്റി നിറ‍ഞ്ഞ വീഡിയോ ഈ ഘട്ടത്തിലും എങ്ങനെ രേണുവിന് പോസ്റ്റ് ചെയ്യാൻ കഴിയുന്നു?. ഇനിയിപ്പോൾ ആളുകൾ രണ്ടായി തിരിയും. ഒന്ന് സഹതാപത്തിന്റെ പേരിലായിരിക്കും. വേറൊന്ന് ഇത് രേണു അർഹിക്കുന്നുവെന്ന തരത്തിലാകും. രേണുവിനെ നല്ലൊരു വിഭാ​ഗം ആളുകൾ വെറുത്ത് കഴിഞ്ഞു. രേണുവിനും കുടുംബത്തിനും കിട്ടിയ വലിയൊരു അടിയാണിത്

പക്ഷെ ഞാൻ ഇതിൽ ഒരിക്കലും സന്തോഷിക്കില്ല. ഈ വീഡിയോ ചെയ്യുന്നില്ലെന്ന് കരുതിയതാണ്. അറിഞ്ഞിട്ടും മിണ്ടാതിരുന്നതാണ്. മെഡിക്കൽ റിപ്പോർട്ടും കാര്യങ്ങളുമൊന്നും ഞാനും കണ്ടിട്ടില്ല. രണ്ട് സോഴ്സിൽ നിന്നാണ് ഈ വിവരങ്ങളെല്ലാം ഞാൻ അറിഞ്ഞത്. രേണുവിന് ഇങ്ങനൊരു അസുഖമുണ്ടെങ്കിൽ അത് മാറട്ടേയെന്ന് ആ​ഗ്രഹിക്കുന്നു

ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ അറിഞ്ഞ വിവരത്തിന്റെ മറ്റ് ചികിത്സയ്‌ക്ക് വേണ്ടിയാണ് രേണു പരുമലയിലെ ആശുപത്രിയിൽ പോയത്. അങ്ങനെയാണ് രോ​ഗ വിവരം പുറത്ത് വരുന്നത്. ഇനിയെങ്കിലും അടങ്ങൂവെന്നാണ് രേണുവിനോട് എനിക്ക് പറയാനുള്ളത്. ജീവിക്കാൻ വേണ്ടിയാണ് ഈ കോപ്രായങ്ങളെല്ലാം കാണിക്കുന്നതെന്നും വന്ന് പറയാൻ നിൽക്കരുത്. ചിലപ്പോൾ അങ്ങനെ വന്ന് പറയാൻ സാധ്യതയുണ്ട്. ജീവിക്കാൻ വേണ്ടിയാണ്, ചികിത്സയ്‌ക്ക് വേണ്ടിയാണ് എന്നൊക്കെ പറഞ്ഞ് കളയും. പക്ഷെ ഒരാഴ്ച മുമ്പാണ് രേണു ഇതെല്ലാം അറിഞ്ഞത്. അതുകൊണ്ട് ജീവിക്കാൻ വേണ്ടിയാണ് കോലം കെട്ടുന്നതെന്ന നാടകവുമായി വരരുത്. കാരണം ജീവിക്കാൻ ഒരുപാട് വഴികളുണ്ട്. ദുബായിലെ ബാറുകളിൽ പോയി കുടിച്ച് കൂത്താടി നടടക്കുന്ന ഒരു രേണു സുധിയുണ്ട്. അതൊക്കെ എനിക്ക് അറിയാം.

ഇനിയെങ്കിലും നന്നാകാൻ നോക്കൂ. ആ മക്കൾക്ക് കൂടി ചീത്തപേരുണ്ടാക്കരുത്. കുറേ പണം ഉണ്ടാക്കിയതുകൊണ്ട് ജീവിതമാവില്ല എന്നും അതുൽ വ്ലോ​ഗ്സ് പറഞ്ഞു. രേണുവിന്റെ ദുബായ് യാത്ര വലിയ വിവാദമായ ഒന്ന് കൂടിയായിരുന്നു. സ്വർണകടത്തുകാരുടെ കാരിയറാണ് രേണു എന്ന് വരെ ആരോപണം ഉയർന്നിരുന്നു

Tags: keralamBig Bossbreast cancerLatest newsRenu Sudhicine art
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

India

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.