Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 08:51 pm IST
in India

ന്യൂഡൽഹി : കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോർവേ സന്ദർശിച്ചത് . ഈ സന്ദർശനവേളയിൽ ഹെല്ലെ ലിങ് എന്ന നോർവീജിയൻ പത്രപ്രവർത്തക മോദിയോട് ചോദ്യമുന്നയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിലെ ഇടത്-ജിഹാദി സംഘങ്ങൾ പ്രചരിപ്പിക്കുന്നത് . അധികം പ്രശസ്തമല്ലാത്ത നോർവീജിയൻ മാധ്യമ സ്ഥാപനമായ ഡാഗ്‌സാവിസെൻ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പത്രപ്രവർത്തകയാണ് ഹെല്ലെ ലിങ് .

നോർവേ പ്രധാനമന്ത്രിയും, മോദിയും പങ്കെടുത്ത പ്രത്യേക പരിപാടിക്ക് ചോദ്യോത്തര സെഷൻ നിശ്ചയിച്ചിരുന്നില്ല.എന്നിട്ടും മോദി തന്റെ പ്രസ്താവനയ്‌ക്ക് ശേഷം വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ, ഹെല്ലെ ലിങ് ‘ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നിങ്ങൾ എന്തുകൊണ്ട് ഉത്തരം നൽകുന്നില്ല ‘ എന്ന ചോദ്യവുമായി എത്തി. ചോദ്യോത്തര സെഷൻ ഇല്ലാത്ത കൊണ്ട് തന്നെ മോദി നടന്ന് നീങ്ങി . ഇത് തന്നെയായിരുന്നു ലിങ് ഉദ്ദേശിച്ചതും.

മോദി നോർവേയിൽ എത്തുന്നതിന് മുൻപ് ലിങ് ജോലി ചെയ്യുന്ന ഡാഗ്‌സാവിസെൻ ഇന്ത്യയെ പറ്റി സ്പെഷ്യൽ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു . ഇതിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള പാതയിലാണെങ്കിലും, അതിന്റെ ജനാധിപത്യ നില “ദുർബലപ്പെടുകയാണ്” എന്നാണ് പറഞ്ഞിരുന്നത്. സാമ്പത്തിക പുരോഗതി എടുത്തുകാണിച്ചുകൊണ്ടാണ് റിപ്പോർട്ട് ആരംഭിക്കുന്നത്, എന്നാൽ ക്രമേണ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിലെ പോരായ്‌മകൾ , ഹിന്ദുത്വ പ്രത്യയശാസ്ത്രം എന്നിവയിലേയ്‌ക്കാണ് റിപ്പോർട്ട് കടക്കുന്നത്.

ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരായ വിവേചനം വർദ്ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു . 2014-ൽ പ്രധാനമന്ത്രി മോദി അധികാരത്തിൽ വന്നതിനുശേഷം നിരവധി അന്താരാഷ്‌ട്ര, പ്രാദേശിക ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകൾ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന അതേ നുണ വിവരണമാണിത്. ഇന്ത്യയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടുമ്പോൾ നോർവേ ഈ വിഷയങ്ങൾ അവഗണിക്കരുതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെയായിരുന്നു ലിങിന്റെ കരുതിക്കൂട്ടിയുള്ള ചോദ്യവും.

ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ വിവിധ ഇന്ത്യൻ ഇടതുപക്ഷ-ലിബറൽ ഗ്രൂപ്പുകൾ അവരെ സോഷ്യൽ മീഡിയയിൽ ‘പുതിയ ഹീറോ’ ആയി ചിത്രീകരിക്കാൻ തുടങ്ങി. ലിങിന്റെ എക്സ് അക്കൗണ്ടിലെ ‘ഫോളോവിംഗ്’ ലിസ്റ്റിൽ ഉൾപ്പെടുന്നതും ഇന്ത്യയിലെ ഇടത് ആക്ടിവിസ്റ്റുകളും, രാജ്യവിരുദ്ധരും തന്നെ . ദി വയർ പത്രപ്രവർത്തക ശിവാംഗി ദേശ്വാൾ, സ്വയം പ്രഖ്യാപിത പത്രപ്രവർത്തക റാണ അയ്യൂബ്, യുഎസ് ആസ്ഥാനമായുള്ള വിവാദ ഇന്ത്യാ വിരുദ്ധ പത്രപ്രവർത്തക ലോറ ലൂമറും ഇതിലുണ്ട്.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയും ഈ വീഡിയോ പങ്ക് വച്ചു . ‘ഇടതുപക്ഷ-ലിബറൽ സംഘത്തിന്റെ’ പിന്തുണയും ലഭിച്ചു ലിങിന് ലഭിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയെ കൂടാതെ, നിരവധി പ്രതിപക്ഷ നേതാക്കളും, പ്രചാരകരും, യൂട്യൂബർമാർ, ചരിത്രകാരന്മാർ എന്ന് വിളിക്കപ്പെടുന്നവരും, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ പ്രശസ്തരായ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഹെലെ ലിങിനെ പിന്തുണച്ച് രംഗത്തെത്തി.

വിദേശ കാര്യമന്ത്രാലയം നോർവേയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലിങ് ഉന്നയിച്ച ചോദ്യം ലോകം ഇന്ത്യയെ എന്തിന് വിശ്വസിക്കണം എന്നതായിരുന്നു. ഇതിന് ഇന്ത്യയുടെ ഭരണഘടനാ ചട്ടക്കൂടിനെക്കുറിച്ചും ജനാധിപത്യ പാരമ്പര്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ മറുപടി നൽകാൻ തുടങ്ങിയപ്പോഴേക്കും ലിങ് മുറി വിട്ടുപോയിരുന്നു

അതുകൊണ്ട് തന്നെ വിദേശ മണ്ണിൽ പ്രധാനമന്ത്രി മോദിയുടെയും ഇന്ത്യയുടെയും പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുൻകൂട്ടി തയ്യാറാക്കിയ ശ്രമമാണിതെന്നാണ് റിപ്പോർട്ട് .

 

 

Tags: rahul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചിലർ അശുഭ വിശ്വാസികൾ, അവർ ആത്മനിർഭരതയെ ആക്ഷേപിക്കും; രാഹുലിന് എതിരേ മോദി

India

ഭാര്യ രോഗിയായാൽ ഭർത്താവിന് പുനർവിവാഹം ചെയ്യാൻ അനുവാദം വേണമെന്ന് കോൺഗ്രസ് ; രണ്ടാം കല്യാണമല്ല , ഭാര്യയെ ചികിത്സിക്കുകയാണ് വേണ്ടതെന്ന് ഹിമന്ത ശർമ്മ

India

രാഹുൽ ചേരാൻ ആഗ്രഹിച്ചു , പിന്നാലെ ദീപകിന്റെ ജിം പൂട്ടുന്നു ; കെട്ടിടം ഒഴിയാൻ നോട്ടീസ് ; ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടിയ ദീപക് ഇരവാദവുമായി രംഗത്ത്

India

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

India

ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച ജേർണലിസ്റ്റ് ഹെല്ലെ ലിങ് രാഹുലിനെ അഭിമുഖം ചെയ്യാൻ ഒരുങ്ങുന്നു ; അറിയേണ്ടത് മോദിയെ കുറിച്ച്

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.