Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ? തീരുമാനം നിങ്ങളുടേത്‘: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 03:37 pm IST
in India

ന്യൂഡൽഹി : പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി . തീവ്രവാദം തുടർന്നാൽ ഭൂപടത്തിന്റെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്നത് പാകിസ്ഥാൻ തന്നെ തീരുമാനിക്കേണ്ടിവരുമെന്നാണ് ഉപേന്ദ്ര ദ്വിവേദിയുടെ മുന്നറിയിപ്പ്.

പാകിസ്ഥാൻ തീവ്രവാദികളെ സംരക്ഷിക്കുകയും, ഇന്ത്യയ്‌ക്കെതിരെ നീങ്ങുകയും ചെയ്താൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ദ്വിവേദി വ്യക്തമാക്കിയിരിക്കുന്നത് . ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഈ പ്രസ്താവന. മനേക്ഷാ സെന്ററിൽ ‘ആർമി സംവാദ്’ പരിപാടിയിൽ സംസാരിക്കവേ, പാകിസ്ഥാൻ നയങ്ങളിൽ മാറ്റം വരുത്തണമെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

വീണ്ടും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചാൽ കഴിഞ്ഞ വർഷത്തെ ഓപ്പറേഷൻ സിന്ദൂരിന് തുല്യമായോ അതിലും ശക്തിയോടെയോ ഇന്ത്യൻ സേന പ്രതികരിക്കുമെന്നാണ് ഉപേന്ദ്ര ദ്വിവേദി പറയുന്നത് . ഇന്ത്യ തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ മുന്നറിയിപ്പാണ് ഈ സന്ദേശം പാകിസ്ഥാന് നൽകുന്നത്.

കഴിഞ്ഞ വർഷം മെയ് 7 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്ഥാൻ, പാക് അധീന കാശ്മീർ (PoK) എന്നിവിടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സൈന്യം കൃത്യമായ ആക്രമണം നടത്തി. നിരവധി തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിച്ചു. പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെയും ആക്രമണങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ഓരോ ആക്രമണത്തിനും തകർപ്പൻ തിരിച്ചടി നൽകി. ഇരുപക്ഷവും തമ്മിൽ കരാറിലെത്തിയതിനെത്തുടർന്ന് മെയ് 10 ന് ആക്രമണങ്ങൾക്ക് അവസാനമായി . ഇന്ത്യയുടെ ഭീകരവിരുദ്ധ നയത്തിന്റെ ശക്തമായ തെളിവായി ഓപ്പറേഷൻ സിന്ദൂരിനെ കണക്കാക്കുന്നു.

സമാധാനത്തിന്റെയും വികസനത്തിന്റെയും പാത തിരഞ്ഞെടുക്കണോ അതോ ഭീകരതയെ പിന്തുണയ്‌ക്കുന്നത് തുടരണോ എന്ന് വ്യക്തമായി തീരുമാനിക്കണമെന്ന് തന്നെയാണ് ദ്വിവേദിയുടെ നിലവിലെ പ്രസ്താവന സൂചിപ്പിക്കുന്നത്.

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും, പാകിസ്ഥാൻ തീവ്രവാദം വളർത്തുന്നത് തുടർന്നാൽ, കർശന നടപടിയെടുക്കാൻ ഇന്ത്യ മടിക്കില്ലെന്നും കരസേനാ മേധാവി വ്യക്തമാക്കുന്നു. പാകിസ്ഥാനോട് മാത്രമല്ല, മുഴുവൻ ആഗോള സമൂഹത്തോടുമുള്ള ഇന്ത്യയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രഖ്യാപനമാണ് ഈ സന്ദേശം

ഇന്ത്യൻ സൈന്യം ഇപ്പോൾ പൂർണ്ണമായും സജ്ജമാണ്. ഇത്തരമൊരു സാഹചര്യം ആവർത്തിച്ചാൽ, സൈന്യം മുമ്പത്തേക്കാൾ കൂടുതൽ കാര്യക്ഷമതയോടെയും വേഗതയോടെയും പ്രതികരിക്കുമെന്ന് കരസേനാ മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. ഏത് വെല്ലുവിളിയെയും നേരിടാൻ സൈന്യം പൂർണ്ണമായും സജ്ജമാണ്. ഇന്ത്യയുടെ നിലപാട് ഇപ്പോൾ മുമ്പെന്നത്തേക്കാളും ശക്തമാണ്. ഭീകരതയെ വളർത്തുന്ന ഏതൊരു രാജ്യത്തിനും ഇന്ത്യ – സാമ്പത്തിക, നയതന്ത്ര, സൈനിക മേഖലകളിൽ തിരിച്ചടി നൽകിയിരിക്കും എന്നും ഉപേന്ദ്രദ്വിവേദി വ്യക്തമാക്കുന്നുണ്ട്.

Tags: pakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ അതിര്‍ത്തികളെ അടുത്ത് നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ അയച്ച ആറ് ബഹിരാകാശ ഉപഗ്രഹങ്ങള്‍ (ഇടത്ത്)
India

ഇന്ത്യയുടെ ഭൗമോപരിതലത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന ആറ് ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ ചൈന

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു

India

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

World

വിശുദ്ധ റമദാൻ മാസത്തിലാണ് പാകിസ്ഥാൻ അഫ്ഗാൻ ജനതയെ കൊന്നൊടുക്കിയത്, സൈനിക നടപടിയായി ചിത്രീകരിച്ചാലും ഇവർ കുറ്റവാളികൾ; പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

പുതിയ വാര്‍ത്തകള്‍

എന്റെ സുഹൃത്തായ നരേന്ദ്ര….ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിയായ നേട്ടത്തിന് അഭിനന്ദനം: ബെഞ്ചമിന്‍ നെതന്യാഹു

രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാര്‍ട്ടിയിലേക്ക്

അതിര്‍ത്തി പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ 23000 കോടി രൂപയ്‌ക്ക് കെ.9 വജ്ര പീരങ്കിത്തോക്ക് വാങ്ങുന്നു.

മാധവിക്കുട്ടിയെ മതം മാറ്റാന്‍ വാങ്ങിയത് 20 കോടി, ആ നടിക്ക് മതം മാറാന്‍ കിട്ടയ ഓഫര്‍ 100 കോടിയുടേതെന്ന് വിജി തമ്പി

കോടികളുടെ സ്വത്ത് തട്ടാൻ 27 കാരനെ ഇസ്ലാമാക്കി  ; രഹസ്യമായി നിക്കാഹ് ചെയ്തു : വധു ചാന്ദ്നി ഖുറേഷിയെയും , പിതാവിനെയും അറസ്റ്റ് ചെയ്ത് യുപി പൊലീസ്

40000 കോടി ചെലവില്‍ ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് നേരിട്ട് 2,000 കിലോമീറ്റർ പൈപ്പ്‌ലൈൻ…പ്രതിദിനം 3.1 കോടി ക്യുബിക് മീറ്റർ ഗ്യാസ് ഇന്ത്യയിലേക്ക്

റഹിം സൂക്ഷിച്ചോ നിങ്ങള്‍ ചെവിയില്‍ തെറിവിളിച്ച് ഓടിച്ച പ്രൊഫ. വിജയലക്ഷ്മി മടങ്ങിവന്നിട്ടുണ്ട്…റഹിമിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

അദാനിയ്‌ക്ക് വേണ്ടിയാണ് മോദി നോർവേ സർക്കാരിനെ കണ്ടതെന്ന പ്രചാരണവുമായി രാഹുൽ : നുണപ്രചാരണം പൊളിച്ചടുക്കി നോർവീജിയൻ പത്രപ്രവർത്തക ഹെല്ല ലിങ്

അറബ് ലോകത്തും യോഗ ചെയ്യാനൊരുങ്ങി ജനസാഗരം : റിയാദിൽ യോഗ ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ്…അനാശാസ്യം നടക്കുന്ന പബ്ബില്‍ സാദാവേഷത്തില്‍ കടന്നു ചെന്നു, പുലര്‍ച്ചെ റെയ്ഡ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.