Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 08:02 am IST
in India
അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് രഥിന്റെ കാര്‍ തടഞ്ഞ് അദ്ദേഹത്തെ വകവരുത്തിയത് വളരെ ആസൂത്രിതമായി. വ്യാജനമ്പര്‍ പ്ലേറ്റുള്ള കാറില്‍ എത്തിയവര്‍ ആദ്യം അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞു. വഴിക്ക് കുറുകെയിടുകയായിരുന്നു. പൊടുന്നനെ ബൈക്കില്‍ എത്തിയവര്‍ അടുത്തെത്തി ചന്ദ്രനാഥിന്റെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. മൂന്നു തവണയാണ് വെടിവച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ ദോള്‍ത്താലയിലെ മധ്യംഗ്രാമില്‍ വച്ചായിരുന്നു സംഭവം. വെടിവെച്ച ശേഷം കാറിലുണ്ടായിരുന്നവര്‍ വാഹനം അവിടെ ഉപേക്ഷിച്ച് അക്രമികള്‍ക്ക് ഒപ്പം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

മൂന്നു വെടിയുണ്ടകള്‍ നെഞ്ചിലേറ്റു, അതിലൊന്ന് ഹൃദയം തുളച്ചു. ആശുപത്രിയില്‍ എത്തും മുന്‍പു തന്നെ ആള്‍ മരിച്ചിരുന്നു. ഡോക്ടര്‍ പറഞ്ഞു. അക്രമികള്‍ പ്രൊഫഷണല്‍ കൊലയാളികളാണെന്ന് സംശയമുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമി കാറിനടുത്തെത്തി പോയന്റ് ബ്ലാങ്കിലാണ് വെടിവെച്ചത്. പത്തരയ്‌ക്കും 11നും ഇടയ്‌ക്കാണ് സംഭവം. സാക്ഷി തുടര്‍ന്നു. ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. മറ്റ് മൂന്നു ബൈക്കുകളിലും അക്രമികള്‍ ഉണ്ടായിരുന്നു.

കാര്‍ കസ്റ്റഡിയില്‍, തോക്കും മുന്തിയ ഇനം

ചന്ദ്രനാഥിന്റെ വാഹനം തടഞ്ഞ കാര്‍ കസ്റ്റഡിയില്‍ എടുത്തതായി ഡിജിപി സിദ്ധനാഥ് ഗുപ്ത പറഞ്ഞു. നമ്പര്‍ പ്ലേറ്റ് വ്യാജമായിരുന്നു. കാറിന്റെ ഷാസി നമ്പറിലും കൃത്രിമം കാണിച്ചതായി സംശയമുണ്ട്. വളരെ മികച്ചതരം തോക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. സാധാരണ ക്രിമിനലുകള്‍ ഉപയോഗിക്കുന്നവയല്ല ഇത്. ഗ്‌ളോക്ക് 47 എക്‌സ് എന്ന തോക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് സംശയം. കാലിയായ കാട്രിഡ്ജുകള്‍ കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

മുക്കാല്‍ മണിക്കൂര്‍ കാത്തുനിന്നു

കൊലയാളികള്‍ സംഭവ സ്ഥലത്ത് 45 മിനിറ്റോളം കാത്തു നിന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എംഎല്‍എയുടെ ചിഹ്നം പതിപ്പിച്ച സ്‌കോര്‍പ്പിയോ എസ്‌യുവിയിലാണ് ചന്ദ്രനാഥ് വസതിയിലേക്ക് പോയിരുന്നത്.
നിരപരാധിയായ മനുഷ്യനെ കൊന്നത് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി നേതാക്കളായ ദേവഭാസ് മണ്ഡല്‍, നിഖില്‍ പ്രസൂണ്‍ എന്നിവര്‍ പറഞ്ഞു.

വ്യോമസേനയില്‍ നിന്ന് സുവേന്ദുവിന്റെ ഹൃദയത്തിലക്ക്

മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥ് എന്ന നാല്പത്തൊന്നുകാരന്‍. പൂര്‍വ മേദിനിപ്പൂരിലെ ചാന്ദിപ്പൂര്‍ സ്വദേശിയാണ്. മൃദു ഭാഷി, എന്നും ജനശ്രദ്ധയില്‍ നിന്നകന്നു നിന്നു. ആധ്യാത്മിക ജീവിതം ആഗ്രഹിച്ച് രാമകൃഷ്ണ മിഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നെയാണ് വ്യോമസേനയില്‍ ചേര്‍ന്നത്.
കാലങ്ങളായി സുവേന്ദുവുമായി വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. തൃണമൂലില്‍ നിന്ന് സുവേന്ദുവിനൊപ്പമാണ് ബിജെപിയില്‍ എത്തിയതും. അമ്മ ഹസി രഥ് മുന്‍പ് തൃണമൂലിന്റെ പഞ്ചായത്തംഗമായിരുന്നു.

ക്രമസമാധനം തകര്‍ന്നു: ബിജെപി, സിപിഎം അപലപിച്ചു

ചന്ദ്രനാഥിന്റെയടക്കമുള്ള അരുംകൊലകളും അക്രമങ്ങളും ബംഗാളിലെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നതിന്റെ ഉദാഹരണമാണെന്ന് ബിജെപി. കൊലയാളികളെ വേഗം കണ്ടെത്തി നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം, ബിജെപി ആവശ്യപ്പെട്ടു.

ചന്ദ്രനാഥിന്റെ അടക്കമുള്ള അരുംകൊലകളെ സിപിഎം അപലപിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണം, പാര്‍ട്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Tags: crimeWest BengalTrinamool attackChandranath rath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Kerala

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

Kerala

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

Kerala

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.