Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2026, 11:55 am IST
in Kerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം. ജനങ്ങളുടെ മനസറിഞ്ഞ് പ്രവര്‍ത്തിച്ചില്ല. ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി. കണ്ണൂരില്‍ പോലും ജില്ലാ, പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം മാനിച്ചില്ല. സ്വജനപക്ഷപാതം എല്ലാ തലത്തിലും ഉണ്ടായി. കണ്ണൂരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്തതും തിരിച്ചടിയുടെ ആഘാതം കൂട്ടിയെന്നും വിമര്‍ശനം. ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയുടെ വളര്‍ച്ച തടുക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.

കണ്ണൂരില്‍ ഉള്‍പ്പെടെ നേതൃത്വം ഇടപെടേണ്ട പ്രശ്‌നങ്ങളില്‍ പരിഹാരം ഉണ്ടാക്കുകയോ ബദല്‍ നിര്‍ദേശങ്ങള്‍ നല്‍കുകയോ ചെയ്തില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. സ്ഥാനാര്‍ത്ഥി നിര്‍ണയം പലയിടത്തും പാളി. ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും മനസ് അറിയുന്നതില്‍ പരാജയമുണ്ടായി. ഏതാനും ചില നേതാക്കളെ മാത്രം വിശ്വാസത്തിലെടുത്തത് വലിയൊരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നും മാനസികമായി അകറ്റി. കണ്ണൂരില്‍ വിവിധ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന പരാതികളില്‍ നേതൃത്വം ഇടപെട്ടില്ല. സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം കൃത്യമായിതേടിയില്ല. എതിര്‍ശബ്ദങ്ങളെ കാര്യമാക്കാതെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം തിരിച്ചടിയായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണം തടുക്കാന്‍ നേതൃത്വം ശ്രമിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

കൂടാതെ ജനമനസിന്റെ അടിയൊഴുക്കുകള്‍ തിരിച്ചറിയുന്നതില്‍ പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഒരുവിഭാഗം പറഞ്ഞു. ജനങ്ങളുടെ ചിന്തയും മനസും അഭിപ്രായവും സ്വരൂപിക്കുന്നതില്‍ വീഴ്ച പറ്റി. താഴേത്തട്ടിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വിലയിരുത്താനായില്ല. ബിജെപിയുടെ വളര്‍ച്ചയും യോഗത്തില്‍ ചര്‍ച്ചയായി. ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയുടെ വളര്‍ച്ച തടുക്കാനാകില്ലെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടി. പിന്നാലെയാണ് പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം വേണമെന്ന ആവശ്യം ഉയര്‍ന്നത്. പാര്‍ട്ടിയിലെ കീഴ്ഘടകത്തിലെ ഓരോ പ്രവര്‍ത്തകനെയും കേള്‍ക്കണമെന്നും അവരുടെ അഭിപ്രായം രേഖപ്പെടുത്തി മേല്‍ഘടകങ്ങളില്‍ കൃത്യമായി ചര്‍ച്ചചെയ്യണമെന്നുമുള്ള നിര്‍ദ്ദേശം ഉയര്‍ന്നു. തുടര്‍ന്നാണ് ബ്രാഞ്ച് തലത്തില്‍ പരാജയകാരണം ചര്‍ച്ചചെയ്യാനും നിര്‍ഭയവും സ്വതന്ത്രവുമായി അഭിപ്രായം പറയാന്‍ അനുവദിക്കാനും യോഗം തീരുമാനിച്ചത്.

അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാതെ പിണറായി വിജയന്‍ മൗനം തുടര്‍ന്നുവെന്നാണ് സൂചന. പ്രതിപക്ഷ നേതാവിനെ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം തീരുമാനിക്കാമെന്നാണ് നിലവിലെ ധാരണ. ഇന്നലെ രാത്രി വൈകിയും യോഗം തുടര്‍ന്നു.

 

Tags: Bjp KeralaCPM KeralaKerala assembly election 2026CPM state secretariat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

Article

അവിടുത്തെപ്പോലെ ഇവിടെയും

Editorial

സിപിഎമ്മിന്റേത് കട്ടപിടിച്ച കാപട്യം

പുതിയ വാര്‍ത്തകള്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.