Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 06:46 am IST
in Kerala, India

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശം തേടി ഹര്‍ജി നല്‍കിയ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. നിങ്ങളാരാണ്? നിങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള താത്പര്യമെന്താണ്? ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ബി.വി. നാഗരത്‌ന ചോദിച്ചു. ഞങ്ങള്‍ വിശ്വാസികളാണെന്ന് സംഘടനയ്‌ക്കായി ഹാജരായ അഭിഭാഷക പറഞ്ഞപ്പോള്‍ നിങ്ങള്‍ രാജ്യത്തെ പ്രധാന പൂജാരിയാണോയെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. നിങ്ങള്‍ക്കെന്താണ് പ്രശ്‌നം? നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്ക്, ജസ്റ്റിസ് ബി.വി. നാഗരത്‌ന പറഞ്ഞു.

യുവതികളുടെ പ്രവേശനം അയ്യപ്പനിഷ്ടമല്ലെന്ന് തന്ത്രി മുമ്പു പറഞ്ഞിരുന്നതിനെ സംഘടനയുടെ അഭിഭാഷക ചോദ്യം ചെയ്തു. ഇതല്ല വിശ്വാസം, ഇതായിരിക്കില്ല വിശ്വാസം, അഭിഭാഷക പറഞ്ഞു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഇക്കാര്യത്തില്‍ അഭിഭാഷക സംഘടനയ്‌ക്ക് എന്താണു താത്പര്യം? അഭിഭാഷക സംഘടനയ്‌ക്ക് എന്താ മത വിശ്വാസമുണ്ടോ?, കോടതി ആരാഞ്ഞു.

ഞാന്‍ യുവതിയാണ്, ഹിന്ദുവാണ്, എന്റെ സ്ത്രീത്വ
െത്തയാണ് ആക്രമിച്ചത്, നിങ്ങള്‍ യുവതികളുടെ പ്രവേശം ഇഷ്ടമല്ലെന്ന വാക്കുകള്‍ അയ്യപ്പന്റെ വായിലേക്ക് തിരുകുകയാണെന്നായിരുന്നു അഭിഭാഷക സംഘടനയുടെ മറുപടി.

യുവ അഭിഭാഷക സംഘടനയ്‌ക്കു വേറൊരു പരിപാടിയുമില്ലേ?, കോടതി അപ്പോള്‍ ചോദിച്ചു. അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുകൂടെ? നിങ്ങളുടേത് രജിസ്‌ട്രേഷനുള്ള സംഘടനയാണോ? ഹര്‍ജിയില്‍ പ്രസിഡന്റ് ഒപ്പിട്ടിട്ടുണ്ടോ? ഹര്‍ജി നല്‍കാന്‍ പ്രമേയം പാസാക്കിയിട്ടുണ്ടോ?, ജസ്റ്റിസ് അരവിന്ദ കുമാറും ജസ്റ്റിസ് നാഗരത്‌നയും ചോദിച്ചു. പ്രസിഡന്റിന്റെ പേരെന്താ?, ജസ്റ്റിസ് അരവിന്ദകുമാര്‍ ആരാഞ്ഞു. നൗഷാദ് അലിയാണെന്ന് അഭിഭാഷക പ്രതികരിച്ചു. അദ്ദേഹം ഒരു വിശ്വാസിയാണോ? ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. പ്രമേയം പാസാക്കിയോ? അദ്ദേഹം അതില്‍ ഒപ്പിട്ടിട്ടുണ്ടോ? ജഡ്ജി ആവര്‍ത്തിച്ചു. അദ്ദേഹത്തിനു ഭീഷണിയുണ്ടായിരുന്നെന്നായിരുന്നു അഭിഭാഷകയുടെ മറുപടി. രജിസ്റ്റര്‍ ചെയ്ത സംഘടനയാണെന്ന് അഭിഭാഷക പറഞ്ഞു. എന്നാല്‍ പ്രമേയം പാസാക്കിയിട്ടില്ല.
ഇത്തരം കേസുമായി അഭിഭാഷക സംഘടന സുപ്രീം കോടതിയില്‍ വന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ജസ്റ്റിസ് സുന്ദരേഷ് പറഞ്ഞു. ഏഴു വിഷയങ്ങളാണ് കോടതി പരിഗണിക്കുന്നത്. അതില്‍ എന്താണു പറയാനുള്ളത്. അവയില്‍ ഒന്നില്‍ നിലപാടു പറയൂ. നിയമ പ്രശ്‌നങ്ങളിലേക്കു കടക്കൂ, ജസ്റ്റിസ് സുന്ദരേഷ് തുടര്‍ന്നു.

വിശ്വാസമില്ലാത്തവര്‍ക്കും ആചാരങ്ങള്‍ പാലിച്ച് ക്ഷേത്രങ്ങളില്‍ കടക്കാം, വ്യക്തിയുെട മത സ്വാതന്ത്ര്യം അതതു മതങ്ങളില്‍ മാത്രം ഒതുങ്ങണമെന്ന് ഭരണഘടന പറയുന്നില്ല തുടങ്ങിയ തരത്തിലുള്ള വാദങ്ങളിലേക്ക് അഭിഭാഷക കടന്നപ്പോള്‍ കോടതി ഇടപെട്ടു. ഇതു ഗുരുതരമാണ്. വിശ്വാസികള്‍ എല്ലാക്കാര്യങ്ങളും പാലിച്ച് ക്ഷേത്രത്തില്‍ പോകുമ്പോള്‍, നിയമങ്ങളെല്ലാം ലംഘിക്കണമെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നത് അനുവദിക്കാനാകില്ല, ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

ഞങ്ങള്‍ അന്ധവിശ്വാസികളല്ല. മൂര്‍ത്തിയില്‍ വിശ്വാസമില്ലാത്തവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസിയേയല്ല, ജസ്റ്റിസ് തുടര്‍ന്നു.

Tags: SABARIMALAശബരിമല യുവതീ പ്രവേശംChief Justice Suryakant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി

Kerala

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.