Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 06:46 am IST
in Kerala, India

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശം തേടി ഹര്‍ജി നല്‍കിയ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. നിങ്ങളാരാണ്? നിങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള താത്പര്യമെന്താണ്? ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ബി.വി. നാഗരത്‌ന ചോദിച്ചു. ഞങ്ങള്‍ വിശ്വാസികളാണെന്ന് സംഘടനയ്‌ക്കായി ഹാജരായ അഭിഭാഷക പറഞ്ഞപ്പോള്‍ നിങ്ങള്‍ രാജ്യത്തെ പ്രധാന പൂജാരിയാണോയെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. നിങ്ങള്‍ക്കെന്താണ് പ്രശ്‌നം? നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്ക്, ജസ്റ്റിസ് ബി.വി. നാഗരത്‌ന പറഞ്ഞു.

യുവതികളുടെ പ്രവേശനം അയ്യപ്പനിഷ്ടമല്ലെന്ന് തന്ത്രി മുമ്പു പറഞ്ഞിരുന്നതിനെ സംഘടനയുടെ അഭിഭാഷക ചോദ്യം ചെയ്തു. ഇതല്ല വിശ്വാസം, ഇതായിരിക്കില്ല വിശ്വാസം, അഭിഭാഷക പറഞ്ഞു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഇക്കാര്യത്തില്‍ അഭിഭാഷക സംഘടനയ്‌ക്ക് എന്താണു താത്പര്യം? അഭിഭാഷക സംഘടനയ്‌ക്ക് എന്താ മത വിശ്വാസമുണ്ടോ?, കോടതി ആരാഞ്ഞു.

ഞാന്‍ യുവതിയാണ്, ഹിന്ദുവാണ്, എന്റെ സ്ത്രീത്വ
െത്തയാണ് ആക്രമിച്ചത്, നിങ്ങള്‍ യുവതികളുടെ പ്രവേശം ഇഷ്ടമല്ലെന്ന വാക്കുകള്‍ അയ്യപ്പന്റെ വായിലേക്ക് തിരുകുകയാണെന്നായിരുന്നു അഭിഭാഷക സംഘടനയുടെ മറുപടി.

യുവ അഭിഭാഷക സംഘടനയ്‌ക്കു വേറൊരു പരിപാടിയുമില്ലേ?, കോടതി അപ്പോള്‍ ചോദിച്ചു. അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുകൂടെ? നിങ്ങളുടേത് രജിസ്‌ട്രേഷനുള്ള സംഘടനയാണോ? ഹര്‍ജിയില്‍ പ്രസിഡന്റ് ഒപ്പിട്ടിട്ടുണ്ടോ? ഹര്‍ജി നല്‍കാന്‍ പ്രമേയം പാസാക്കിയിട്ടുണ്ടോ?, ജസ്റ്റിസ് അരവിന്ദ കുമാറും ജസ്റ്റിസ് നാഗരത്‌നയും ചോദിച്ചു. പ്രസിഡന്റിന്റെ പേരെന്താ?, ജസ്റ്റിസ് അരവിന്ദകുമാര്‍ ആരാഞ്ഞു. നൗഷാദ് അലിയാണെന്ന് അഭിഭാഷക പ്രതികരിച്ചു. അദ്ദേഹം ഒരു വിശ്വാസിയാണോ? ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. പ്രമേയം പാസാക്കിയോ? അദ്ദേഹം അതില്‍ ഒപ്പിട്ടിട്ടുണ്ടോ? ജഡ്ജി ആവര്‍ത്തിച്ചു. അദ്ദേഹത്തിനു ഭീഷണിയുണ്ടായിരുന്നെന്നായിരുന്നു അഭിഭാഷകയുടെ മറുപടി. രജിസ്റ്റര്‍ ചെയ്ത സംഘടനയാണെന്ന് അഭിഭാഷക പറഞ്ഞു. എന്നാല്‍ പ്രമേയം പാസാക്കിയിട്ടില്ല.
ഇത്തരം കേസുമായി അഭിഭാഷക സംഘടന സുപ്രീം കോടതിയില്‍ വന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ജസ്റ്റിസ് സുന്ദരേഷ് പറഞ്ഞു. ഏഴു വിഷയങ്ങളാണ് കോടതി പരിഗണിക്കുന്നത്. അതില്‍ എന്താണു പറയാനുള്ളത്. അവയില്‍ ഒന്നില്‍ നിലപാടു പറയൂ. നിയമ പ്രശ്‌നങ്ങളിലേക്കു കടക്കൂ, ജസ്റ്റിസ് സുന്ദരേഷ് തുടര്‍ന്നു.

വിശ്വാസമില്ലാത്തവര്‍ക്കും ആചാരങ്ങള്‍ പാലിച്ച് ക്ഷേത്രങ്ങളില്‍ കടക്കാം, വ്യക്തിയുെട മത സ്വാതന്ത്ര്യം അതതു മതങ്ങളില്‍ മാത്രം ഒതുങ്ങണമെന്ന് ഭരണഘടന പറയുന്നില്ല തുടങ്ങിയ തരത്തിലുള്ള വാദങ്ങളിലേക്ക് അഭിഭാഷക കടന്നപ്പോള്‍ കോടതി ഇടപെട്ടു. ഇതു ഗുരുതരമാണ്. വിശ്വാസികള്‍ എല്ലാക്കാര്യങ്ങളും പാലിച്ച് ക്ഷേത്രത്തില്‍ പോകുമ്പോള്‍, നിയമങ്ങളെല്ലാം ലംഘിക്കണമെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നത് അനുവദിക്കാനാകില്ല, ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

ഞങ്ങള്‍ അന്ധവിശ്വാസികളല്ല. മൂര്‍ത്തിയില്‍ വിശ്വാസമില്ലാത്തവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസിയേയല്ല, ജസ്റ്റിസ് തുടര്‍ന്നു.

Tags: SABARIMALAശബരിമല യുവതീ പ്രവേശംChief Justice Suryakant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

Kerala

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

Kerala

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

Kerala

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

പുതിയ വാര്‍ത്തകള്‍

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.