Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വീണ്ടും ഭീകരവാദത്തിന്റെ ചില സൂചനകള്‍ നല്‍കി ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ നിന്നും ഐഎസ് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വത്തിന്റെ ഹോട്ടലായ പാഞ്ചജന്യത്തില്‍ തങ്ങി എന്നതാണ് ഒരു സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 12:46 am IST
in Kerala

ഗുരുവായൂര്‍ : വീണ്ടും ഭീകരവാദത്തിന്റെ ചില സൂചനകള്‍ നല്‍കി ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ നിന്നും ഐഎസ് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വത്തിന്റെ ഹോട്ടലായ പാഞ്ചജന്യത്തില്‍ തങ്ങി എന്നതാണ് ഒരു സംഭവം.

മറ്റൊന്ന് ഒരു കശ്മീരി യുവാവ് ഗുരുവായൂരില്‍ എത്തി കാട്ടിക്കൂട്ടിയ വിക്രിയകളാണ്. ഇവിടുത്തെ ഒരു ചടങ്ങില്‍ നുഴഞ്ഞുകയറി ഒരു കശ്മീരി എന്തോ ചെയ്തു എന്നതായിരുന്നു സംഭവം. ഇയാള്‍ വിതരണം ചെയ്തത് ഈദ് ആശംസകള്‍ എഴുതിയ മിഠായി ആണെന്ന രീതിയില്‍ പിന്നീട് ശശികല ടീച്ചറുടെ ഒരു പോസ്റ്റ് വന്നിരുന്നു.

എന്തായാലും ഇയാളെ പൊലീസ് മനോരോഗിയാക്കുമെന്ന് അനില്‍ വിളയില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഏതാണ്ട് അതുപോലെയാണ് സംഭവിച്ചത്. വൈകുന്നേരത്തോടെ ഈ കശ്മീരി മനോരോഗിയാണെന്ന രീതിയില്‍ പൊലീസ് റിപ്പോര്‍ട്ട് വന്നു. ഇയാളെ മാനസിക കേന്ദ്രത്തിലേക്ക് മാറ്റിയതായും പൊലീസ് പറയുന്നു. അനില്‍ വിളയില്‍ ഇങ്ങിനെ ഒരു പോസ്റ്റിടാന്‍ കാരണം കുറച്ചു നാള്‍ മുന്‍പ് ഗുരുവാൂരില്‍ നടന്ന ഒരു സംഭവമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് ഹോട്ടല്‍ നടത്തുന്ന ഒരാള്‍ തുളസിത്തറയെ അധിക്ഷേപിച്ച സംഭവം അരങ്ങേറിയിരുന്നു. സംഭവം വിവാദമായതോടെ ഇയാളും മനോരോഗിയാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

ഗുരുവായൂരിലെ ഒരു വിശേഷദിവസം സത്രം ഗേറ്റില്‍ നിന്നും ഗുരുവായൂര്‍ കിഴക്കേ നടയിലെ ദീപസ്തംഭം വരെ മോട്ടോര്‍ ബൈക്ക് ഓടിച്ചുവന്ന സംഭവവും ഉണ്ടായി. ഇയാളെക്കുറിച്ച് പൊലീസ് പറഞ്ഞത് മനോനിലതെറ്റിയ ആളാണെന്നാണ്. ഇത് പൊലീസിന്റെയും ദേവസ്വത്തിന്റെയും സുരക്ഷാവീഴ്ച മറയ്‌ക്കാനാണോ എന്നും വിമര്‍ശനമുയരുന്നുണ്ട്. ഗുരുവായൂരില്‍ മൂന്ന് നേരം സൗജന്യമായി ഭക്ഷണം നല്‍കിവരുന്നുണ്ട്. ഈ ഭക്ഷണം കഴിക്കാന്‍ വരുന്നവരില്‍ കാപാ കേസ് ചുമത്തിയ പ്രതികള്‍ വരെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കളയുകയായിരുന്നു.

കേരളത്തില്‍ നിന്നും ഐഎസ് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്‍റ് ചെയ്ത ഒരാള്‍ പാഞ്ചജന്യം ഹോട്ടലില്‍ താമസിച്ച സംഭവത്തെച്ചൊല്ലി ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. പക്ഷെ കോടതിയുടെ ഭാഗത്ത് നിന്നും ഇതില്‍ കാര്യമായ നടപടി ഒന്നും ഉണ്ടായിട്ടില്ല.

ഇത്രയും സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്തായിരുന്നിട്ട് കൂടി ഈ കശ്മീരി ചെയ്ത വിക്രിയകളുടെ CCTV കണ്ടില്ല എന്നത് ദുരൂഹമായി തുടരുന്നു. CCTV ദൃശ്യങ്ങൾ നശിപ്പിച്ചതായും മുക്കിയതായും വരെ ആരോപണങ്ങളുണ്ട്.

Tags: terrorismguruvayur templeLatest newsISIS recruitmentPanchajanyam hotelKashmiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

പുതിയ വാര്‍ത്തകള്‍

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.