Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വീണ്ടും ഭീകരവാദത്തിന്റെ ചില സൂചനകള്‍ നല്‍കി ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ നിന്നും ഐഎസ് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വത്തിന്റെ ഹോട്ടലായ പാഞ്ചജന്യത്തില്‍ തങ്ങി എന്നതാണ് ഒരു സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 12:46 am IST
in Kerala

ഗുരുവായൂര്‍ : വീണ്ടും ഭീകരവാദത്തിന്റെ ചില സൂചനകള്‍ നല്‍കി ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ നിന്നും ഐഎസ് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വത്തിന്റെ ഹോട്ടലായ പാഞ്ചജന്യത്തില്‍ തങ്ങി എന്നതാണ് ഒരു സംഭവം.

മറ്റൊന്ന് ഒരു കശ്മീരി യുവാവ് ഗുരുവായൂരില്‍ എത്തി കാട്ടിക്കൂട്ടിയ വിക്രിയകളാണ്. ഇവിടുത്തെ ഒരു ചടങ്ങില്‍ നുഴഞ്ഞുകയറി ഒരു കശ്മീരി എന്തോ ചെയ്തു എന്നതായിരുന്നു സംഭവം. ഇയാള്‍ വിതരണം ചെയ്തത് ഈദ് ആശംസകള്‍ എഴുതിയ മിഠായി ആണെന്ന രീതിയില്‍ പിന്നീട് ശശികല ടീച്ചറുടെ ഒരു പോസ്റ്റ് വന്നിരുന്നു.

എന്തായാലും ഇയാളെ പൊലീസ് മനോരോഗിയാക്കുമെന്ന് അനില്‍ വിളയില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഏതാണ്ട് അതുപോലെയാണ് സംഭവിച്ചത്. വൈകുന്നേരത്തോടെ ഈ കശ്മീരി മനോരോഗിയാണെന്ന രീതിയില്‍ പൊലീസ് റിപ്പോര്‍ട്ട് വന്നു. ഇയാളെ മാനസിക കേന്ദ്രത്തിലേക്ക് മാറ്റിയതായും പൊലീസ് പറയുന്നു. അനില്‍ വിളയില്‍ ഇങ്ങിനെ ഒരു പോസ്റ്റിടാന്‍ കാരണം കുറച്ചു നാള്‍ മുന്‍പ് ഗുരുവാൂരില്‍ നടന്ന ഒരു സംഭവമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് ഹോട്ടല്‍ നടത്തുന്ന ഒരാള്‍ തുളസിത്തറയെ അധിക്ഷേപിച്ച സംഭവം അരങ്ങേറിയിരുന്നു. സംഭവം വിവാദമായതോടെ ഇയാളും മനോരോഗിയാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

ഗുരുവായൂരിലെ ഒരു വിശേഷദിവസം സത്രം ഗേറ്റില്‍ നിന്നും ഗുരുവായൂര്‍ കിഴക്കേ നടയിലെ ദീപസ്തംഭം വരെ മോട്ടോര്‍ ബൈക്ക് ഓടിച്ചുവന്ന സംഭവവും ഉണ്ടായി. ഇയാളെക്കുറിച്ച് പൊലീസ് പറഞ്ഞത് മനോനിലതെറ്റിയ ആളാണെന്നാണ്. ഇത് പൊലീസിന്റെയും ദേവസ്വത്തിന്റെയും സുരക്ഷാവീഴ്ച മറയ്‌ക്കാനാണോ എന്നും വിമര്‍ശനമുയരുന്നുണ്ട്. ഗുരുവായൂരില്‍ മൂന്ന് നേരം സൗജന്യമായി ഭക്ഷണം നല്‍കിവരുന്നുണ്ട്. ഈ ഭക്ഷണം കഴിക്കാന്‍ വരുന്നവരില്‍ കാപാ കേസ് ചുമത്തിയ പ്രതികള്‍ വരെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കളയുകയായിരുന്നു.

കേരളത്തില്‍ നിന്നും ഐഎസ് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്‍റ് ചെയ്ത ഒരാള്‍ പാഞ്ചജന്യം ഹോട്ടലില്‍ താമസിച്ച സംഭവത്തെച്ചൊല്ലി ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. പക്ഷെ കോടതിയുടെ ഭാഗത്ത് നിന്നും ഇതില്‍ കാര്യമായ നടപടി ഒന്നും ഉണ്ടായിട്ടില്ല.

ഇത്രയും സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്തായിരുന്നിട്ട് കൂടി ഈ കശ്മീരി ചെയ്ത വിക്രിയകളുടെ CCTV കണ്ടില്ല എന്നത് ദുരൂഹമായി തുടരുന്നു. CCTV ദൃശ്യങ്ങൾ നശിപ്പിച്ചതായും മുക്കിയതായും വരെ ആരോപണങ്ങളുണ്ട്.

Tags: terrorismguruvayur templeLatest newsISIS recruitmentPanchajanyam hotelKashmiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

World

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)
Kerala

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

Kerala

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.