Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

മൊട്ടത്തല, നെറ്റിയില്‍ നീണ്ട കാവിക്കുറി. ക്രൂരതയുള്ള കണ്ണുകള്‍. കാവിക്കുറി കണ്ട് പലരും ഇയാളെ ഹിന്ദുനേതാവായി തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ ഇയാളെ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് പൊലീസ് പണം തട്ടിപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തപ്പോഴാണ് കഥ ചുരുളഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 10:33 pm IST
in India
യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ലഖ്നൗ: മൊട്ടത്തല, നെറ്റിയില്‍ നീണ്ട കാവിക്കുറി. ക്രൂരതയുള്ള കണ്ണുകള്‍. കഴുത്തില്‍ രുദ്രാക്ഷമാല. കാവിക്കുറിയും രുദ്രാക്ഷമാലയും കണ്ട് പലരും ഇയാളെ ഹിന്ദുനേതാവായി തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ ഇയാളെ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് പൊലീസ് പണം തട്ടിപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തപ്പോഴാണ് കഥ ചുരുളഴിയുന്നത്. ഇയാളുടെ യഥാര്‍ത്ഥ പേര് സുന്യുര്‍ റഹ്മാന്‍ എന്നാണ്. ഇയാള്‍ ബംഗ്ലാദേശി മുസ്ലിമാണ്.

ഇന്ത്യയിലേക്ക് നുഴ‍ഞ്ഞുകയറി വന്ന ഇയാള്‍ ജീവിക്കാന്‍ വേണ്ടി ഹിന്ദു നേതാവിന്റെ വേഷം കെട്ടുകയായിരുന്നു. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍, ഹിന്ദുക്കളെയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെയും ജിഹാദികളുടെയും ഒത്താശയോടെ ഇന്ത്യയിലാകെ ക്രിസ്ത്യന്‍ പള്ളികളില്‍ ഹിന്ദുനേതാക്കള്‍ അിക്രമം കാണിച്ചതായി കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍പ്പെട്ട ഒന്നായിരുന്നു ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു കൃസ്ത്യൻ ദേവാലയത്തിൽ വൈദികനെ കത്തികാട്ടി ഒരു ഹിന്ദുനേതാവ് ഭീഷണിപ്പെടുത്തിയ സംഭവം. പള്ളിയില്‍ ക്രിസ്മസ് പ്രാർത്ഥനകൾ നടന്നുകൊണ്ടിരിക്കെ ദേവാലയത്തിലേക്ക് ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട നേതാവിന്റെ ഫോട്ടോ പലര്‍ക്കും ഓര്‍മ്മ കാണാം. അത് ഹിന്ദു നേതാവല്ല, സുന്യുര്‍ റഹ്മാന്‍ എന്ന അസ്സല്‍ ബംഗ്ലാദേശി നേതാവാണെന്ന് തിരിച്ചറിഞ്ഞതോടെ ഹിന്ദു സംഘടനകള്‍ ഞെട്ടലിലാണ്. കാരണം ഹിന്ദുമതത്തെ അപമാനിക്കാന്‍ എത്രയോ മുസ്ലിങ്ങള്‍ ഹിന്ദുനേതാവായി ചമഞ്ഞ് തട്ടിപ്പ് നടത്തുന്നത് വലിയ തലവേദനയായിരിക്കുകയാണ്.

എന്തായാലും സുന്യുര്‍ റഹ്മാന്റെ കള്ളം പൊളിച്ചത് ഉത്തരാഖണ്ഡ് പൊലീസ് ആണ്.സ്വന്തം QR കോഡ് ഉപയോഗിച്ച് പണപ്പിരിവ് നടത്തി ഹിന്ദുമത വിശ്വാസികളെ പറ്റിച്ച സംഭവത്തിലെ അന്വേഷണത്തിലാണ് ഇയാളുടെ തനിനിറം പുറത്തുവന്നത്. ഇയാളെ ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രമായ റിഷികേശിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബംഗ്ലാദേശിൽ ഒരു നാസ്തിക വ്ലോഗറായി വിലസിയിരുന്ന ആളാണ് സുനീഉർറഹ്മാൻ. 2013 ൽ ഇസ്ലാം മതം വിട്ട് എക്സ് മുസ്ലിം ആയി മാറിയ ഇയാള്‍ പിന്നീട് നാസ്തിക വ്ലോഗറായി മാറി. പേരെടുത്തു. പക്ഷെ 2016 ൽ ബംഗ്ലാദേശിൽ നിന്നും അഭയാർത്ഥിയായി ഇയാള്‍ ഇന്ത്യയിലേക്ക് വന്നു. 2018 ൽ ഹിന്ദു മതം സ്വീകരിച്ച് ശ്രീ സത്യനിഷ്ഠ് ആര്യ എന്ന പേരിലേക്ക് മാറി. ഇതാണ് അയാള്‍ പറയുന്ന കഥ.
.
എന്നാൽ പോലീസ് പറയുന്നത് ഇയാൾ ഗാസിയാബാദിലെ ഗുണ്ടാ നേതാവ് പിങ്കി ചൗധരിയുടെ ഗ്യാങ്ങിൽ പെട്ട ആളായിരുന്നു എന്നാണ്. പിന്നീട് നിരവധി കേസുകളിൽ പ്രതിയായി. ഒടുവില്‍ നിവൃത്തിയില്ലാതെ ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. പണം വാങ്ങി കൃസ്ത്യൻ – മുസ്ലിം ദേവാലയങ്ങളിൽ കയറി പ്രശ്നമുണ്ടാക്കൽ പതിവാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ ഹിന്ദു വിരുദ്ധ, ബിജെപി വിരുദ്ധ ലോബിയുടെ പിണിയാളായിക്കൂടി പ്രവര്‍ത്തിക്കുന്ന തട്ടിപ്പുകാരനാണെന്നും പോലീസ് പറയുന്നു. ജിഹാദി പാര്‍ട്ടികളും കോണ്‍ഗ്രസും ബിജെപിയെയും ഹിന്ദുമതത്തെയും നാണം കെടുത്താന്‍ പണം കൊടുത്ത് ഇയാളെ സ്ഥിരം ഉപയോഗിച്ചിരുന്നു.
…
പശുക്കടത്ത് ആരോപിച്ച് അത് ചെയ്യുന്നവരെ ആക്രമിക്കുന്ന ഹിന്ദു രക്ഷാ ദള്‍ എന്ന സംഘടനയുടെ ഉത്തരാഖണ്ഡ് കോഡിനേറ്റർ ആയാണ് ഇയാള്‍ വിലസിയിരുന്നത്. സത്യനിഷ്ഠ് ആര്യ എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിന് ശേഷമാണ് ഹിന്ദു മതവിശ്വാസികൾ ഇയാളുടെ തനിനിറം തിരിച്ചറിയുന്നത്. ഹിന്ദുക്കളില്‍ നിന്നും ഇയാള്‍ വ്യാപക പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയതിനെതുടര്‍ന്ന് വിശ്വാസികള്‍ ഇയാള്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടർന്ന് ഇയാളെ 3 മാസത്തോളം നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്യുന്നതെന്നു റിഷികേഷ് എസ്എച്ച്ഓ മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റ് ചെയ്യുമ്പോൾ കൈയിൽ നിന്നും ഒരു ബിഎംഡബ്ല്യൂ കാർ, നാല് ഐഫോണുകള്‍, രണ്ട് ആപ്പിൾ ടാബ്ലെറ്റ്, ഒരു ഗൂഗിൾ ഫോൺ, ലക്ഷണങ്ങൾ വില വരുന്ന നിരവധി വാച്ചുകൾ, ഒരു ഡയമണ്ട് മാല, രണ്ടു വ്യാജ ആധാർ കാർഡുകൾ തുടങ്ങിയവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

Tags: arrestLatest newsSunnyur RahmanHindu Raksha Dalfake Hindu leaderBangladeshi Muslim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)
India

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

India

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു
India

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

Kerala

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

കോക് റോച്ച് ജനതാപാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസ് (ഇടത്ത്) കോക് റോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെ(വലത്ത്)
India

ജെന്‍ സീ കലാപം വരുന്നോ?പിന്നില്‍ യുഎസ് ഫണ്ട വാങ്ങുന്ന എന്‍ജിഒകള്‍; വക്താവായെത്തി സൗരവ് ദാസ്; , അഭിജിത് ദീപ്കെ ജൂണ്‍ 6ന് ഇന്ത്യയില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.