Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രിയങ്ക ഏറെപ്പറഞ്ഞു, പലതും മറച്ചുവെച്ചു, അമിത് ഷാ മറുപടി നൽകി; നിങ്ങൾ ചെയ്തത് ഞങ്ങൾ ചെയ്യില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 08:45 pm IST
in Kerala, News, India

ന്യൂദൽഹി: ലോക്‌സഭയിൽ ലോക്‌സഭാ മണ്ഡല അതിർത്തി പുനർനിർണ്ണയം, വനിതാ സംവരണ ബിൽ പ്രത്യേക സമ്മേളനത്തിൽ കോൺഗ്രസ് അംഗം പ്രിയങ്കാ ഗാന്ധി കോൺഗ്രസ് പാർട്ടിയേയും നെഹൃ കുടുംബത്തേയും വെള്ളപൂശാൻ ഏറെ പ്രസംഗിച്ചു. വനിതാ സംവരണ ബില്ലിന്റെ ചരിത്രം പറഞ്ഞ പ്രിയങ്ക, ഈ ബില്ലിനെ 30 വർഷം പലരും തടസപ്പെടുത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ കുറ്റപ്പെടുത്തി. ചിലർ തടയാൻ ശ്രമിച്ചെന്നു സമ്മതിച്ച പ്രിയങ്ക, അവർ ആരൊക്കെയെന്ന് പറയാൻ തയാറായില്ല.
രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയോട് വനിതാ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയെന്നും പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് നിയമമാക്കാൻ ശ്രമിച്ചെന്നും വിവരിച്ചു. മോത്തിലാൽ നെഹൃവാണ് ആദ്യം വനിതാ സംവരണം ആവശ്യപ്പെട്ടതെന്നുവരെ പറഞ്ഞുവെച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം അവതരിപ്പിച്ചത് രാജീവ് ഗാന്ധിയാണെന്നും നെഹൃവിന്റെ അച്ഛൻ മോത്തിലാൽ 1928 ൽ അന്നത്തെ കോൺഗ്രസ് പാർട്ടിയുടെ, സർദാർ പട്ടേൽ അദ്ധ്യക്ഷനായിരുന്ന കറാച്ചി സമ്മേളനത്തിൽ, അവതരിപ്പിച്ച 19 മൗലിക അവകാശങ്ങളുടെ പട്ടികയിൽ സ്ത്രീകൾക്ക് രാഷ്‌ട്രീയത്തിൽ തുല്യപദവി വേണമെന്ന് ആവശ്യപ്പെട്ടുവെന്നും പറഞ്ഞു. ‘ഒരുവോട്ട്, ഒരു പൗരത്വം, ഒരേ മൂല്യം’ എന്ന നയവും അവതരിപ്പിച്ചുവെന്ന് പ്രിയങ്ക പറഞ്ഞു.
പക്ഷേ, ഒരേ പ്രധാനമന്ത്രി, അടൽ ബിഹാരി വാജ്‌പേയി, നാലുവട്ടം വനിതാ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതും അത് അന്നത്തെ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം തടസപ്പെടുത്തിയതും സുഷമാ സ്വരാജിനെപ്പോലുള്ള നേതാക്കൾ ഈ ബില്ലിനായി നടത്തിയ പോരാട്ടങ്ങളുമൊന്നും പ്രിയങ്ക പരാമർശിച്ചേ ഇല്ല.
ചാണക്യൻ ജീവിച്ചിരുന്നെങ്കിൽ, വനിതാ സംവരണ ബില്ലിൽ ബിജെപി സർക്കാർ കണിക്കുന്ന കൗശലം കണ്ട് അമ്പരന്നുപോയേനെ എന്നും മണ്ഡല പുനർ നിർണ്ണയത്തിൽ പാർലമെന്റിന്റെ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ മോദി സർക്കാർ മാറ്റങ്ങൾ വരുത്തിയെന്നും പറഞ്ഞു.
എന്നാൽ, ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുമ്പോൾ പ്രിയങ്കയുടെ പേരെടുത്ത് പരാമർശിച്ച് ഇങ്ങനെ പറഞ്ഞു: ”’ബഹുമാനപ്പെട്ട അംഗം പ്രിയങ്ക ജിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഡീലിമിറ്റേഷൻ കമ്മീഷൻ നിയമത്തിൽ ഞങ്ങൾ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഒരു കോമയോ പൂർണ്ണവിരാമമോ പോലും മാറ്റിയിട്ടില്ല; നിലവിലുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ നിയമം ഞങ്ങൾ പൂർണ്ണമായും നിലനിർത്തിയിട്ടുണ്ട്. മുമ്പ് കൃത്രിമം നടന്നിട്ടുണ്ടെന്ന് നിങ്ങൾ പറയുകയും ഇപ്പോൾ അത് വീണ്ടും സംഭവിക്കാമെന്ന് പറയുകയും ചെയ്യുന്നുവെങ്കിൽ, എനിക്ക് ഇത് മാത്രമേ പറയാൻ കഴിയൂ, മുമ്പ് നിയമം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ഞങ്ങൾ അങ്ങനെ ചെയ്യില്ല.”

Tags: Delimitation#WomensBill#MothilalNehrumodiloksabhaNehruPriyankaGandhiAmitsha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡല പുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ കുറവുണ്ടാകില്ലെന്ന് അമിത് ഷാ,കേരളത്തില്‍ എം പി മാരുടെ എണ്ണം 30

Kerala

ലോക്‌സഭാ സീറ്റ്: ആ നുണ പ്രചാരണങ്ങളും അമിത് ഷാ തുറന്നുകാട്ടി, ദക്ഷിണേന്ത്യയിൽ 195 സീറ്റാകും; കേരളത്തിൽ 10 കൂടും

India

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

India

തീ കൊണ്ട് കളിക്കരുത് : തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രസർക്കാർ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എം കെ സ്റ്റാലിൻ

Kerala

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

സംഘർഷം അവസാനിക്കുന്നുവോ?  ആറ് ആഴ്ചത്തെ യുദ്ധത്തിന് ശേഷം ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറുമെന്ന് ട്രംപ്

ബിജെപി സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസന്‍ (ഇടത്ത്) ഡിഎംകെ സ്ഥാനാര്‍ത്ഥി സെന്തമിഴ് സെല്‍വന്‍ (വലത്ത്)

കമലഹാസനെ വീഴ്‌ത്തിയ വനതി ശ്രീനിവാസന്‍ ഇക്കുറി കോയമ്പത്തൂര്‍ നോര്‍ത്തില്‍ താമര വിരിയിക്കുമോ?

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ച് നരേന്ദ്ര മോദി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍,സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പൊലീസ്

ഇസ്രയേലും ലെബനനും തമ്മില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

ബിജെപിയ്‌ക്ക് അഞ്ച് സീറ്റുകള്‍ ഉറപ്പാണെന്നും ചിലപ്പോള്‍ അത് 19 സീറ്റുകള്‍ വരെ ഉയരാമെന്നും തദ്ദേശതെരഞ്ഞെടുപ്പിലെ കണക്ക് നിരത്തി നിരീക്ഷണം

ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

പൊതുപ്രവര്‍ത്തകര്‍ ആസ്തി-ബാധ്യത വിവരങ്ങള്‍ സമര്‍പ്പിക്കണം

കാസര്‍ഗോഡ് തിരയില്‍പ്പെട്ട് കാണാതായ 18 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

യാഹ്യ സിന്‍വറിന്‍റെ ഭാര്യ 30 ലക്ഷം രൂപയുടെ ബാഗുമായി ഒരു ടണലിനുള്ളില്‍ ഒളിവില്‍ കഴിയുമ്പോള്‍ (ഇടത്ത്) യാസര്‍ അരാഫത്തിന്‍റെ ഭാര്യ സഹ് വ അരാഫത്ത് (വലത്ത്)

ഇസ്ലാമിക മതമൗലിക നേതാക്കളുടെ വേണ്ടപ്പെട്ടവരുടെ ലക്ഷ്വറി ജീവിതം എന്ന മറുപുറം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.