Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പ്രിയങ്ക ഏറെപ്പറഞ്ഞു, പലതും മറച്ചുവെച്ചു, അമിത് ഷാ മറുപടി നൽകി; നിങ്ങൾ ചെയ്തത് ഞങ്ങൾ ചെയ്യില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 08:45 pm IST
in News, Kerala, India

ന്യൂദൽഹി: ലോക്‌സഭയിൽ ലോക്‌സഭാ മണ്ഡല അതിർത്തി പുനർനിർണ്ണയം, വനിതാ സംവരണ ബിൽ പ്രത്യേക സമ്മേളനത്തിൽ കോൺഗ്രസ് അംഗം പ്രിയങ്കാ ഗാന്ധി കോൺഗ്രസ് പാർട്ടിയേയും നെഹൃ കുടുംബത്തേയും വെള്ളപൂശാൻ ഏറെ പ്രസംഗിച്ചു. വനിതാ സംവരണ ബില്ലിന്റെ ചരിത്രം പറഞ്ഞ പ്രിയങ്ക, ഈ ബില്ലിനെ 30 വർഷം പലരും തടസപ്പെടുത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ കുറ്റപ്പെടുത്തി. ചിലർ തടയാൻ ശ്രമിച്ചെന്നു സമ്മതിച്ച പ്രിയങ്ക, അവർ ആരൊക്കെയെന്ന് പറയാൻ തയാറായില്ല.
രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയോട് വനിതാ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയെന്നും പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് നിയമമാക്കാൻ ശ്രമിച്ചെന്നും വിവരിച്ചു. മോത്തിലാൽ നെഹൃവാണ് ആദ്യം വനിതാ സംവരണം ആവശ്യപ്പെട്ടതെന്നുവരെ പറഞ്ഞുവെച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം അവതരിപ്പിച്ചത് രാജീവ് ഗാന്ധിയാണെന്നും നെഹൃവിന്റെ അച്ഛൻ മോത്തിലാൽ 1928 ൽ അന്നത്തെ കോൺഗ്രസ് പാർട്ടിയുടെ, സർദാർ പട്ടേൽ അദ്ധ്യക്ഷനായിരുന്ന കറാച്ചി സമ്മേളനത്തിൽ, അവതരിപ്പിച്ച 19 മൗലിക അവകാശങ്ങളുടെ പട്ടികയിൽ സ്ത്രീകൾക്ക് രാഷ്‌ട്രീയത്തിൽ തുല്യപദവി വേണമെന്ന് ആവശ്യപ്പെട്ടുവെന്നും പറഞ്ഞു. ‘ഒരുവോട്ട്, ഒരു പൗരത്വം, ഒരേ മൂല്യം’ എന്ന നയവും അവതരിപ്പിച്ചുവെന്ന് പ്രിയങ്ക പറഞ്ഞു.
പക്ഷേ, ഒരേ പ്രധാനമന്ത്രി, അടൽ ബിഹാരി വാജ്‌പേയി, നാലുവട്ടം വനിതാ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതും അത് അന്നത്തെ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം തടസപ്പെടുത്തിയതും സുഷമാ സ്വരാജിനെപ്പോലുള്ള നേതാക്കൾ ഈ ബില്ലിനായി നടത്തിയ പോരാട്ടങ്ങളുമൊന്നും പ്രിയങ്ക പരാമർശിച്ചേ ഇല്ല.
ചാണക്യൻ ജീവിച്ചിരുന്നെങ്കിൽ, വനിതാ സംവരണ ബില്ലിൽ ബിജെപി സർക്കാർ കണിക്കുന്ന കൗശലം കണ്ട് അമ്പരന്നുപോയേനെ എന്നും മണ്ഡല പുനർ നിർണ്ണയത്തിൽ പാർലമെന്റിന്റെ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ മോദി സർക്കാർ മാറ്റങ്ങൾ വരുത്തിയെന്നും പറഞ്ഞു.
എന്നാൽ, ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുമ്പോൾ പ്രിയങ്കയുടെ പേരെടുത്ത് പരാമർശിച്ച് ഇങ്ങനെ പറഞ്ഞു: ”’ബഹുമാനപ്പെട്ട അംഗം പ്രിയങ്ക ജിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഡീലിമിറ്റേഷൻ കമ്മീഷൻ നിയമത്തിൽ ഞങ്ങൾ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഒരു കോമയോ പൂർണ്ണവിരാമമോ പോലും മാറ്റിയിട്ടില്ല; നിലവിലുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ നിയമം ഞങ്ങൾ പൂർണ്ണമായും നിലനിർത്തിയിട്ടുണ്ട്. മുമ്പ് കൃത്രിമം നടന്നിട്ടുണ്ടെന്ന് നിങ്ങൾ പറയുകയും ഇപ്പോൾ അത് വീണ്ടും സംഭവിക്കാമെന്ന് പറയുകയും ചെയ്യുന്നുവെങ്കിൽ, എനിക്ക് ഇത് മാത്രമേ പറയാൻ കഴിയൂ, മുമ്പ് നിയമം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ഞങ്ങൾ അങ്ങനെ ചെയ്യില്ല.”

Tags: loksabhaNehruPriyankaGandhiAmitshaDelimitation#WomensBill#MothilalNehrumodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

News

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

India

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.