Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രിയങ്ക ഏറെപ്പറഞ്ഞു, പലതും മറച്ചുവെച്ചു, അമിത് ഷാ മറുപടി നൽകി; നിങ്ങൾ ചെയ്തത് ഞങ്ങൾ ചെയ്യില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 08:45 pm IST
in Kerala, News, India

ന്യൂദൽഹി: ലോക്‌സഭയിൽ ലോക്‌സഭാ മണ്ഡല അതിർത്തി പുനർനിർണ്ണയം, വനിതാ സംവരണ ബിൽ പ്രത്യേക സമ്മേളനത്തിൽ കോൺഗ്രസ് അംഗം പ്രിയങ്കാ ഗാന്ധി കോൺഗ്രസ് പാർട്ടിയേയും നെഹൃ കുടുംബത്തേയും വെള്ളപൂശാൻ ഏറെ പ്രസംഗിച്ചു. വനിതാ സംവരണ ബില്ലിന്റെ ചരിത്രം പറഞ്ഞ പ്രിയങ്ക, ഈ ബില്ലിനെ 30 വർഷം പലരും തടസപ്പെടുത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ കുറ്റപ്പെടുത്തി. ചിലർ തടയാൻ ശ്രമിച്ചെന്നു സമ്മതിച്ച പ്രിയങ്ക, അവർ ആരൊക്കെയെന്ന് പറയാൻ തയാറായില്ല.
രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയോട് വനിതാ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയെന്നും പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് നിയമമാക്കാൻ ശ്രമിച്ചെന്നും വിവരിച്ചു. മോത്തിലാൽ നെഹൃവാണ് ആദ്യം വനിതാ സംവരണം ആവശ്യപ്പെട്ടതെന്നുവരെ പറഞ്ഞുവെച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം അവതരിപ്പിച്ചത് രാജീവ് ഗാന്ധിയാണെന്നും നെഹൃവിന്റെ അച്ഛൻ മോത്തിലാൽ 1928 ൽ അന്നത്തെ കോൺഗ്രസ് പാർട്ടിയുടെ, സർദാർ പട്ടേൽ അദ്ധ്യക്ഷനായിരുന്ന കറാച്ചി സമ്മേളനത്തിൽ, അവതരിപ്പിച്ച 19 മൗലിക അവകാശങ്ങളുടെ പട്ടികയിൽ സ്ത്രീകൾക്ക് രാഷ്‌ട്രീയത്തിൽ തുല്യപദവി വേണമെന്ന് ആവശ്യപ്പെട്ടുവെന്നും പറഞ്ഞു. ‘ഒരുവോട്ട്, ഒരു പൗരത്വം, ഒരേ മൂല്യം’ എന്ന നയവും അവതരിപ്പിച്ചുവെന്ന് പ്രിയങ്ക പറഞ്ഞു.
പക്ഷേ, ഒരേ പ്രധാനമന്ത്രി, അടൽ ബിഹാരി വാജ്‌പേയി, നാലുവട്ടം വനിതാ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതും അത് അന്നത്തെ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം തടസപ്പെടുത്തിയതും സുഷമാ സ്വരാജിനെപ്പോലുള്ള നേതാക്കൾ ഈ ബില്ലിനായി നടത്തിയ പോരാട്ടങ്ങളുമൊന്നും പ്രിയങ്ക പരാമർശിച്ചേ ഇല്ല.
ചാണക്യൻ ജീവിച്ചിരുന്നെങ്കിൽ, വനിതാ സംവരണ ബില്ലിൽ ബിജെപി സർക്കാർ കണിക്കുന്ന കൗശലം കണ്ട് അമ്പരന്നുപോയേനെ എന്നും മണ്ഡല പുനർ നിർണ്ണയത്തിൽ പാർലമെന്റിന്റെ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ മോദി സർക്കാർ മാറ്റങ്ങൾ വരുത്തിയെന്നും പറഞ്ഞു.
എന്നാൽ, ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുമ്പോൾ പ്രിയങ്കയുടെ പേരെടുത്ത് പരാമർശിച്ച് ഇങ്ങനെ പറഞ്ഞു: ”’ബഹുമാനപ്പെട്ട അംഗം പ്രിയങ്ക ജിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഡീലിമിറ്റേഷൻ കമ്മീഷൻ നിയമത്തിൽ ഞങ്ങൾ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഒരു കോമയോ പൂർണ്ണവിരാമമോ പോലും മാറ്റിയിട്ടില്ല; നിലവിലുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ നിയമം ഞങ്ങൾ പൂർണ്ണമായും നിലനിർത്തിയിട്ടുണ്ട്. മുമ്പ് കൃത്രിമം നടന്നിട്ടുണ്ടെന്ന് നിങ്ങൾ പറയുകയും ഇപ്പോൾ അത് വീണ്ടും സംഭവിക്കാമെന്ന് പറയുകയും ചെയ്യുന്നുവെങ്കിൽ, എനിക്ക് ഇത് മാത്രമേ പറയാൻ കഴിയൂ, മുമ്പ് നിയമം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ഞങ്ങൾ അങ്ങനെ ചെയ്യില്ല.”

Tags: Delimitation#WomensBill#MothilalNehrumodiloksabhaNehruPriyankaGandhiAmitsha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

India

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.