Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

‘ ഇപ്പോഴേ ഇങ്ങനെയായാല്‍ വലുതായാല്‍ എന്തായിരിക്കും എന്നൊക്കെ എല്ലാവരും പറഞ്ഞു , ഞാന്‍ കരയാന്‍ തുടങ്ങി ‘ ; അഴകിയ രാവണനിലെ ആ സീനിനെ കുറിച്ച് കാവ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 11:42 pm IST
in Mollywood

ദിലീപുമായുള്ള വിവാഹത്തോടെയാണ് കാവ്യ മാധവന്‍ അഭിനയ മേഖലയില്‍ നിന്നും മാറിനിന്നത്. മകളുടെ കാര്യങ്ങളും, ബി സിനസുമൊക്കെയായി തിരക്കിലാണ് കാവ്യ ഇപ്പോള്‍.ബാലതാരമായി ക്യാമറയ്‌ക്ക് മുന്നിലെത്തിയ കാലത്തെ അനുഭവത്തെക്കുറിച്ച് പറഞ്ഞുള്ളൊരു വീഡിയോ വൈറലായിരിക്കുകയാണിപ്പോള്‍.

‘ ആര്‍ടിസ്റ്റുകളെ നല്ല രീതിയില്‍ കൊണ്ടുപോവുന്ന ആളാണ് കമലങ്കിള്‍. ദേഷ്യം വന്നാല്‍ പോലും അദ്ദേഹം അത് ആര്‍ടിസ്റ്റുകളോട് കാണിക്കില്ല. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ വരാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായാണ്

വെണ്ണിലാചന്ദനക്കിണ്ണം എന്ന് പാട്ട് ഹിറ്റായിരുന്നു. ഓണം വെക്കേഷനാണ് അഭിനയിക്കാന്‍ പോയത്. പത്ത് ദിവസത്തെ ഷൂട്ടായിരുന്നു. നേരത്തെ അറിയാവുന്നവരെല്ലാം ഇത്തവണയും സെറ്റിലുണ്ടായിരുന്നു. അതുകൊണ്ട് പരിചയക്കുറവൊന്നുമുണ്ടായിരുന്നില്ല.

അനുക്കുട്ടി കുട്ടിശങ്കരന് ഉമ്മ കൊടുക്കുന്നൊരു രംഗമുണ്ടായിരുന്നു ചിത്രത്തില്‍. ഞാനത് ചെയ്യുമോ, എങ്ങനെ പറഞ്ഞ് ചെയ്യിപ്പിക്കും എന്നൊക്കെയുള്ള സംശയമുണ്ടായിരുന്നു അവര്‍ക്ക്. അഞ്ചാം ക്ലാസ്-ആറാം ക്ലാസ് എന്നൊക്കെ പറയുമ്പോള്‍ ഇത്തിരിയൊരു നാണമൊക്കെ വരുന്ന പ്രായമാണല്ലോ. തീരെ പൊടിയൊക്കെയാണെങ്കില്‍ ആ ഒരു ഉമ്മ കൊടുക്ക് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് പോയി ഉമ്മ കൊടുക്കുകയുള്ളൂ. കുറേ ദിവസങ്ങള്‍ക്ക് മുന്നേ തന്നെ അവരെല്ലാം എന്നെ ബ്രെയിന്‍വാഷ് ചെയ്യുന്നുണ്ടായിരുന്നു. കുട്ടിശങ്കരനായിട്ട് അഭിനയിക്കുന്ന ആളും എന്റെ ചേട്ടനും ഒരേ പ്രായമാണ്.

കാവ്യയുടെ ചേട്ടന്‍ എത്രാം ക്ലാസിലാണ് പഠിക്കുന്നത്. അപ്പോള്‍ ഈ ചേട്ടനും, ആ ചേട്ടനും ഒരേ പ്രായമാണല്ലോ. മോള് മോളുടെ ചേട്ടന് ഉമ്മ കൊടുക്കാറില്ലേ, അതുപോലെ ഈ ചേട്ടനും ഉമ്മ കൊടുത്തൂടേ എന്ന് ചോദിച്ചിരുന്നു. പിന്നെന്താ, കൊടുക്കാലോ എന്നായിരുന്നു കാവ്യയുടെ മറുപടി. ഇപ്പോള്‍ വേണ്ട, പിന്നെ മതിയെന്നായിരുന്നു അവര്‍ പറഞ്ഞത്. മൂന്നാല് ദിവസമായിട്ട് ഇത് തന്നെ പറയുന്നുണ്ടായിരുന്നു.

ആ ചമ്മലും കാര്യങ്ങളുമൊക്കെ റിയലായിട്ട് വന്നതാണ്. ആ സീന്‍ ചെയ്ത് കഴിഞ്ഞതും എല്ലാവരും കാലുമാറി. ഉമ്മ കൊടുക്കാന്‍ പറഞ്ഞാല്‍ ഉടനെ കൊടുക്കുകയാണോ ചെയ്യുന്നത്. ഇപ്പോഴേ ഇങ്ങനെയായാല്‍ വലുതായാല്‍ എന്തായിരിക്കും എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി. ഇപ്പോഴും ആ ചിത്രത്തിന്റെ ഹൈലൈറ്റ് കുട്ടിക്കാലത്തെ ആ രംഗങ്ങള്‍ തന്നെയാണെന്നുമായിരുന്നു കാവ്യ പറഞ്ഞത്.

 

Tags: Kavya Madhavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

Entertainment

കാവ്യ പൊട്ടിയും മന്ദബുദ്ധിയുമാണെന്ന് ദിലീപ്;കെപിഎസി ലളിത അന്ന് പറഞ്ഞ വാക്കുകൾ

Entertainment

ദിലീപ് കാവ്യയുമായി സംസാരം;മീശമാധവന്‍ വിജയാഘോഷ രാത്രി കൈക്കുഞ്ഞുമായി ദിലീപിനെ കാത്ത് മഞ്ജു

Entertainment

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

Entertainment

ദിലീപേട്ടൻ വിളിച്ചത് രാത്രി 12 ന്, ഭക്ഷണവും കഴിച്ച് മടങ്ങി.;മനസ്സ് തുറന്ന് ശാലു മേനോൻ

പുതിയ വാര്‍ത്തകള്‍

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

‘ ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുന്നു’ ; നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

‘ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ; ബസിന്റെ ചില്ല് തകർത്ത മുംതാസ് ബീഗം

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.