Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

ഇന്ത്യയുടെ വലിയ ജീനിയസ് നീക്കമായിരുന്നെന്നാണ് ഇപ്പോള്‍ യുഎസിലെ എവിയേഷന്‍ വിദഗ്ധനും യുഎസ് യുദ്ധവിമാന പൈലറ്റുമായിരുന്ന റയാന്‍ ബോഡന്‍ഹെയ്‌മര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 01:19 am IST
in India, World, Defence

ഓപ്പറേഷന്‍ സിന്ദൂര്‍ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ റഫാല്‍ യുദ്ധവിമാനം ഉപയോഗിച്ചപ്പോള്‍ ഇന്ത്യ വലിയൊരു സൂത്രപ്പണി ചെയ്തിരുന്നു. റഫാല്‍ യുദ്ധവിമാനങ്ങളുടെ വാലില്‍ റഫാലിന്‍റേതിന് തത്തുല്ല്യമായ സിഗ്നലുകള്‍ വിട്ടിരുന്ന വ്യാജ സംവിധാനത്തെ ഇന്ത്യ ഉപയോഗിച്ചിരുന്നു. ഇത് ഇന്ത്യയുടെ വലിയ ജീനിയസ് നീക്കമായിരുന്നെന്നാണ് ഇപ്പോള്‍ യുഎസിലെ എവിയേഷന്‍ വിദഗ്ധനും യുഎസ് യുദ്ധവിമാന പൈലറ്റുമായിരുന്ന റയാന്‍ ബോഡന്‍ഹെയ്‌മര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങളെ പാകിസ്ഥാന്‍ ചൈനീസ് നിര്‍മ്മിതമായ ജെ10 സി വിമാനം ഉപയോഗിച്ച് മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തതായി ചൈനയും പാകിസ്ഥാനും അവകാശപ്പെട്ടിരുന്നു. പക്ഷെ പാകിസ്ഥാന്‍ ചൈനയുടെ യുദ്ധവിമാനത്തില്‍ നിന്നും അയച്ച മിസൈലുകള്‍ തട്ടി തകര്‍ന്നത് ഇന്ത്യയുടെ ഒറിജിനല്‍ റഫാല്‍ അല്ല, റഫാലിന്റെ വാലില്‍ കെട്ടിയിട്ടിരുന്ന റഫാലിന്റെ മായാരൂപമായിരുന്നുവെന്ന് ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിയാണെന്ന് റയാന്‍ ബോഡന്‍ഹെയ്‌മര്‍ പറയുന്നു.

എങ്ങിനെയാണ് വാലില്‍ കെട്ടിയിട്ടിരിക്കുന്ന റഫാലിന് തത്തുല്യമായ സിഗ്നലുകള്‍ പുറത്തുവിടുന്ന ഈ മായാരൂപം പ്രവര്‍ത്തിക്കുന്നത്? റഫാല്‍ പറക്കുന്നതിനിടയില്‍ പാകിസ്ഥാന്റെ റഡാറുകള്‍ ഉണ്ടെന്നിരിക്കട്ടെ. ആ റഡാറിന് അരികില്‍ എത്തിയാല്‍ ഒറിജിനല്‍ റഫാല്‍ യുദ്ധവിമാനത്തിന്റെ സിഗ്നലുകള്‍ ഓഫാകും. പകരം വാലില്‍ കെട്ടിയ ഈ വ്യാജസംവിധാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ മാത്രമാണ് പുറത്തുപോയിരുന്നത്. അതോടെ പാകിസ്ഥാന്‍ ഉപയോഗിച്ചിരുന്ന ചൈനയുടെ റഡാറുകള്‍ തെറ്റായി നല്‍കിയ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചൈനയുടെ തന്നെ മിസൈലുകള്‍ ഈ വ്യാജസംവിധാനത്തെയാണ് അടിച്ചിട്ടത്. യഥാര്‍ത്ഥവിമാനത്തെ അടിച്ചിട്ടിരുന്നെങ്കില്‍ ചൈനയുടെ ഉപഗ്രഹങ്ങള്‍ക്ക് അതിന്റെ യഥാതഥ ചിത്രങ്ങള്‍ പുറത്തുവിടാന്‍ കഴിഞ്ഞേനെ.

ശത്രുവിനെ വലയ്‌ക്കുന്ന എന്താണ് റഫാലിന്റെ ഇലക്ട്രോണിക് രൂപം

ശത്രുവിന്റെ മിസൈലുകളെയും റഡാറുകളെയും ആശയക്കുഴപ്പത്തിലാക്കാന്‍ കഴിയുന്ന എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഫൈബര്‍ ഓപ്റ്റിക് അടിസ്ഥാനമാക്കിയുള്ള റഫാലിന്റെ ഇലക്ട്രോണിക് രൂപം മാത്രമാണ് ഈ ഡ്യൂപ്ലിക്കേറ്റ് റഫാല്‍ വിമാനം. എക്സ് ഗാര്‍ഡ് എന്നാണ് ഇതിനെ വിളിക്കുന്നത്. എഐ ഉപയോഗിച്ച് സാധ്യമാക്കിയ കെട്ടിവലിക്കാവുന്ന ഫൈബര്‍ ഓപ്റ്റിക് വിമാനരൂപമാണിതെന്ന് പറയുന്നു. ഇതിന് 30 കിലോഗ്രാം വരെ ഭാരം വരും.

എങ്ങിനെയാണ് പാകിസ്ഥാനെ ചതിച്ച ഡ്യൂപ്ലിക്കേറ്റ് റഫാല്‍ പ്രവര്‍ത്തിക്കുന്നത്?

ഒറിജിനല്‍ റഫാല്‍ വിമാനത്തിന്റെ വാലില്‍ നിന്നും ഏകദേശം 100 മീറ്റര്‍ നീളമുള്ള ഒരു ഓപ്റ്റിക് ഫൈബര്‍ കേബിള്‍ കെട്ടിയിടും. ഇതില്‍ എക്സ് ഗാര്‍ഡ് എന്ന 30 കിലോഗ്രാം ഭാരമുള്ള ഉപകരണം ഘടിപ്പിക്കും. ഈ എക്സ് ഗാര്‍ഡിനുള്ളില്‍ എഐ പ്രാപ്തമാക്കുന്ന റഫാലിന് തത്തുല്ല്യമായ സിഗ്നലുകള്‍ പുറപ്പെടുവിയ്‌ക്കും. എന്നാല്‍ പാകിസ്ഥാന്റെ റഡാറുകളില്‍ ഒറിജിനല്‍ റഫാല്‍ വിമാനത്തിന്റെ സിഗ്നലുകള്‍ ഓഫായിരിക്കും. അതേ സമയം, റഫാല്‍ അതിന്റെ വാലില്‍ കെട്ടിവലിക്കുന്ന 30 കിലോ ഭാരമുള്ള എക്സ് ഗാര്‍ഡില്‍ നിന്നും പുറപ്പെടുവിക്കുന്ന ഇലക്ട്രോണിക് സിഗ്നലുകള്‍ സജീവമായിരിക്കും. ഈ സിഗ്നലുകള്‍ പിടിച്ചെടുക്കുന്ന പാകിസ്ഥാന്‍ റഡാറുകളുടെ നിര്‍ദേശപ്രകാരമാണ് പാകിസ്ഥാന്‍ മിസൈലുകള്‍ അയയ്‌ക്കുന്നത്. ഈ മിസൈലുകള്‍ അടിച്ച് താഴെയിട്ടത് ഒറിജിനല്‍ റഫാല്‍ യുദ്ധവിമാനത്തെയല്ല, അതിന്റെ വാലില്‍ പാകിസ്ഥാനെ ചതിക്കാനായി കെട്ടിയിരിക്കുന്ന 30 കിലോഗ്രാം തൂക്കമുള്ള വ്യാജനായ എക്സ് ഗാര്‍ഡിനെയാണ്. റഫാലിന്റെ ഇലക്ട്രോണിക് യുദ്ധതന്ത്രസന്നാഹങ്ങളുടെ ഭാഗമാണ് റഫാലിന്റെ വാലില്‍ കെട്ടിയിരിക്കുന്ന എഐ പ്രാപ്തമാക്കിയ ഈ വ്യാജ ഇലക്ട്രോണിക്സ് റഫാല്‍.

ഇന്ത്യ ഉപയോഗിച്ചത് യുദ്ധചരിത്രത്തിലെ ഏറ്റവും വലിയ ‘ചതി’കളില്‍ ഒന്ന്

ഇതുവരെ നടന്ന യുദ്ധചരിത്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഏറ്റവും ഫലപ്രദമായ ചതി എന്നാണ് അമേരിക്കന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റായ റയാന്‍ ബോര്‍ഡന്‍ ഹീമര്‍ ഇതേക്കുറിച്ച് പറഞ്ഞത്. പാകിസ്ഥാന്‍ അയച്ച മിസൈലുകള്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനങ്ങളെ ഇടിച്ചിട്ടു എന്ന വാര്‍ത്തയില്‍ തെറ്റില്ല. പക്ഷെ പാകിസ്ഥാന്‍ അയച്ച ചൈനീസ് നിര്‍മ്മിതമായ പിഎല്‍-15 മിസൈലുകള്‍ അടിച്ചിട്ടത് ഒറിജിനല്‍ റഫാലിന്റെ വാലില്‍ കെട്ടിയിരിക്കുന്ന ഈ മായാരൂപമായ എക്സ് ഗാര്‍ഡിനെയാണ്. പിഎല്‍15 മിസൈല്‍ ഏറ്റ ഉടന്‍ തകര്‍ന്ന് താഴെ വീഴുന്നത് എക്സ് ഗാര്‍ഡാണ്, അല്ലാതെ യഥാര്‍ത്ഥ റഫാല്‍ യുദ്ധവിമാനമല്ലെന്ന് അര്‍ത്ഥം.

പാകിസ്ഥാന്റെ ചൈനീസ് നിര്‍മ്മിത മിസൈല്‍ റഫാലില്‍ തട്ടിയതായുള്ള ഇലക്ട്രോണിക്സ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് മൂന്ന് റഫാല്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്ഥാന്‍ അവകാശപ്പെട്ടത്. പക്ഷെ ഇത് തികച്ചും തെറ്റാണെന്ന് ജെയിന്‍സ് ഡിഫന്‍സ് വീക്ക് ലി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഇസ്രയേല്‍ സഹായത്തോടെ നടത്തിയ ഒരു മായാരൂപ പ്രയോഗത്തില്‍ പാകിസ്ഥാന്‍ വീഴുകയായിരുന്നുവെന്ന് പറയുന്നു. ഇതേക്കുറിച്ച് പ്രതിരോധവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ മാസികയായ ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങും വിശദമായ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.

Tags: Latest newsIndia Pak warRafale decoyRyan Bodenheimer. Operation SindoorRafale
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

India

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

പുതിയ വാര്‍ത്തകള്‍

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.