Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

"ഒന്നിച്ച് നില്‍ക്കാത്ത ഒരു വിഭാഗത്തിനും അള്ളാഹുവിന്റെ സഹായം ഉണ്ടാകില്ലെന്നും ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാല്‍ മാത്രമേ സമുദായത്തിന് നേട്ടങ്ങള്‍ കൈവരിക്കാനാവൂ" -ഇതായിരുന്നു വനിതാ ലീഗ് നേതാവ് ആയിഷ ഫര്‍സാനയുടെ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 12:55 am IST
in Kerala
ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

തിരുവനന്തപുരം: ഗുരുവായൂര്‍ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ വര്‍ഗ്ഗീയ പറയുന്നു എന്നാരോപിച്ചാണ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബൂബക്കറും മുസ്ലിം ലീഗുമെല്ലാം ഗുരുവായൂര്‍ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കിയത്. കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ നില‍കൊള്ളുന്ന 45 ശതമാനം ഹിന്ദുവോട്ടര്‍മാരുള്ള ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ എന്തുകൊണ്ട് ഹിന്ദുസമുദായത്തില്‍ നിന്നും ഒരു എംഎല്‍എ എത്തുന്നില്ല എന്ന ചോദിച്ചതിനാണ് ഗോപാലകൃഷ്ണനെ ലീഗും സിപിഎമ്മും വറുത്തത്.

മതേതരത്വത്തെ ഗോപാലകൃഷ്ണന്‍ ബലി കൊടുക്കുന്നു എന്നായിരുന്നു ആരോപണം. അതിന് ശേഷം ഗോപാലകൃഷ്ണന്‍ കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂര്‍ മണ്ഡലത്തില്‍ ജയിച്ച് എംഎല്‍എമാരുടെ പേര് അച്ചടിച്ച ഒരു ഫ്ലെക്സ് ഗുരുവായൂരില്‍ ഉയര്‍ത്തിയിരുന്നു. 1977 മുതലുള്ള ലിസ്റ്റ് എടുത്താല്‍ ബിവിഎസ് തങ്ങള്‍, പി.കെ.കെ. ബാവ(മൂന്ന് തവണ), പി.എം. അബൂബക്കര്‍, പി.ടി. കുഞ്ഞുമുഹമ്മദ്, കെ.വി. അബ്ദുള്‍ ഖാദര്‍ (മൂന്ന് തവണ), എന്‍.കെ. അക്ബര്‍ എന്നിവരാണ് ഗുരുവായൂരില്‍ ഇതുവരെ എംഎല്‍എമാര്‍ ആയിട്ടുള്ളത്. ഇനി ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട് എന്നായിരുന്നു ഫ്ലെക്സിലെ അഭ്യര്‍ത്ഥന. ഇതോടെ ഗോപാലകൃഷ്ണന്‍ വലിയ ഹിന്ദുവര്‍ഗ്ഗീയ വാദിയായാണ് സിപിഎമ്മും ലീഗും കോണ്‍ഗ്രസും കുറ്റപ്പെടുത്തിയത്. ഉടനെ ഗോപാലകൃഷ്ണന്‍ ഒരു കുല കദളിപ്പഴവുമായി ഗുരുവായൂരപ്പനെ കാണാന്‍ പോകുന്ന ചിത്രവും കാണിച്ചിരുന്നു. അതിന് ഗോപാലകൃഷ്ണന്‍ തന്നെ ഒരു അടിക്കുറിപ്പും നല്‍കിയിരുന്നു. മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുവായൂരപ്പനെ കാണാന്‍ പോകാന്‍ പറ്റില്ലല്ലോ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരിഹാസം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഗോപാലകൃഷ്ണനെതിരെ മറ്റ് പാര്‍ട്ടികളുടെ അട്ടഹാസം ഉറക്കെ മുഴങ്ങുകയാണ്.

 ലീഗിന്റെ ആയിഷ ഫര്‍സാനയും ഫാത്തിമ തെഹ്ളിയയും പറയുന്നതും ചെയ്യുന്നതും മതേതരത്വം

എന്നാല്‍ ഇപ്പോള്‍ വനിതാലീഗ് നേതാവ് ആയിഷ ഫര്‍സാന നടത്തിയ പച്ചവര്‍ഗ്ഗീയ പ്രസ്താവന മതേതരമാണോ എന്നാണ് ബിജെപി ചോദിക്കുന്നത്. “ഒന്നിച്ച് നില്‍ക്കാത്ത ഒരു വിഭാഗത്തിനും അള്ളാഹുവിന്റെ സഹായം ഉണ്ടാകില്ലെന്നും ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാല്‍ മാത്രമേ സമുദായത്തിന് നേട്ടങ്ങള്‍ കൈവരിക്കാനാവൂ” -ഇതായിരുന്നു വനിതാ ലീഗ് നേതാവ് ആയിഷ ഫര്‍സാനയുടെ പ്രസ്താവന. ഈ വര്‍ഗ്ഗീയമായ പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബിജെപിയും എല്‍ഡിഎഫും.

കഴിഞ്ഞ ദിവസം, കാസര്‍ഗോഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിനെതിരെ ആയിഷ ഫര്‍സാന ഇതുപോലെ വര്‍ഗ്ഗീയത പച്ചയ്‌ക്ക് പറഞ്ഞിരുന്നു. കപട വിശ്വാസിയുടെ പണിയെടുക്കുന്നവന്‍ എന്നാണ് ഷാനവാസിനെ ആയിഷ ഫര്‍സാന കുറ്റപ്പെടുത്തിയത്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം.

ഇതുവരെ ബിജെപിയ്‌ക്കും ബിജെപിയിലെ ചില സ്ഥാനാര്‍ത്ഥികള്‍ക്കും എതിരെ വര്‍ഗ്ഗീയതയുടെ കാര്‍ഡെടുത്ത് കളിയ്‌ക്കുകയായിരുന്നു. മുസ്ലീം ലീഗ് ഇത് വരെ. പക്ഷെ ഇപ്പോള്‍ ലീഗിന് വിശദീകരണം നല്‍കാനാവാത്ത പ്രതിസന്ധിയാണ് അവസാനനിമിഷം ഈയൊരു പ്രസ്താവനയിലൂടെ ആയിഷ ഫര്‍സാന സൃഷ്ടിച്ചത്.

അതുപോലെ പേരാമ്പ്രയില്‍ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ളിയയ്‌ക്കെതിരെ വര്‍ഗ്ഗീയ ആരോപണം ഉയര്‍ത്തുന്നത് ബിജെപി പോലുമല്ല, എല്‍ഡിഎഫ് ആണ്. അവിടുത്തെ എല്‍ഡിഎപ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന്‍ ആണ്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്’ എന്ന് വരെ മുസ്ലീംലീഗ് ഫാത്തിമയ്‌ക്ക് വേണ്ടി മൈക്ക് അനൗണ്‍സ് മെന്‍റ് നടത്തിയതായി പറയുന്നു. ഇതിന് പുറമെ തീവ്ര ഇസ്ലാമികവാദം പറയുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഫാത്തിമ രഹസ്യമായി നടത്തിയ നീക്കം മാധ്യമപ്രവര്‍ത്തകര്‍ മണത്തറിയുകയും അത് വാര്‍ത്തയാകുകയും ചെയ്തു.ഇതോടെ അതുവരെ ഓടി നടന്നിരുന്ന ഫാത്തിമ തെഹ്ളിയ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഈ പ്രചാരണയോഗത്തില്‍ നിന്നും വിട്ടുനിന്നു. അപ്പോള്‍ ഗോപാലകൃഷ്ണനെ വര്‍ഗ്ഗീയവാദിയാക്കാന്‍ ശ്രമിക്കുന്ന മുസ്ലിംലീഗ് നേതാക്കള്‍ എന്തുകൊണ്ടാണ് മസ്ലിംലീഗിന്റെ ഒളിഞ്ഞുള്ള ഈ ആരോപണം വര്‍ഗ്ഗീയമാണെന്ന് അംഗീകരിക്കുന്നില്ല. എന്തുകൊണ്ട് സിപിഎം ആയിഷ ഫര്‍സാനയ്‌ക്കെതിരെയും ഫാത്തിമ തെഹ്ളിയയ്‌ക്കെതിരെയും കേസെടുക്കാന്‍ മുതിരുന്നില്ല?

 

 

 

Tags: communal commentselecton2026B GopalakrishnanperambraFathima TehliaLatest newsKerala Assembly election2026Fathima TahliaAyisha Farzana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
India

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

പുതിയ വാര്‍ത്തകള്‍

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.