Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറന്മുളയിലെ ‘കുടില്‍ കെട്ടി സമരക്കാര്‍’ പറയുന്നു… ഞങ്ങളെ സിപിഎം വഞ്ചിച്ചു; ഇനി പ്രതീക്ഷ രാജേട്ടനില്‍

പി.എ. വേണുനാഥ് by പി.എ. വേണുനാഥ്
Mar 29, 2026, 08:53 am IST
in Kerala
1. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ കഴിയുന്നവരുടെ ഒരു കുടില്‍. ഇത്തരം 22 കുടിലുകളാണ്
ഇവിടെയുള്ളത് 2. ആറന്മുള സമര ഭൂമിയിലെ ഒരു കുടിലില്‍ കഴിയുന്ന ദമ്പതിമാര്‍

1. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ കഴിയുന്നവരുടെ ഒരു കുടില്‍. ഇത്തരം 22 കുടിലുകളാണ് ഇവിടെയുള്ളത് 2. ആറന്മുള സമര ഭൂമിയിലെ ഒരു കുടിലില്‍ കഴിയുന്ന ദമ്പതിമാര്‍

പത്തനംതിട്ട: ഒരു പതിറ്റാണ്ട് തുടര്‍ച്ചയായി ഭരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇടത് പക്ഷവും കേരളം വികസനത്തില്‍ അമേരിക്കയെ പിന്തള്ളി എന്നൊക്കെ തള്ളുമ്പോഴും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മണ്ഡലമായ ആറന്മുളയില്‍ കാണുന്നത് ദയനീയതയുടെ നേര്‍ക്കാഴ്ച. ആറന്മുള വിമാനത്താവള വിരുദ്ധ സമര ഭാഗമായി, സിപിഎം നേതൃത്വത്തില്‍ ഇവിടെ കുടില്‍ കെട്ടി ഭൂസമരത്തിനിറങ്ങിയ 22 കുടുംബങ്ങളാണ് കുടിവെള്ളവും വെളിച്ചവുമടക്കം അടിസ്ഥാന സൗകര്യങ്ങളില്ലാതെ നരകിക്കുന്നത്.

കുമ്മനം രാജശേഖരന്‍ നേതൃത്വം നല്കിയ ജനകീയ സമരത്തിനു മുന്നില്‍ കെജിഎസ് എന്ന ബിനാമി കോര്‍പറേറ്റ് കമ്പനി അടിയറവ് പറഞ്ഞ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് പോയതോടെ ഈ 22 കുടുംബങ്ങളെയും സിപിഎം കറിവേപ്പില പോലെ കൈയൊഴിയുകയായിരുന്നു. സമരം തീര്‍ന്നതോടെ മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലമാണ് ഈ കുടുംബങ്ങള്‍ക്ക് പതിച്ചു നല്കാമെന്ന് പറഞ്ഞ് വഞ്ചിച്ചത്.

മഴക്കാലത്ത് ചെളിക്കുളമാകുന്ന ഇവിടെ വേനലായാല്‍ കുടിവെള്ളവും കിട്ടാക്കനിയാകും. ഇത്തവണ വേനല്‍ കടുത്തതോടെ പ്രതിസന്ധി രൂക്ഷമാണ്. വേനല്‍ രൂക്ഷമായതോടെ സമീപത്തെ കിണറുകളെല്ലാം വറ്റി. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ദൂരെ സ്ഥലങ്ങളില്‍ നിന്നുമാണ് ഇവര്‍ വെള്ളം കൊണ്ടുവരുന്നത്. മഴക്കാലത്ത് ഇവിടെ തന്നെ കുഴികള്‍ കുത്തിയാണ് ഇവര്‍ വെള്ളം ശേഖരിച്ചിരുന്നത്. കിട്ടുന്നത് ചെളി കലര്‍ന്ന കലക്ക വെള്ളം ആയതിനാല്‍ അത് തെളിയുന്നതുവരെ കാത്തിരിക്കണം. കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യത്തില്‍ കുളിക്കാനുള്ള വെള്ളം എന്നത് ഇവര്‍ക്ക് ആര്‍ഭാടമായി മാറുന്നു.

ഭൂമിക്ക് പട്ടയം നല്കി ഇവിടെ വീടുവച്ചു നല്കുമെന്ന വാഗ്ദാനത്തിലാണ് പാര്‍ട്ടി അനുഭാവികളായ 22 കുടുംബങ്ങളെ സിപിഎം ഇവിടെ കുടില്‍ കെട്ടി സമരത്തിനിരുത്തിയത്. എന്നാല്‍ വിമാനത്താവള വിരുദ്ധ സമരം അവസാനിച്ചതോടെ കുടിലുകള്‍ പൊളിച്ച് എല്ലാവരും വീടുകളിലേക്ക് തിരിച്ചുപോകണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വേറെ പോക്കിടം ഇല്ലാത്തതിനാല്‍ ആറന്മുള സമര ഭൂമിയില്‍ തന്നെ തുടരുകയായിരുന്നു ഇവര്‍.

സമരാനന്തരം ഇടത് പക്ഷം രണ്ട് തവണ ഭരിച്ചിട്ടും വീടുപോയിട്ട് സ്ഥലത്തിന് പട്ടയം പോലും കിട്ടാതെ വന്നതോടെയാണ് ഇവര്‍ പാര്‍ട്ടിയുടെ ചതി തിരിച്ചറിഞ്ഞത്. സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല സ്ഥലം എംഎല്‍എ മന്ത്രി വീണാ ജോര്‍ജ് ഇവരെ തിരിഞ്ഞുനോക്കിയതുമില്ല. തടിക്കാലുകളില്‍ തകര ഷീറ്റും പനമ്പും കൊണ്ട് മറച്ച് ഓല മേഞ്ഞ ചെറ്റക്കുടിലുകളിലാണ് രോഗികളും വയോധികരും വിദ്യാര്‍ത്ഥികളും കുഞ്ഞുകുട്ടികളുമടക്കമുള്ളവരുടെ താമസം.
പ്രദേശത്ത് വൈദ്യുതിയോ പ്രാഥമിക സൗകര്യങ്ങളോ ഇല്ല. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പല വട്ടം പരാതി നല്കിയിട്ടും നടപടി ഉണ്ടായില്ല. എന്നാല്‍ ആറന്മുളയുടെ സമര നായകന്‍ കുമ്മനം രാജേശേഖരന്‍ സ്ഥാനാര്‍ത്ഥിയായെത്തിയതോടെ തികഞ്ഞ ശുഭ പ്രതീക്ഷയിലാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. തങ്ങളുടെ പ്രിയ രാജേട്ടന്റെ ജയം കാത്തിരിക്കുകയാണ് ഇവര്‍.

Tags: Kerala assembly election 2026election 2026aranmulaKummanam Rajasekaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala

നരേന്ദ്രമോദിയോട് മുഖത്തുനോക്കി വിരൽചൂണ്ടി സംസാരിക്കുന്ന ആളായ കെ.സിയെ തെരുവിലിട്ട് കൈകാര്യം ചെയ്യാന്‍ സമ്മതിക്കില്ല: ടി. സിദ്ദിഖ്

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.