Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി യുഎസിനെ ഉറക്കെ വിമര്‍ശിക്കാത്തതിനെ ശരിവെച്ച് ശശി തരൂര്‍ പറയുന്നത് കേട്ടോ…രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയുന്ന ശശി തരൂരിന്റെ ചിന്ത

ഇറാന്റെ പരമാധികാരത്തെ ലംഘിച്ച് അമേരിക്ക ആക്രമണം നടത്തിയതിനും അവിടുത്തെ സര്‍ക്കാര്‍ മേധാവിയായ അലി ഖമനേയിയെ വധിച്ചതിനും ഉറക്കെ വിമര്‍ശനം ഉയര്‍ത്താതിരുന്ന ഇന്ത്യയെ ന്യായീകരിച്ച് ശശി തരൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2026, 12:56 am IST
inIndia

ന്യൂദല്‍ഹി: ഇറാന്റെ പരമാധികാരത്തെ ലംഘിച്ച് അമേരിക്ക ആക്രമണം നടത്തിയതിനും അവിടുത്തെ സര്‍ക്കാര്‍ മേധാവിയായ അലി ഖമനേയിയെ വധിച്ചതിനും ഉറക്കെ വിമര്‍ശനം ഉയര്‍ത്താതിരുന്ന ഇന്ത്യയെ ന്യായീകരിച്ച് ശശി തരൂര്‍. “ലോകത്ത് ആകെ 193 രാജ്യങ്ങളുണ്ട്. അതില്‍ എത്ര പേര്‍ അമേരിക്കയെ വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടു? സ്പെയിന്‍ മാത്രമാണ് അമേരിക്കയെ വിമര്‍ശിച്ചത്. ” ശശി തരൂരിന്റെ ഈ മറുപടിക്ക് മുന്‍പില്‍ ടിവി അവതാരകനായ മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായിയ്‌ക്ക് മറുപടിയില്ലായിരുന്നു.

എന്തുകൊണ്ടാണ് ഈ 193 രാജ്യങ്ങളും അമേരിക്കയെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടാത്തത്. അതിന് പിന്നില്‍ ചില കണക്കുകൂട്ടലുകളുണ്ട്. അമേരിക്കയുമായുള്ള ബന്ധത്തില്‍ നിര്‍ണ്ണായകമായ ഒട്ടേറെ രാജ്യതാല്‍പര്യങ്ങള്‍ ഉളി്ളടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു രാജ്യത്തിനും അന്ധമായി അമേരിക്കയെ എതിര്‍ക്കാന്‍ കഴിയില്ലെന്നത് വസ്തുതയാണ്. അമേരിക്കയെ വിമര്‍ശിക്കുക വഴി അമേരിക്കയെ എതിരാളിയാക്കുമ്പോള്‍ നഷ്ടപ്പെടാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് പലരും അതിന് മടിക്കുന്നത്. രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ ആ സര്‍ക്കാരിന് അതിന് കഴിയില്ല. – ശശി തരൂര്‍ പറയുന്നു.

അതുപോലെ ഉക്രൈനെ റഷ്യ ആക്രമിച്ചപ്പോള്‍ മോദി പ്രദര്‍ശിപ്പിച്ച നയതന്ത്രത്തെയും ശശി തരൂര്‍ അഭിനന്ദിച്ചു. “അന്ന് റഷ്യ ഉക്രൈനെ ആക്രമിച്ചപ്പോള്‍ റഷ്യയെ വിമര്‍ശിക്കാത്തതിന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചിരുന്നു. പക്ഷെ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി മോദി റഷ്യയില്‍ ചെന്ന് പുടിനെയും പിന്നീട് ഉക്രൈനില്‍ ചെന്ന് സെലന്‍സ്കിയെയും ആലിംഗനം ചെയ്തപ്പോഴാണ് എത്ര തന്ത്രപ്രധാനമായിരുന്നു മോദിയുടെ ആ നിശ്ശബ്ദത എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.കാരണം ഇരുവശത്തുമുള്ളവരോട് സംസാരിക്കാനുള്ള ചാനലുകള്‍ ഈ മൗനത്തിലൂടെ തുറന്നിടാന്‍ കഴിയുന്നു.അത് നയതന്ത്രത്തില്‍ സുപ്രധാനമാണ്.”- ശശി തരൂര്‍ പറഞ്ഞു.

അമേരിക്കയെ വിമര്‍ശിച്ചില്ല എന്നതിന്റെ പേരില്‍ മോദിയെ ആക്രമിച്ച സോണിയാഗാന്ധിയ്‌ക്കും രാഹുല്‍ ഗാന്ധിയ്‌ക്കും ജയറാം രമേഷിനും കൂടിയുള്ള ശക്തമായ മറുപടിയായിരുന്നു ശശി തരൂര്‍ നല്‍കിയത്. നയതന്ത്രത്തിന്റെ ലോകം വേറെയാണെന്നും രാജ്യത്തെ ജനങ്ങളുടെ മൊത്തം താല്‍പര്യങ്ങളെ സംരക്ഷിക്കേണ്ടതിനാണ് ഒരു സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും അവിടെ വേണ്ടിവന്നാല്‍ മൗനം പാലിക്കണമെന്നുമാണ് ശശി തരൂര്‍ വ്യക്തമാക്കിയത്. ലോക സംഭവവികാസങ്ങളോട് എങ്ങിനെ പ്രതികരിക്കണം എന്നത് സംബന്ധിച്ച് ഇന്ത്യയ്‌ക്ക് ചില നയങ്ങള്‍ ഉണ്ട്. പഞ്ചശീലതത്വം ഉള്‍പ്പെടെയുള്ള നയങ്ങള്‍ ഇവിടെയുണ്ട്. ഇതെല്ലാം കണക്കിലെടുക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

Tags: Modi silencesilence in diplomacyShashi TharoorLatest newsIndia-USModi TrumpIran warModiplomacyModi diplomacy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.