Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 3, 2026, 10:29 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി കളം ഒരുങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ഒതുക്കി തീര്‍ക്കാവുന്നതിനും അപ്പുറം. പല മണ്ഡലങ്ങളിലും ഇപ്പോഴേ ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. ഗ്രൂപ്പ് ലീഡര്‍മാരുടെ പക്ഷം പിടിക്കുന്നവര്‍ക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കുക എന്നതാണ് ലീഡര്‍മാര്‍ നേരിടുന്ന മുഖ്യവെല്ലുവിളി. തെരഞ്ഞെടുപ്പിനെ ആര് നയിക്കും എന്ന് ഇതുവരെ കൃത്യമായ തീരുമാനം കൈക്കൊള്ളാനും കോണ്‍ഗ്രസിനായിട്ടില്ല.

മൂന്നാമൂഴം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പിനെ നയിക്കാന്‍ പാര്‍ട്ടി അനുമതി കൊടുത്തുകഴിഞ്ഞു. ഇനി സിപിഎമ്മില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥികളാകണമെന്ന് പിണറായി തീരുമാനിക്കും. ഇതുവരെ പറഞ്ഞ് കേട്ടതില്‍ പലരും തഴയപ്പെടാനാണ് സാധ്യത.

ഇരു മുന്നണികള്‍ക്കും കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തി ബിജെപിയും കളത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി വിജയം ഇരുമുന്നണികളെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. പല മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന് നോക്കിയിട്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഇരു മുന്നണികളുടെയും തീരുമാനം.

പ്രചരണ വിഷയത്തിന് ഇക്കുറിയും ദാരിദ്ര്യമില്ല. 2016ല്‍ സോളാര്‍ കേസ്, 2021 ല്‍ നയതന്ത്രബാഗേജ് വഴി സ്വര്‍ണ കടത്ത്, കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ കരിമണല്‍ കോഴയും നോക്കുകൂലിയും സഹകരണ ബാങ്കിലെ കൊള്ളയുമായിരുന്നു പ്രചാരണ രംഗത്ത് നിറഞ്ഞ് നിന്നത്. ഇപ്പോള്‍ ശബരിമല സ്വര്‍ണക്കടത്തും. സ്വര്‍ണക്കടത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരു പോലെ പെട്ടു. പോറ്റിയേ കേറ്റിയേ എന്ന പാട്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ കാര്യമായി ബാധിച്ചുവെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ പോറ്റി സോണിയാ ഗാന്ധിയെ കാണുന്ന ഫോട്ടോ പുറത്ത് വന്നതോടെ കോണ്‍ഗ്രസും വെട്ടിലായി. പ്രചരണ രംഗത്ത് മറ്റൊരു വിഷയം കൂടി ഇത്തവണ ചൂടുപിടിക്കും. തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം. തങ്ങളുടെ വോട്ടുകള്‍ വെട്ടിമാറ്റിയെന്നാണ് ഇടത് വലത് മുന്നണികളുടെ പ്രചാരണം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പല വട്ടം ആവശ്യപ്പെട്ടിട്ടും വെട്ടി മാറ്റിയവരുടെ വിശദ വിവരങ്ങള്‍ നല്‍കാന്‍ ഇരുകൂട്ടര്‍ക്കും സാധിച്ചതുമില്ല.

Tags: Kerala assembly election 2026Candidate discussions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .
Kerala

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

വിദ്യാർത്ഥിനികൾക്കായി വീര്യം കൂടിയ എം.ഡി.എം.എ : 32കാരി മുംതാസിനെയും യുവാക്കളെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

എഫ്‌സിആര്‍എയിൽ ആശങ്ക വേണ്ട: ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.