Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടംനേടിയ വെള്ളാണിക്കല്‍ പാറ; പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസ, ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളം

ആര്‍. ഗിരീശന്‍ പോറ്റിbyആര്‍. ഗിരീശന്‍ പോറ്റി
Feb 23, 2026, 12:28 pm IST
inThiruvananthapuram, Travel
1)വെള്ളാണിക്കല്‍ പാറമുകളിലെ സൂര്യാസ്തമയം. 2) പാറമുകളിലേക്കുള്ള റോഡ് തകര്‍ന്ന നിലയില്‍

1)വെള്ളാണിക്കല്‍ പാറമുകളിലെ സൂര്യാസ്തമയം. 2) പാറമുകളിലേക്കുള്ള റോഡ് തകര്‍ന്ന നിലയില്‍

തിരുവനന്തപുരം: നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി വേഗത്തില്‍ എത്താന്‍ കഴിയുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം. മാണിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ നഗരപ്രദേശവുമായി അടുത്ത് കിടക്കുന്ന വെള്ളാണിക്കല്‍ പാറ. തലസ്ഥാന നഗരത്തിലെ മിനി പൊന്‍മുടി എന്ന് അറിയപ്പെടുന്ന വെള്ളാണിക്കല്‍ പാറമുകള്‍.

പോത്തന്‍കോട്, മാണിക്കല്‍, മുദാക്കല്‍ ഗ്രാമ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് വെള്ളാണിക്കല്‍ പാറ സ്ഥിതി ചെയ്യുന്നത്. 2015ലാണ് വെള്ളാണിക്കല്‍ പാറമുകള്‍ വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചത്. പാറ മുകളില്‍ നിന്നുള്ള സൂര്യോദയം, അസ്തമയം എന്നിവ കാണാന്‍ വിനോദ സഞ്ചാരികള്‍ ധാരാളം എത്തും. അവധി ദിനങ്ങളില്‍ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാല്‍ വളരെ മനോഹരമായ ഈ പാറമുകളില്‍ സാമൂഹ്യ വിരുദ്ധര്‍ തവളമുറപ്പിക്കുന്ന അവസ്ഥയാണ് നിലവില്‍.

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 500 അടി ഉയരത്തിലാണ് വെള്ളാണിക്കല്‍പ്പാറയുള്ളത്. ഏകദേശം 23 ഏക്കറോളം വ്യാപിച്ചു കിടക്കുന്നു. പാറമുകളിലെത്തിയാല്‍ തിരുവനന്തപുരം, കൊല്ലം, അറബിക്കടല്‍ തീരം, സഹ്യപര്‍വ്വത മലനിരകള്‍ തുടങ്ങിയവ സഞ്ചാരികള്‍ക്ക് കാണാന്‍ സാധിക്കും. ഇവിടെ നിന്നുള്ള സൂര്യാസ്തമയം ഒരു ദൃശ്യവിസ്മയമാണ്. വെള്ളാണിക്കല്‍ പാറയില്‍ നിന്ന് നോക്കിയാല്‍ തിരുവനന്തപുരത്തെ നഗരക്കാഴ്ചകളും അറബിക്കടലിന്റെ വശ്യതയും പൊന്മുടിയും അഗസ്ത്യാര്‍കൂടവും ഉള്‍പ്പെടുന്ന സഹ്യപര്‍വത മലനിരകളും കാണാം.

വെള്ളാണിക്കല്‍ ഭഗവതി ക്ഷേത്രവും പാറമുകള്‍ ആയിരവല്ലി ക്ഷേത്രവും ഇവിടെയുണ്ട്. ആദിവാസി വിഭാഗമായ കാണിക്കാര്‍ പൂജചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇവരണ്ടും. വൈകുന്നേരങ്ങളില്‍ കുട്ടികളും സ്ത്രീകളും അടക്കം നിരവധി സഞ്ചരികള്‍ എത്തുന്ന ഇവിടെ രാത്രിയായാല്‍ വെളിച്ചമില്ല. ഇതു മുതലെടുത്താണ് സാമൂഹ്യ വിരുദ്ധര്‍ ഇവിടെ താവളം ഉറപ്പിക്കുന്നത്. നേരത്തെ പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ മാണിക്കല്‍ ഗ്രാമ പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചു വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അത് സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇത് കാരണം ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഈ വൈദ്യുത വിളക്കുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ച അവസ്ഥയിലാണ്. ഇപ്പോള്‍ ഈ വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ച കാലുകള്‍ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്.

സുരക്ഷ ക്യാമറകള്‍ സ്ഥാപിക്കാത്തതും സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായകമാണ്. ടൂറിസം സാധ്യതകള്‍ നിരവധിയുള്ള ഈ വിനോദ സഞ്ചാര കേന്ദ്രം പരിപാലിക്കുന്നതില്‍ വിനോദ സഞ്ചാര വകുപ്പിനും, പ്രാദേശിക ഭരണകൂടത്തിനും താല്പര്യമില്ല എന്നുള്ളതാണ് വസ്തുത. ഇവിടേക്കുള്ള റോഡുകളും പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.

Tags: TourismVellanikal rockMini Ponmudi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.