Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമ മന്ത്രി രാജീവിന്റെ അഴകൊഴമ്പൻ മറുപടി; കേരള സർക്കാർ സുപ്രീംകോടതിയെ ചോദ്യം ചെയ്യുന്നോ, ഷാബാനോ കേസിലെപ്പോലെ…?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 04:16 pm IST
in Kerala, News, India

തിരുവനന്തപുരം: ശബരിമല യുതീപ്രവേശന വിഷയത്തിലുൾപ്പെടെ ആചാരവിശ്വാസ പ്രശ്‌നങ്ങളിൽ വിധിയുണ്ടാക്കാൻ സുപ്രീം കോടതി എടുത്ത നടപടിയെ ‘വിമർശിക്കുന്ന’ തരത്തിലുള്ള പ്രസ്താവനയുമായി സംസ്ഥാന നിയമമന്ത്രി പി. രാജീവ്. പതിവുപോലെ കോടതിയുടെ നിലപാടിനെയും തീരുമാനത്തെയും തെറ്റായി വ്യാഖ്യാനിച്ച് രാഷ്‌ട്രീയ നേട്ടവും നിലപാടും പ്രഖ്യാപിക്കുകയായിരുന്നു നിയമമന്ത്രി. വാർത്താസമ്മേളനത്തിൽ മന്ത്രി ഈ നിലപാട് പ്രഖ്യാപിച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വ തീരുമാനമാണെങ്കിൽ ഒരു സംസ്ഥാന സർക്കാർ സുപ്രീം കോടതി നടപടിയെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തിരിക്കുന്നത്.
സുപ്രീം കോടതിയുടെ അഞ്ചംഗ ജഡ്ജുമാരുടെ ബഞ്ചാണ് ശബരിമല യുവതി പ്രവേശനം തടഞ്ഞുകൊണ്ടുള്ള വിധി പറഞ്ഞത്. കൂടുതൽ അംഗങ്ങളുള്ള വിശാലബഞ്ച് ഈ വിഷയത്തിൽ കൂടുതൽ വ്യക്തമായ വിധി പറയണമെന്ന് അഞ്ചംഗ ബഞ്ച് വിധിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അടിസ്ഥാന വിശ്വാസ ആചാര വിഷയങ്ങളിൽ ഭരണഘടനാ വിഷയങ്ങൾ ഉൾപ്പെട്ട വിധിക്കുള്ള നടപടി ചീഫ് ജസ്റ്റീസുൾപ്പെട്ട സുപ്രീം കോടതി പ്രഖ്യാപിച്ചത്.
ഈ നടപടിയിൽ വിധിയിലെ റിട്ട് ഹർജിയാണ് അടിസ്ഥാനം. അത് ശബരിമലയിലെ യുവതി പ്രവേശനമാണ്. ഈ വിഷയത്തിൽ മുൻ നിലപാടുകളിൽ മാറ്റമുണ്ടെങ്കിൽ അറിയിക്കാനുള്ള അവസരമുണ്ട്. മാറ്റമില്ലെങ്കിൽ അതറിയിക്കാം. എന്നാൽ, സംസ്ഥാന നിയമമന്ര്തിയുടെ വ്യാഖ്യാനം അതല്ല വിഷയം, വിശ്വാസം, ആചാരം, പൊതുതാൽപര്യ ഹർജി, ഭരണഘടനയിലെ മത വിശ്വാസം, ആരാധനാ സ്വാതന്ത്ര്യവും അവകാശവും മറ്റുമാണെന്നാണ്. അത്തരം ഏഴ് വിഷയങ്ങളിൽ സുവ്യക്്തതയുണ്ടാക്കുകയും ഈ വിഷയത്തിൽ പ്രധാനമാണ്.
എന്നാൽ, ഈ വിഷയത്തിൽ യുവതിപ്രവേശന കാര്യത്തിലെ സർക്കാരിന്റെ നിലപാട് യുവതികളെ കയറ്റാം എന്നതാണ്. ആനിലപാടിൽ മാറ്റമുണ്ടെങ്കിൽ അതറിയിക്കണം. എന്നാൽ, അക്കാര്യത്തിൽ ‘ഉവ്വ്’, അല്ലെങ്കിൽ ‘അല്ല’ എന്ന ഒറ്റവാക്ക് പറയാൻ നിയമമന്ത്രി തയാറായില്ല എന്നു മാത്രമല്ല, സുപ്രീം കോടതിയുടെ മുന്നിൽ വ്യവസ്ഥ വെക്കുകയും ചെയ്തു.
അഞ്ചംഗബഞ്ച് കേസ് പരിഗണിക്കവേ, ”ഹിന്ദുമതാചാരവുമായി ബന്ധപ്പെട്ട് ആഴത്തിൽ പാണ്ഡിത്യമുള്ളവരും സാമൂഹ്യപരിഷ്‌കർത്താക്കളും ചേരുന്ന കമീഷനെ നിയോഗിച്ച് അവരുടെ അഭിപ്രായത്തിനാണ് പരിഗണന നൽേകണ്ടത് എന്ന് ഞങ്ങൾ (പിണറായി സർക്കാർ) മുമ്പ് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആ ആവശ്യം അംഗീകരിക്കാതെയാണ് കോടതി വിധി പറഞ്ഞത്” എന്നാണ് നിയമമന്ത്രിയുടെ ആരോപണം.
‘വാദി’ക്കോ ‘പ്രതി’ക്കോ കോടതിയിൽ വാദത്തിനിടെ ആവശ്യങ്ങൾ ഉന്നയിക്കാം, അത് കോടതി അംഗീകരിക്കണന്നെ് രണ്ടുകൂട്ടർക്കും നിർബന്ധം പിടിക്കാനാവില്ല. എന്നാൽ, ഞങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പറഞ്ഞ വിധിയെ ‘അംഗീകരിക്കുന്നില്ല’ എന്ന് പറയുന്നതാണ് മകരള നിയമമന്ത്രിയുടെ വ്യാഖ്യാനവും വിശദീകരണവും.
ഇത് സുപ്രീംകോടതിയെ ചോദ്യം ചെയ്യൽതന്നെയാണ്. മുസ്ലിം സ്ത്രീക്ക് ജീവനാംശം നൽകണമെന്ന ഷാബാനോ കേസിലെ വിധിക്കെതിരേ മുസ്്‌ലിം ലീഗ് നേതാവ് ജി.എം. ബനാത്ത്‌വാല പാർലമെന്റിൽ കൊണ്ടുവന്ന സ്വകാര്യബില്ലിനെ ഏറ്റെടുത്ത് നിയമനിർമ്മാണം നടത്തിയ രാജീവ് ഗാന്ധി സർക്കാരിന്റെ നിലപാടിന് തുല്യമാണ് വിശാലാർത്ഥത്തിൽ ഇതുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതായത് സുപ്രീം കോടതിയെ ചോദ്യം ചെയ്യുകയാണ് വാസ്തവത്തിൽ മന്ത്രി രാജീവ് എന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

Tags: #RajeevGandhisupremecourtSABARIMALAPRajeev#KeralaLawMinister#ShabanoCase
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

Kerala

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

Kerala

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.