Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആണവപോര്‍മുനകളോട് കൂടി മിസൈലുകള്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും ;പാകിസ്ഥാന് അതില്ല; ഇന്ത്യയുടെ ആണവക്കുരത്ത് കൂടിയെന്ന് സിപ്രി

ആണവപോര്‍മുനകളോട് കൂടി മിസൈലുകള്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെങ്കില്‍ പാകിസ്ഥാന് ഇപ്പോഴും ഈ കഴിവ് ഇല്ല. പാകിസ്ഥാന്‍ മിസൈലുകളും ആണവ പോര്‍മുനകളും വേറെ വേറെയാണ് സൂക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 12:41 am IST
in India, Defence

ന്യൂദല്‍ഹി: ആണവപോര്‍മുനകളോട് കൂടി മിസൈലുകള്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെങ്കില്‍ പാകിസ്ഥാന് ഇപ്പോഴും ഈ കഴിവ് ഇല്ല. പാകിസ്ഥാന്‍ മിസൈലുകളും ആണവ പോര്‍മുനകളും വേറെ വേറെയാണ് സൂക്ഷിക്കുന്നത്. മിസൈലുകളുടെ ഒരുക്കത്തിലും വിന്യാസത്തിലും വരുത്തിയ ആധുനികമായ മാറ്റങ്ങള്‍ മൂലം ഇന്ത്യയുടെ ആണവക്കരുത്ത് വര്‍ധിച്ചതായി സ്വീഡന്‍ കേന്ദ്രകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തരാഷ്‌ട്ര സംഘടനയായ സിപ്രി.

സ്വീഡിനെല സ്റ്റോക് ഹോം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് സിപ്രി. യുദ്ധമില്ലാത്ത സാഹചര്യത്തിലും മിസൈലുകള്‍ ആണവപോര്‍മനുകളുമായി ഘടിപ്പിച്ച് കാനിസ്റ്ററൈറ്റസ് രീതിയില്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുന്നു. ഇന്ത്യയുടെ ആണവായുധങ്ങളുടെ ചുമതലയുള്ള സ്ട്രാറ്റജിക് പൊലീസ് കമാന്‍റ് ആണ് ഇത്തരമൊരു മാറ്റം സാധ്യമാക്കിയത്.

നേരത്തെ ഇന്ത്യയ്‌ക്ക് അതിന് കഴിയില്ലായിരുന്നു. അന്ന് ആണവായുധം നിറച്ച പോര്‍മുനകളും മിസൈലുകളും പ്രത്യേകം പ്രത്യേകം സൂക്ഷിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ അത് വേണ്ട. മിസൈലുകള്‍ ആണവ പോര്‍മനുകളോടെ കാനിസ്റ്ററൈസ്ഡ് രീതിയില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞതോടെ ഏത് നിമിഷം യുദ്ധമുണ്ടായാലും ഉടനെ ഈ ആണവ മിസൈലുകള്‍ ശത്രുവിനെ തകര്‍ക്കാനായി അയയ്‌ക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ പഴയ അവസ്ഥയില്‍ ആണ് നില്‍ക്കുന്നത്. അവര‍്ക്ക് ആണവായുധം നിറച്ച പോര്‍മുനകളും മിസൈലുകളും പ്രത്യേകം പ്രത്യേകം സൂക്ഷിക്കേണ്ടി വരികയാണ്. .

ആണവപോര്‍മുനയുള്ള മിസൈലുകളാണ് ഇങ്ങിനെ സൂക്ഷിക്കുന്നത്. എംഐആര്‍വി സംവിധാനത്തോടുകൂടിയ അഗ്നി മിസൈല്‍ പരമ്പരയിലെ അഗ്നി 5, അഗ്നി പരമ്പരയിലെ ആധുനിക മിസൈലായ അഗ്നി പി എന്നീ മിസൈലുകളാണ് ഇങ്ങനെ സൂക്ഷിക്കുന്നത്. ഇതോടെ ഇന്ത്യയ്‌ക്ക് ലോഞ്ച് ഓണ്‍ വാണിങ്ങ് എന്ന മുന്‍തൂക്കമുണ്ട്. അതായത് ഏത് നിമിഷവും ശത്രുവിനെതിരെ ആണവായുധം പ്രയോഗിക്കാം. മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സമയം കുറയ്‌ക്കാനും കഴിയും.

മാത്രമല്ല, ശത്രുവിന്റെ ആക്രമണം മുന്‍കൂട്ടി അറിഞ്ഞ് ഈ ആണവമിസൈലുകള്‍ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാം. പാകിസ്ഥാന് അതിന് ആകില്ല. അതാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ആണവായുധങ്ങള്‍ സൂക്ഷിച്ച കിരാനക്കുന്നില്‍ വിള്ളലുണ്ടായപ്പോള്‍ പാകിസ്ഥാന് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നത്.

Tags: Indian nuclear strengthpakistanNuclear Weaponagni 5Latest newsSIPRIAgni PCanisterised missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

India

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം
India

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

India

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

India

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

മദ്യം നൽകി നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു: 10 പേർ പിടിയിൽ

വ്യാജ ഒപ്പ് കേസ് : മമത ബാനർജിയുടെ കാളിഘട്ട് ഓഫീസിൽ പരിശോധന നടത്തി സിഐഡി സംഘം

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസര്‍കോട്‌ പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍

മോദിയുടെ സംഭാവന ചരിത്രപരം

നരേന്ദ്ര മോദിയുടെ യുഗം

ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവെച്ച മുൻ തൃണമൂൽ കാബിനറ്റ് മന്ത്രി അറസ്റ്റിൽ ; കള്ളനെ പിടിച്ചേയെന്ന് നാട്ടുകരുടെ പരിഹാസം

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ടായ തിരക്ക്‌

ഭാരതീയരാണോ? ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്; ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.