Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടിമര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസും വെട്ടില്‍; വാജിവാഹന കൈമാറ്റം നിയമവിരുദ്ധം

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Feb 10, 2026, 10:22 am IST
in Kerala

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ 2017ലെ ശബരിമല കൊടിമര പ്രതിഷ്ഠയിലും എസ്‌ഐടി അന്വേഷണാനുമതി നേടിയതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസും വെട്ടിലായി. കോണ്‍ഗ്രസ് നേതാക്കളായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നിവര്‍ അംഗങ്ങളായ ദേവസ്വം ബോര്‍ഡിന്റെ കാലത്താണ് കൊടിമര പ്രതിഷ്ഠ നടന്നതെങ്കിലും അന്നു സംസ്ഥാനം ഭരിച്ചത് പിണറായി വിജയനായതിനാല്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ഒരേ പോലെ അന്വേഷണ പരിധിയില്‍ വരാന്‍ സാധ്യതയുണ്ട്.

ദേവപ്രശ്‌ന വിധിയെ തുടര്‍ന്ന് 2017 ഫെബ്രുവരി 17നാണ് പഴയ കൊടിമരം ആചാര വിധിപ്രകാരം പൊളിച്ചുമാറ്റിയത്. തുടക്കം മുതല്‍ ഒടുക്കം വരെ ഹൈക്കോടതി നിയമിച്ച അഭിഭാഷക കമ്മിഷന്‍ എ.എസ്.പി. കുറുപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു കൊടിമര നിര്‍മാണവും പ്രതിഷ്ഠയും നടന്നത്. ദേവസ്വം ചീഫ് എന്‍ജിനീയറായിരുന്ന മുരളീകൃഷ്ണന്‍ തയാറാക്കിയ 3,20,30,000 (മൂന്ന് കോടി ഇരുപതു ലക്ഷത്തി മുപ്പതിനായിരം) രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം പ്രതിഷ്ഠയ്‌ക്ക് ആവശ്യമായ മുഴുവന്‍ തുകയും ഹൈദരാബാദ് ആസ്ഥാനമായ ഫിനിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നല്കിയത്. എന്നിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണ
നും അംഗം അജയ് തറയിലും ചേര്‍ന്ന് 2.5 കോടിയിലധികം രൂപ സിനിമാതാരങ്ങള്‍ അടക്കമുള്ള വന്‍കിടക്കാരില്‍ നിന്നു പിരിച്ചതായാണ് പുറത്തുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. ഈ തുക ദേവസ്വം ബോര്‍ഡില്‍ അടച്ചിട്ടുണ്ടോയെന്നതാണ് പ്രധാന ചോദ്യം.

കൊടിമര പ്രതിഷ്ഠ സ്‌പോണ്‍സര്‍ ചെയ്ത സ്ഥാപനം മുഴുവന്‍ തുകയും 2016 ഡിസംബര്‍ 23 മുതല്‍ നാലു തവണയായി ധനലക്ഷ്മി ബാങ്കില്‍, ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അടച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. പുതിയ കൊടിമരം 9.16 കിലോ സ്വര്‍ണം ഉപയോഗിച്ചായിരുന്നു പൊതിഞ്ഞത്. ഇതിനാവശ്യമായ തങ്കം കൊച്ചി കസ്റ്റംസ് ഓഫിസില്‍ നിന്നാണു ദേവസ്വം ബോര്‍ഡ് വാങ്ങിയതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

അതേസമയം കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാജിവാഹനം തന്ത്രിക്ക് കൈമാറിയത് 2012ലെ ദേവസ്വം നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് എസ്‌ഐടി പറയുന്നത്. പഴയ കൊടിമരത്തിന്റെ സ്വര്‍ണം പൂശിയ പറകള്‍, അഷ്ടദിക്പാലകരുടെ ചെറു പ്രതിമകള്‍ എന്നിവ മഹസര്‍ തയാറാക്കി സ്‌ട്രോങ് റൂമിലേക്ക് മാറ്റിയെന്നതിന് അഭിഭാഷക കമ്മിഷന്റെ രേഖകളുണ്ട്. 2017 ജൂണ്‍ 26ന് കൊടിമര പ്രതിഷ്ഠ നടന്ന അന്നുതന്നെ കൊടിമരത്തില്‍ ആരോ മെര്‍ക്കുറിയൊഴിച്ചിരുന്നു. ദേവസ്വം വിജിലന്‍സ് ഇതുസംബന്ധിച്ച് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കൊടിമരത്തിന് മുകളിലുണ്ടായിരുന്ന സ്വര്‍ണം പൂശിയ 28 ആലിലകളില്‍ 15 എണ്ണം നഷ്ടപ്പെട്ടത് എങ്ങനെയെന്നും അറിയില്ല. ഇപ്പോള്‍ 13 ആലിലകളേ കൊടിമരത്തിലുള്ളൂ.

Tags: Sabarimala gold theft caseപ്രയാര്‍ ഗോപാലകൃഷ്ണന്‍കൊടിമര പ്രതിഷ്ഠഅജയ് തറയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​ൻ ജ​യ​റാം ഇ​ന്ന് ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യേ​ക്കും

Kerala

ശബരിമലയില്‍ മോഷ്ടിച്ചത് മൂന്നു കിലോ സ്വര്‍ണം; വിഎസ്എസ്‌സി പരിശോധനാ ഫലം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.