Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഘത്തിന്റെ ലക്ഷ്യം രാഷ്‌ട്രത്തിന്റെ പരമ വൈഭവം; ഒരു നിരോധനത്തിലും സംഘപ്രവര്‍ത്തനം മുടങ്ങിയില്ല: ഡോ. കൃഷ്ണ ഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 03:30 pm IST
inIndia, Parivar

ഗോരഖ്പൂര്‍(യുപി): സമാജത്തെ സംഘടിപ്പിക്കുകയും അതുവഴി രാഷ്‌ട്രത്തെ പരമവൈഭവത്തിലേക്ക് നയിക്കുകയുമാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ഗണിതം, സംഗീതം, വിദ്യാഭ്യാസം, കുടുംബമൂല്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ലോകത്തിന് മികച്ച പാത കാണിച്ചുകൊടുത്ത രാജ്യമാണ് ഭാരതം. എന്നിട്ടും നമ്മള്‍ ആയിരം വര്‍ഷത്തോളം അടിമത്തം അനുഭവിക്കേണ്ടിവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘശതാബ്ദിയുടെ ഭാഗമായി സിദ്ധാര്‍ത്ഥ് നഗറില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണഗോപാല്‍.

സംഘടിത സമൂഹത്തിന് മാത്രമേ ഒരു രാഷ്‌ട്രത്തെ ശക്തമാക്കാന്‍ കഴിയൂ എന്ന ഉറച്ച ബോധ്യത്തിലാണ് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ ആര്‍എസ്എസ് സ്ഥാപിച്ചത്. അലസത, അസംഘടിതാവസ്ഥ, പരസ്പരമുള്ള വിവേചനം, അനൈക്യം എന്നിവായാണ് സമൂഹത്തിന്റെ ദുര്‍ബലാവസ്ഥയുടെ പ്രാഥമിക കാരണങ്ങളെന്ന് അദ്ദേഹം കണ്ടെത്തി. ജാതി, ഭാഷ, വര്‍ഗ വ്യത്യാസങ്ങള്‍ ഇല്ലാതാക്കി സമൂഹത്തെ ഒന്നിപ്പിക്കുന്നതിനായി ശാഖയിലൂടെ വ്യക്തിനിര്‍മാണമെന്ന മഹത്തായ ദൗത്യത്തിന് ഡോക്ടര്‍ജി തുടക്കമിട്ടു. രാഷ്‌ട്രീയ അധികാരമല്ല, സമൂഹത്തെ രാഷ്‌ട്രാനുകൂലമായി സംഘടിപ്പിക്കുകയാണ് സംഘം ലക്ഷ്യമിട്ടത്, സഹസര്‍കാര്യവാഹ് പറഞ്ഞു.

സംഘത്തിന്റെ സ്വാധീനത്തെ ഭയന്നവര്‍ അതിന് പലതവണ നിരോധിച്ചു. 1948ല്‍ ഗാന്ധിവധമാരോപിച്ച് നിരോധിച്ചു, സത്യം തെളിഞ്ഞതോടെ പിന്‍വലിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രണ്ടാമത്തെ നിരോധനം ഏര്‍പ്പെടുത്തി, സ്വയംസേവകര്‍ അപ്പോഴും സേവാനിരതരായിരുന്നു. അയോദ്ധ്യയിലെ ബാബറിക്കെട്ടിടം പൊളിച്ചുമാറ്റിയതിന്റെ പേര് പറഞ്ഞും നിരോധിച്ചു. അതും പിന്‍വലിച്ചു. ഒരു നിരോധനത്തിലും സംഘപ്രവര്‍ത്തനം മുടങ്ങിയില്ല.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ഒരു വിവേചനവുമില്ലാതെ സ്വയംസേവകര്‍ ഇടപഴകി. അത് സമൂഹത്തിന് പ്രേരണയായി. തൊട്ടുകൂടായ്‌മ, ജാതീയത തുടങ്ങിയ തിന്മകളെ ഇല്ലാതാക്കാന്‍ സംഘം നിരന്തരം പ്രവര്‍ത്തിച്ചു. സംസ്‌കാരസമ്പന്നരായ ഒരു തലമുറയെ കെട്ടിപ്പടുക്കുന്നതിനാണ് വിദ്യാഭാരതി സ്ഥാപിതമായത്. ഇന്ന് ഏകദേശം 3.5 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ വിദ്യാഭാരതി സ്‌കൂളുകളില്‍ പഠിക്കുന്നു, ഏകദേശം 125,000 അധ്യാപകര്‍ പഠിപ്പിക്കുന്നു.

വേതനത്തിനോ പദവിക്കോ വേണ്ടിയല്ല സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കൃഷണഗോപാല്‍ പറഞ്ഞു. രാഷ്‌ട്രത്തോടുള്ള സേവാഭാവമാണ് പ്രേരണ. ആത്മാഭിമാനപൂരിതവും സംഘടിതവുമായ സദ്ഗുണശാലികളായ വ്യക്തികളെ സജ്ജരാക്കുകയാണ് സംഘം ചെയ്യുന്നത്. കുടുംബമൂല്യങ്ങളുടെ സംരക്ഷണം സംഘടിത സമാജത്തിന് അനിവാര്യമാണ്. കുടുംബത്തിനുള്ളില്‍ ആശയവിനിമയം പ്രോത്സാഹിപ്പിക്കണം. എല്ലവരും തുല്യരാണെന്ന ബോധം സമാജത്തിലുണരണം. പരിസ്ഥിതി സംരക്ഷിക്കുകയും സ്വദേശിയും പൗരബോധവും ശീലമാക്കുകയും വേണം. അത്തരത്തിലൊരു സംഘടിത സമൂഹം ഏത് വെല്ലുവിളികളെയും ചെറുത്തുതോല്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: RSSDr. Krishnagopalswayam sevak
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.