Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തിരക്കിൽ നിന്ന് തിരക്കിലേയ്‌ക്ക് കുതിച്ച ഐറ്റം ഡാൻസർ ; അപകടത്തെത്തുടർന്ന് തലച്ചോറിലെ ഞരമ്പുകൾ പൊട്ടി, 15 ദിവസം കോമയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 11:42 pm IST
in Entertainment

ഒരുകാലത്ത് അറിയപ്പെടുന്ന ഐറ്റംഡാൻസറായിരുന്നു നടി മുമൈദ് ഖാൻ. അന്ന് ഹിന്ദി, തെലുഗു, തമിഴ് സിനിമകളിലായി അവർ പറന്നുനടന്നു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഐറ്റംഡാൻസർമാരിലൊളായി മാറുകയും ചെയ്തു. അതിനിടെയാണ് ഒരു വലിയ അപകടമുണ്ടാവുന്നത്. അതവരുടെ സിനിമാകരിയറിന് തിരശ്ശീലയിടുകയും ചെയ്തു.

വെറും 13 വയസ്സുള്ളപ്പോഴായിരുന്നു സിനിമാരംഗത്തേക്ക് വരുന്നത്. ”എന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടൊന്നുമല്ല അത്ര ചെറുപ്പത്തിൽ ജോലി ചെയ്യാൻ തുടങ്ങിയത്. അച്ഛന്റെയും അമ്മയുടെയും കൈയിൽ പണമില്ലെന്ന് അറിയാമായിരുന്നു. അന്ന് സ്‌കൂളിൽ പോകുമ്പോൾ ഒന്നര രൂപ ലാഭിക്കാൻ വേണ്ടി ഞാൻ നടക്കുമായിരുന്നു. ഇത് ശേഖരിച്ചുവെച്ചിട്ട് അച്ഛന്റെ കൈയിൽ കൊടുക്കും”.

മുന്നാഭാസ് എം.ബി.ബി.എസി’ൽ അഭിനയിക്കുമ്പോൾ 18 വയസ്സാണ്. അതിലെ ‘ദേഖ് ലേ’ എന്ന പാട്ടിലെ ഐറ്റംഡാൻസ് അവരുടെ കരിയറിൽ വഴിത്തിരിവായി. ഹിന്ദി, തെലുഗു, തമിഴ്, കന്നഡ സിനിമകളിൽനിന്നെല്ലാം ഓഫറുകൾ ഒഴുകിവന്നു. പ്രശസ്തിയുടെ ഉയരത്തിൽ നിൽക്കുമ്പോൾ തന്നെയാണ് അവർ സിനിമയിൽ നിന്ന് അകലുന്നതും. അതിന് കാരണമായത് വലിയൊരു അപകടവും.

വീട്ടിൽവെച്ചാണ് മുമൈദിന് അപകടമുണ്ടാവുന്നത്. മുറിയിൽ തലയിടിച്ച് വീഴുകയായിരുന്നു. അതവരുടെ തലച്ചോറിലെ ഞരമ്പുകൾക്ക് ക്ഷതമേൽപ്പിച്ചു. ”14 ദിവസമാണ് കോമയിൽ കിടക്കേണ്ടിവന്നത്. പിന്നീട് ഇടയ്‌ക്കിടെ അപസ്മാരമുണ്ടാവാൻ തുടങ്ങി. അസുഖം ഭേദമായപ്പോഴും ഏഴുവർഷത്തേക്ക് ജോലി ചെയ്യരുത്, വ്യായാമം ചെയ്യരുത്, ശാരീരികാധ്വാനം ചെയ്യരുത് എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. ഒരു ജീവപര്യന്തം പോലെയാണ് എനിക്കത് അനുഭവപ്പെട്ടത്. തിരക്കിൽനിന്ന് വീട്ടിലേക്ക് ഒതുങ്ങിക്കൂടി”.

”അപസ്മാരത്തിനുള്ള മരുന്ന് കഴിച്ചുകൊണ്ടിരുന്നു, അത് വളരെയധികം ഭാരം വർധിപ്പിച്ചു. ദൈവം എന്നെ മുമൈദ് ഖാൻ ആക്കി, അദ്ദേഹം തന്നെ അതിന് പൂർണ്ണവിരാമമിട്ടു. ഞാൻ അത് സ്വീകരിച്ചു. ആ ഏഴ് വർഷങ്ങൾ ഞാൻ സ്വയം പഠിക്കാൻ ഉപയോഗിച്ചു”, അവർ പറയുന്നു.

ഏകദേശം ആ സമയത്താണ് തനിക്ക് ചില തിരിച്ചറിവുകളുണ്ടായതെന്ന് മുമൈദ് ഓർക്കുന്നു. ”സിനിമയേക്കാൾ ഞാൻ ഇഷ്ടപ്പെട്ടിരുന്നത് മേക്കപ്പും ഹെയർസ്റ്റൈലിങ്ങുമാണെന്ന് എനിക്ക് മനസ്സിലായി. കാരണം ഒരു സിനിമയിലും ഒരേ ലുക്ക് ഞാൻ ആവർത്തിച്ചിട്ടില്ല. അത് മറ്റുള്ളവരെ പഠിപ്പിക്കണമെന്ന് തോന്നി. അങ്ങനെയാണ് ഹൈദരാബാദിൽ ഒരു മേക്കപ്പ്-ഹെയർ സ്റ്റൈലിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്” മുമൈദ് പറഞ്ഞു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ കുട്ടികളുമായി ചിലർ സഹായം ചോദിച്ചു വരും , ഞാനാണോ പ്രസവിച്ചത് , നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ‘

Entertainment

വീട്ടുചിലവ് മുതൽ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ് ; എനിക്ക് ആവശ്യമുള്ളപ്പോഴും ഞാൻ പണം ചോദിക്കുന്നത് ഭാര്യയോടാണ്

Entertainment

ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമയിൽ നിന്ന് ഇടവേള എടുക്കൂ ; വിവാഹത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ തൃഷ പറഞ്ഞ വാക്കുകൾ

Entertainment

സംഗീത എനിക്ക് മരുമകൾ മാത്രമല്ല , അവരുടെ മക്കൾ പോലും ഭാഗ്യമുള്ളവരാണ് ; മരുമകളെ പ്രശംസിച്ച് വിജയുടെ അമ്മ ശോഭ

Entertainment

അന്ന് രജനികാന്ത് മാറ്റാൻ പറഞ്ഞ ഗാനം ; ഈ പാട്ടോടെ രജനി ഓരോ അമ്മമാർക്കും മകനാകുമെന്ന് ഉറപ്പ് പറഞ്ഞ ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.